Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രസന്ന ഏണസ്റ്റിനെ ജനങ്ങള്‍ വിലയിരുത്തുന്നു; അടിപ്പാതയുടെ പേരില്‍ ഇരുട്ടടി നല്‍കിയ മേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2014, 10:44 pm IST
in Kollam

കൊല്ലം: നാലുവര്‍ഷത്തെ ഭരണത്തിന് ശേഷം പ്രസന്ന ഏണസ്റ്റ് മേയര്‍ സ്ഥാനം രാജി വയ്‌ക്കുമ്പോള്‍ ഗുണത്തേക്കാളേറെ ദോഷവശങ്ങളാണ് ജനങ്ങള്‍ക്ക് പറയാനുള്ളത്. മേയറെന്ന നിലയില്‍ മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്തമായി വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു മൂന്നര വര്‍ഷത്തെ ഭരണമെങ്കിലും ആര്‍എസ്പിയുടെ മുന്നണിമാറ്റത്തിന്റെ ആഘാതം അപ്രതീക്ഷിതമായിരുന്നു. ഇത് തന്നെയാണ് മുന്‍തീരുമാനത്തിന് വിരുദ്ധമായി സിപിഐയുമായി മേയര്‍ സ്ഥാനം പങ്കിടുന്നതിലേക്ക് സിപിഎമ്മിനെ നയിച്ചതും.

കൊല്ലത്തെ ഗതാഗതസംവിധാനം താറുമാറാക്കിയ മറ്റൊരു മേയര്‍ ഇല്ലെന്ന് തന്നെ പറയാനാകും. മുന്‍ മേയറായ എന്‍.പത്മലോചനന്‍ അടിപ്പാതയ്‌ക്കായി മുനിസിപ്പല്‍ ബസ് സ്റ്റാന്റിന്റെ അകാലചരമം കുറിച്ചെങ്കിലും ജനങ്ങള്‍ ഏറ്റവും വലഞ്ഞത് അടിപ്പാത നിര്‍മിക്കാനായി ചിന്നക്കട മേല്‍പ്പാലം പൊളിച്ചതോടെയാണ്. വ്യക്തമായ കാഴ്ചപ്പാടില്ലാതെയും രണ്ട് മാസത്തിനകം പണി തീരുമെന്ന കപടവാഗ്ദാനം നല്‍കിയുമാണ് പ്രസന്ന ഏണസ്റ്റിന്റെ നേതൃത്വത്തിലുള്ള കോര്‍പ്പറേഷന്‍ ഭരണകൂടം മേല്‍പ്പാലം പൊളിച്ച് നഗരഗതാഗതം താറുമാറാക്കിയത്. ഇതിനിടെ ഇരുമ്പുപാലത്തിന്റെ സ്ഥിതി ദയനീയമായി തുടരുകയും ഇരുചക്ര-മുച്ചക്ര-നാല്‍ചക്ര വാഹനങ്ങളെന്ന ഭേദമില്ലാതെ എല്ലാ വാഹനയാത്രികര്‍ക്കും ഇരുട്ടടി നല്‍കുകയും ചെയ്തു. ഓട്ടോയില്‍ പോലും സഞ്ചരിക്കാനാകാത്ത വിധം റോഡുകളുടെ സ്ഥിതി ദയനീയമായി. കുണ്ടുംകുഴിയും നിറഞ്ഞ റോഡ് അപകടങ്ങളുടെ മൊത്തം കേന്ദ്രമായി.

മറ്റൊരു പ്രധാനവിഷയം മാലിന്യസംസ്‌കരണമാണ്. കുരീപ്പുഴയിലെ ജനങ്ങള്‍ ജീവിക്കാനായി സമരം ശക്തമാക്കിയപ്പോള്‍ പിന്മാറിയ കോര്‍പ്പറേഷന്‍ പിന്നീട് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വിമുഖത കാട്ടി. നാടുനീളെ മാലിന്യം നിറയുകയും ഇതിന്റൈ പേരില്‍ കോടതിയില്‍ നിന്നുവരെ വിമര്‍ശനം നേരിടുകയും ചെയ്തപ്പോള്‍ ജനങ്ങളുടെ ആരോഗ്യരക്ഷയ്‌ക്കായി മാലിന്യനീക്കം ഭാഗികമായി പുനസ്ഥാപിച്ചു. എന്നാല്‍ എവിടെ സംസ്‌കരിക്കുമെന്നത് കീറാമുട്ടിയായി. ഇതിന് പരിഹാരം കണ്ടെത്തിയത് സ്റ്റേഡിയത്തിന് സമീപം കുഴി കുത്തികൊണ്ടായിരുന്നു. മേയര്‍ ചെയ്ത ഈ പ്രവര്‍ത്തി കാരണം സ്റ്റേഡിയവും പരിസരവും തെരുവുനായ്‌ക്കളുടെ പിടിയിലമര്‍ന്നു.

കുരീപ്പുഴയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മാലിന്യം ഇപ്പോള്‍ കോളജും സ്റ്റേഡിയവും കളിക്കളങ്ങളും റെയില്‍വേ ക്വാര്‍ട്ടേഴ്‌സുമെല്ലാം അടുത്തടുത്തായുള്ള സ്റ്റേഡിയ പരിസരത്തുണ്ട്. അതിനിടെ സിപിഎം നേതൃത്വത്തിലുള്ള മുന്നണഇ ഭരിക്കുന്ന 20 വര്‍ഷമായി നഗരവികസനം മുരടിച്ചുനില്‍ക്കുകയാണെന്ന് പ്രതിപക്ഷം തെളിവുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനു തെന്മല ഡാമില്‍ നിന്നു വെള്ളം കൊണ്ടുവന്നു വസൂരിച്ചറിയില്‍ സംസ്‌കരിക്കാന്‍ മുന്‍ കൗണ്‍സിലിന്റെ കാലത്തു പദ്ധതി ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ നടപ്പാക്കുന്നതില്‍ കുറ്റകരമായ അലംഭാവം കാട്ടി. ശാസ്താംകോട്ടയില്‍ നിന്നു ജലം കൊണ്ടുവരുന്നതിനു സുസ്ഥിര നഗരവികസന പദ്ധതി പ്രകാരം 11 കോടി രൂപ മുടക്കിയെങ്കിലും ഫലം ലഭിച്ചില്ല.

കൊട്ടിയത്തു നിന്നു പള്ളിമുക്ക് മേഖലയില്‍ ജപ്പാന്‍ പദ്ധതിയില്‍ നിന്നു ജലം ലഭ്യമാക്കിയപ്പോഴാണ് അല്‍പമെങ്കിലും ആശ്വാസമായത്. 2.75 കോടിയുടെ ഈ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റേതാണ്. മാലിന്യസംസ്‌കരണത്തിനു 40 ടണ്‍ ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചെങ്കിലും ഒരു കിലോ പോലും സംസ്‌കരിക്കാന്‍ കഴിഞ്ഞില്ല. എന്‍.പത്മലോചനന്‍ മേയറായിരുന്നപ്പോള്‍ 1.12 കോടി രൂപ ചെലവഴിച്ചു വാങ്ങിയ 57 ഓട്ടോറിക്ഷകള്‍ പ്രസന്ന ഏണസ്റ്റിന്റെ കാലത്തു തുരുമ്പെടുത്തു നശിച്ചിട്ടുണ്ട്. ഉറവിടത്തില്‍ മാലിന്യസംസ്‌കരണം ലക്ഷ്യമിട്ട് എട്ടു ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചതില്‍ പലതും പ്രവര്‍ത്തിക്കുന്നില്ല. ഖരമാലിന്യസംസ്‌കരണത്തിനു സ്വീവേജ് പദ്ധതിക്ക് ടെന്‍ഡര്‍ ചെയ്ത മൂന്നു പ്രവൃത്തികളില്‍ രണ്ടെണ്ണം തുടങ്ങിവച്ചെന്നാക്കി. ക്ലീന്‍ സിറ്റി സ്വപ്‌നം കണ്ട മേയര്‍ക്കു മാലിന്യനിര്‍മാര്‍ജനത്തില്‍ ഒന്നും ചെയ്യാനായില്ല എന്നതാണ് വാസ്തവം.

പ്രോപ്പര്‍ട്ടി ടാക്‌സ് ഇനത്തില്‍ 2011-12ല്‍ 10.84 കോടി കോടി രൂപയായിരുന്നത് അടുത്ത വര്‍ഷം 94 ലക്ഷം രൂപ മാത്രമാണ് കൂട്ടാന്‍ കഴിഞ്ഞത്. അതേ സമയം ഇക്കാലത്ത് റെന്റല്‍ വരുമാനം 1.99 കോടിയില്‍ നിന്ന് 56 ലക്ഷം കുറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വന്‍ പരാജയമാണുണ്ടായത്. കഴിഞ്ഞ കൗണ്‍സില്‍ 500 കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതികള്‍ക്കു ലക്ഷങ്ങള്‍ മുടക്കി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ഇവയൊന്നും പ്രാവര്‍ത്തികമായില്ല. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാതെയും അനുവാദം ഇല്ലാതെയും ജന്റം പദ്ധതിക്ക് 3,750 കോടി രൂപയുടെ പ്രോജക്ട് കൊടുത്തതായി മേയര്‍ അവകാശപ്പെടുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല. ചേരി പരിഷ്‌കരണത്തിനു ലക്ഷങ്ങള്‍ മുടക്കി പദ്ധതി സമര്‍പ്പിച്ചെങ്കിലും ഒന്നും നടന്നില്ല. ഗതാഗതക്കുരുക്ക് ഒഴിവാക്കല്‍, പദ്ധതി വിഹിതം വിനിയോഗിക്കല്‍, കുടുംബശ്രീ പ്രവര്‍ത്തനം തുടങ്ങി എല്ലാ മേഖലകളിലും പ്രസന്ന ഏണസ്റ്റ് പരാജയമാണ്. ഡിവിഷനുകള്‍ക്കു ഫണ്ട് അനുവദിച്ചതില്‍ പക്ഷപാതം കാണിച്ചതായും ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

India

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.