Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

സ്വര്‍ണഫലകത്തില്‍ ഹരിവരാസനം: വ്യാഴാഴ്ച സമര്‍പ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2014, 12:32 pm IST
in Travel

കോട്ടയം: അയ്യപ്പസേവാസമിതി ദുബായിയുടെ നേതൃത്വത്തില്‍ സ്വര്‍ണം പൂശിയ ഫലകത്തില്‍ ഹരിവരാസനത്തിന്റെ മുഴുവന്‍ വരികളും എഴുതി വ്യാഴാഴ്ച ശബരിമല സന്നിധാനത്ത് സമര്‍പ്പിക്കും. ദുബായില്‍ നിന്നുള്ള അയ്യപ്പന്മാര്‍ ബുധനാഴ്ച രാത്രി തിരു വനന്തപുരത്ത് എത്തും.

വ്യാഴാഴ്ച രാവിലെ ആറിനു തന്ത്രി സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ തിരുവനന്തപുരത്തു കെട്ടുമുറുക്കി സംഘം  ശബരിമലയ്‌ക്കു യാത്ര തിരിക്കും. കൊട്ടാരക്കര ഗണപതി ക്ഷേത്രവും ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രവും ദര്‍ശിച്ച് സംഘം പത്തനംതിട്ട വഴി ശബരിമലയ്‌ക്കു പോകും.

ഓമല്ലൂര്‍ മുള്ളനിക്കാട് വെളളന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ സംഘത്തിനും സ്വര്‍ണ ഫലകത്തിനും വരവേല്പ് നല്‍കും. സൂര്യകാലടിമനയില്‍ പ്രത്യേകം പൂജ ചെയ്ത് എടുത്ത ഫലകത്തിലാണ് ഹരിവരാസനം കൊത്തിയെടുത്തത്. സുരക്ഷാക്രമീകരണ ങ്ങളുടെ ഭാഗമായി ഫലകത്തില്‍ എത്ര ഗ്രാം സ്വര്‍ണമാണ് പൂശിയതെന്ന വിവരം സേവാസമിതി പുറത്തു വിട്ടിട്ടില്ല.

ശരണമന്ത്രങ്ങളുടെ ശബ്ദസാഗരത്തില്‍ മലകയറുന്ന സ്വാമിഭക്തര്‍ക്ക്  അയ്യപ്പ ദര്‍ശനത്തോടൊപ്പം  ഇനി ഹരിവരാസനം സുവര്‍ണ ശോഭയില്‍ കണ്‍കുളിര്‍ക്കെ വായിക്കാം. ഒരു ഫലകത്തില്‍ ഹരിവരാസനം പൂര്‍ണമായും എഴുതുന്നത് ആദ്യമായിട്ടാണ്. അതും സ്വര്‍ണഫലകത്തിലായതോടെ കടല്‍കടന്നെത്തുന്ന ഭക്തിക്കു പത്തരമാറ്റിന്റെ തിളക്കം. അയ്യപ്പസേവാസമിതി ദുബായിയുടെ വേറിട്ട കാണിക്കയാണ് ഇത്. ശബരിമലയില്‍ ഭക്തര്‍ക്കു വായിക്കാവുന്ന വിധത്തില്‍ ഫലകം എവിടെ സ്ഥാപിക്കുമെന്നതു ദേവസ്വമാണ് തീരുമാനം എടുക്കുന്നത്.

ശബരിമല തീര്‍ഥാടനത്തിനായി യുഎഇയില്‍ നിന്നു വിവധ സംഘങ്ങളായി അയ്യപ്പന്മാര്‍ എത്തുന്ന തീര്‍ഥാടന യാത്രയ്‌ക്കു ഇത്തവണ മുതലാണ്  തുടക്കം കുറിച്ചത്. ഈ പദ്ധതിയിലെ  ആദ്യസംഘമാണ് വ്യാഴാഴ്ച രാത്രി ശബരിമലയില്‍ എത്തുന്നത്. രാത്രി പൂജകള്‍ക്കു ശേഷം ഹരിവരാസനം പാടി നടയടയ്‌ക്കുന്നതിനു തൊട്ടുമുമ്പ് സ്വര്‍ണഫലകം സമര്‍പ്പിക്കാനാണ് അയ്യപ്പ സേവാ സമിതി ദുബായിയുടെ തീരുമാനം.

കഴിഞ്ഞവര്‍ഷം ദുബായില്‍ നടന്ന മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചാണ് ഹരിവ രാസനം വഴിപാടായി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. രണ്ടര അടി നീളത്തിലും ഒന്നേകാല്‍ അടി വീതിയിലുമാണ് ഫലകം.

പുരുഷോത്തമന്‍ നായര്‍ (രക്ഷാധികാരി), വിജയന്‍ (പ്രസിഡന്റ്), അജിത്ശര്‍മ ഭസ്മക്കാട്ട്മഠം (ജനറല്‍ കണ്‍വീനര്‍), ഹരികൃഷ്ണ ന്‍ മോളോളത്ത് (സെക്രട്ടറി), രവീന്ദ്രന്‍ വെളളനാട് (പ്രോഗ്രാം കണ്‍വീനര്‍), ജയപാലന്‍ നായര്‍, ശശിധരന്‍ നായര്‍ (ചീഫ് കോ- ഓര്‍ഡിനേറ്റേഴ്‌സ്) എന്നിവര്‍ ഭാവാഹികളായ സമിതി പ്രവര്‍ത്തനം ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.