Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അട്ടപ്പാടിയില്‍ ഇടതു-വലത് നാടകം; മന്ത്രി മലക്കം മറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2014, 10:22 am IST
in Palakkad

പാലക്കാട്: ആദിവാസികളുടെ നിലവിളികളൊടുങ്ങാത്ത അട്ടപ്പാടിയില്‍ ഇടത്-വലത് മുന്നണികളുടെ രാഷ്‌ട്രീയ നാടകങ്ങള്‍ തുടരുന്നു. ചൊവ്വാഴ്ച അട്ടപ്പാടിയിലെത്തി സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച മന്ത്രി കെ.സി.ജോസഫ് ഇന്നലെ തിരുവനന്തപുരത്തെത്തിയപ്പോള്‍ മലക്കം മറിഞ്ഞു. സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും പദ്ധതികളുടെ ഏകീകരണത്തിലാണ് പാളിച്ചയുണ്ടായതെന്നുമാണ് ഇന്നലെ മന്ത്രി പറഞ്ഞത്. അതേസമയം അട്ടപ്പാടി വിഷയത്തില്‍ സിപിഐയും സിപിഎമ്മും വെവ്വേറെ നടത്തി വന്ന സമരങ്ങള്‍ക്ക് നാടകീയമായ അവസാനം. സിപിഐ നേതാവ് ഈശ്വരിരേശന്‍ നടത്തി വന്ന സമരം മന്ത്രി തിരുവനന്തപുരത്ത് നടത്തിയ പ്രഖ്യാപനത്തോടെ അവസാനിപ്പിച്ചു.

അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിശദമായ നിവേദനം മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അതില്‍ എന്തൊക്കെ നടപ്പാക്കുമെന്നതു സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭിച്ചശേഷംമാത്രമേ നിരാഹാരം അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ചചെയ്തു തീരുമാനിക്കുകയുള്ളുവെന്ന് സിപിഎം നേതാവ് എംബി. രാജേഷ് എംപി പറഞ്ഞു.

വാര്‍ത്തകളില്‍ കാണുന്നതു പോലുള്ള പ്രതിസന്ധി അട്ടപ്പാടിയില്‍ ഇല്ലെന്ന് മന്ത്രി കെ.സി.ജോസഫ് തിരുവനന്തപുരത്ത് പറഞ്ഞു. നടപടി സ്വീകരിച്ച സാഹചര്യത്തില്‍ സിപിഎമ്മും സിപിഐയും സമരത്തില്‍ നിന്നു പിന്‍മാറണമെന്നും ആവശ്യപ്പെട്ടു.അട്ടപ്പാടിയില്‍ കഴിഞ്ഞ വര്‍ഷം 31 മരണം ഉണ്ടായപ്പോള്‍ ഇക്കൊല്ലം 13 മരണം മാത്രമേ ഉണ്ടായിട്ടുള്ളു. എങ്കിലും ചില പോരായ്‌മകളുണ്ടെന്നു കണ്ടെത്തുകയും പരിഹാര നടപടി കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ ഏകോപിപ്പിക്കാന്‍ സബ് കലക്ടര്‍ പി.ബി.നൂഹിനെ സ്‌പെഷ്യല്‍ ഓഫിസറായി നിയമിച്ചു. ആരോഗ്യ രംഗത്തെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പാലക്കാട് ഡപ്യൂട്ടി ഡിഎംഒ പ്രഭുദാസിന്റെ സേവനം പൂര്‍ണമായി അട്ടപ്പാടിക്കു വിട്ടുകൊടുക്കും.

ജനപ്രതിനിധികളുടെ ഏകോപന സമിതിയും ഏര്‍പ്പെടുത്തി. എംപി,എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം,അട്ടപ്പാടിയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അട്ടപ്പാടി ബ്ലോക്കിലെ മൂന്നു പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുള്‍പ്പെട്ടതാണു സമിതി. അട്ടപ്പാടി സ്‌പെഷല്‍ ഓഫിസര്‍ ഈ സമിതിയുടെ കണ്‍വീനറായിരിക്കും. സമിതി എല്ലാ മാസവും യോഗം ചേര്‍ന്ന് പദ്ധതികള്‍ അവലോകനം ചെയ്യണമെന്നു മന്ത്രി അറിയിച്ചു.

അട്ടപ്പാടിയില്‍ സിപിഎമ്മും സിപിഐയും നടത്തുന്ന സമരത്തിനു പിന്നില്‍ രാഷ്‌ട്രീയം മാത്രമാണെന്ന് കെ.സി.ജോസഫ് പറഞ്ഞു. സിപിഎം എംപിയും സിപിഐയിലെ ജില്ലാ പഞ്ചായത്ത് അംഗവും തമ്മില്‍ വെവ്വേറെ സമരം നടത്തുന്നതു തന്നെ ഇതിനു തെളിവാണ്. അവരുടെ ആവശ്യങ്ങള്‍ക്കു പോലും ഐകരൂപ്യമില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ ആദിവാസി മഹാസഭാ നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഈശ്വരീരേശന്‍ നടത്തിവന്ന നിരാഹാരസമരം പിന്‍വലിച്ചതായി അട്ടപ്പാടി മണ്ഡലം കമ്മിറ്റി അറിയിച്ചു. നിരാഹാരം തുടങ്ങി നാലാം ദിവസമായ ഇന്നലെ മന്ത്രിസഭായോഗത്തിനു ശേഷം മന്ത്രി കെ സി ജോസഫ് സിപിഐ ജില്ലാ സെക്രട്ടറി കെപി സുരേഷ് രാജുമായും തുടര്‍ന്ന് നിരാഹാരമിരിക്കുന്ന ഈശ്വരീരേശനുമായും നടത്തിയ ചര്‍ച്ചയില്‍ സിപിഐ ഉന്നയിച്ച പധാന ആവശ്യങ്ങള്‍ അംഗീകരിച്ചതായി അറിയിക്കുകയും തുടര്‍ന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം വി ചാമുണ്ണി ഈശ്വരീരേശന് ഇളനീര്‍ നല്‍കി നിരാഹാരം അവസാനിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

എന്നാല്‍ എം ബി രാജേഷ് എംപി നടത്തുന്ന നിരാഹാരസമരം നാലാംദിവസത്തിലേക്ക്. ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് നടന്ന മന്ത്രിസഭായോഗത്തില്‍ അടപ്പാടിയിലെ പ്രശ്‌നങ്ങള്‍ക്ക് മുഴുവന്‍ അടിയന്തര പരിഹാരം നിര്‍ദേശിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും ഉദ്ദേശിച്ച പലതുമുണ്ടായില്ലെന്നും വിശദമായ നിവേദനം മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അതില്‍ എന്തൊക്കെ നടപ്പാക്കുമെന്നതു സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭിച്ചശേഷംമാത്രമേ നിരാഹാരം അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ചചെയ്തു തീരുമാനിക്കുകയുള്ളുവെന്ന് രാജേഷ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ
Kerala

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

Kerala

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

India

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

Kerala

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.