Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം തോട് വികസനം; മണലൂറ്റില്‍ ഇഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2014, 07:08 pm IST
in Kollam

കൊല്ലം: കൊല്ലം തോടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ എട്ടുവര്‍ഷം പിന്നിടുമ്പോഴും അധികൃതരും കൊല്ലത്തെ രാഷ്‌ട്രീയ സംഘടനകളും ഉറക്കത്തില്‍. ദേശീയ ജലപാതാവികസനത്തില്‍ നിര്‍ണായപങ്ക് വഹിക്കേണ്ട കൊല്ലം തോട് വികസനത്തിന്റെ മറവില്‍ മണലൂറ്റ് അടക്കമുള്ള ചൂഷണത്തിന് വിധേയമാവുകയാണ്.

എ.പി.ജെ.അബ്ദുള്‍കലാം രാഷ്‌ട്രപതിയായിരിക്കെ കേരള നിയമസഭയില്‍ അദ്ദേഹം അവതരിപ്പിച്ച പത്തിനവികസന പരിപാടിയില്‍ പ്രധാനപ്പെട്ടതായിരുന്നു കോവളം മുതല്‍ കോട്ടപ്പുറം വരെയുള്ള ജലപാതയുടെ വികസനം. എന്നാല്‍ എട്ടുവര്‍ഷമായി പണി തുടങ്ങിയ കൊല്ലം തോടിന്റെ വികസനപ്രവര്‍ത്തനങ്ങളാണ് ഇഴഞ്ഞുനീങ്ങുന്നത്. വര്‍ക്ക് ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍ തോട്ടില്‍ നിന്നും പരമാവധി മണല്‍ എങ്ങനെ കുഴിച്ചെടുത്ത് വില്‍ക്കാം എന്നതിനാണ് ഊന്നല്‍ കൊടുക്കുന്നതെന്നും മണല്‍വില്‍പനയ്‌ക്ക് ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ട് എന്നുമാണ് ആരോപണം.

തോടിന്റെ ആഴം രണ്ടരമീറ്റര്‍ മതിയെങ്കില്‍ മണലെടുക്കാന്‍ വേണ്ടി നാലും അഞ്ചും ആറും മീറ്റര്‍ താഴ്ചവരെ തോടുകുഴിക്കാറുണ്ട്. മണലൂറ്റിയെടുത്ത കുഴിയിലേക്ക് തോട്ടില്‍ ബാക്കിയുള്ള ചെളിയും വേസ്റ്റുകളും ഇടിഞ്ഞുവീഴുകയും മണല്‍മാത്രം കരയിലെത്തുകയും ചെയ്യുന്നു.

വിസ്താരം കുറഞ്ഞ കൊല്ലം തോടിന്റെ ഇരുവശങ്ങളിലും തലമുറകളായി വീടുവച്ച് താമസിക്കുന്ന ജനങ്ങളാണുള്ളത്. തോടിന്റെ അതിരില്‍ നിന്നും മൂന്നും നാലും മീറ്റര്‍ അകലത്തിലാണ് മിക്ക വീടുകളും. പുറമ്പോക്ക് കയ്യേറി താമസിച്ചിരുന്നവരെ സര്‍ക്കാര്‍ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അമിതമായി മണലൂറ്റിയെടുക്കുന്നതുകാരണം റോഡ് ഇടിയുകയും കനാല്‍ സൈഡിലുള്ള വീടുകളുടെ ഭിത്തികളില്‍ വിള്ളല്‍ വീഴുകയും ചെയ്തിട്ടുണ്ട്.

എട്ടുവര്‍ഷത്തിനുള്ളില്‍ കൊല്ലം തോട് വികസനത്തിന് നാലുകരാറുകാര്‍ വര്‍ക്കേറ്റെടുത്തിരുന്നു. അതില്‍ ഇരുമ്പുപാലത്തിനടിയിലൂടെ തോടിന്റെ വര്‍ക്ക് ചെയ്ത കരാറുകാരന്‍ മാത്രമാണ് കുറച്ചെങ്കിലും പണി പൂര്‍ത്തീകരിച്ചത്. മറ്റിടങ്ങളില്‍ വീണ്ടും വര്‍ക്ക് ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോള്‍ വീണ്ടും കൊല്ലം തോടിന്റെ തെക്കുഭാഗം ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. പത്തുകോടിയോളം രൂപയുടെ ടെണ്ടര്‍ കേരളാസ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തു. അവര്‍ അതിലും ലാഭത്തിന് കൊല്ലത്തെ ഒരു കരാറുകാരന് വര്‍ക്ക് വിറ്റുവെന്നും അയാള്‍ കൂടുതല്‍ ലാഭത്തിന് മറ്റൊരാള്‍ക്ക് വിറ്റതായും വിവരമുണ്ട്.

വര്‍ക്ക് ആരംഭിക്കുന്ന സ്ഥലത്തുനിന്ന് തോടിനുകുറുകെ ഒരു ബണ്ട് നിര്‍മ്മിക്കുകയും അവിടെനിന്ന് മുന്നൂറോ നാന്നൂറോ മീറ്റര്‍ നീളം എത്തുമ്പോള്‍ ആ ഭാഗത്തും ഇരുകരയും ബന്ധിച്ച് മറ്റൊരു ബണ്ട് നിര്‍മ്മിക്കുകയും ചെയ്യണമെന്ന് ഒരു നിര്‍ദ്ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. ബണ്ടിനുള്ളിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ച് അത്രയും ഭാഗത്തെ ചെളിയും അഴുക്കും മാറ്റി ആവശ്യമായ അത്രയും ആഴത്തില്‍ മണല്‍ മാറ്റുന്നത് മണ്ണു കുഴിച്ചെടുക്കുന്നത് തടയാന്‍ ഉപകരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

News

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

News

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍
Kerala

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.