Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2014, 10:02 pm IST
in Samskriti

ഭാസന്‍ പറഞ്ഞു: ഞാന്‍ പലയിടത്തും അലഞ്ഞു നടന്നു, പലതും കണ്ടു, അനുഭവിച്ചു. എങ്കിലും എനിക്ക് ക്ഷീണം തോന്നിയില്ല. ഞാന്‍ പല കാര്യങ്ങളും വിവിധരീതികളില്‍ അനുഭവിക്കുകയുണ്ടായി എന്നും ഞാന്‍ ഓര്‍ക്കുന്നു.

എനിക്ക് പലപല ദേഹങ്ങളില്‍ക്കൂടി, വിദൂരദേശങ്ങളിലും മറ്റുമായി  ഏറെക്കാലം നിരവധി സുഖദുഖാനുഭവങ്ങള്‍ ഉണ്ടായി.

അനുഗ്രഹങ്ങളും ശാപങ്ങളും നിമിത്തം എനിക്ക്  പലവിധത്തിലുള്ള ദേഹങ്ങളെ സ്വീകരിക്കേണ്ടിവന്നു. എണ്ണമറ്റ വസ്തുക്കളും കാഴ്ചകളും എനിക്ക് അനുഭവിക്കാന്‍ ഇടവന്നിട്ടുണ്ട്. എനിക്കെല്ലാമെല്ലാം കാണണമെന്നും അനുഭവിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു താനും. അഗ്‌നിഭഗവാനില്‍ നിന്നും എനിക്കങ്ങിനെയൊരു വരം ആദ്യമേതന്നെ ലഭിച്ചിരുന്നു.

വിശ്വത്തെപ്പറ്റിയുള്ള അറിവുണ്ടാകണമെന്നതായിരുന്നു എന്നിലുണ്ടായിരുന്ന ആഗ്രഹം. അതുകൊണ്ട് വിവിധ ദേഹങ്ങളില്‍ കുടികൊള്ളുമ്പോഴും ഞാനാ പ്രഥമലക്ഷ്യം മറന്നില്ല. ഒരായിരം കൊല്ലം ഞാനൊരു മരമായിക്കഴിഞ്ഞു. അപ്പോള്‍ എന്റെ മനസ്സ് എന്നില്‍ മാത്രം കേന്ദ്രീകരിച്ചിരുന്നതിനാല്‍ പലപല ദുരിതങ്ങളും ഞാന്‍ അക്കാലത്ത് അനുഭവിച്ചു. മനോവ്യാപാരങ്ങള്‍ ഒന്നും കൂടാതെതന്നെ ഞാന്‍ പൂക്കളും കായ്‌കളും സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

പിന്നെയൊരു നൂറുകൊല്ലം ഞാന്‍ മേരുപര്‍വ്വതത്തില്‍ മേയുന്ന സുവര്‍ണ്ണവര്‍ണ്ണത്തിലുള്ള ഒരു മാനായിരുന്നു. പുല്ലുമേഞ്ഞു നടന്ന എനിക്ക് സംഗീതത്തോട് ആസക്തിയുണ്ടായിരുന്നു. വളരെ ചെറിയ ജീവിയായ ഞാന്‍ തികച്ചും നിരുപദ്രവിയുമായിരുന്നു.

അമ്പതുവര്‍ഷം ഞാന്‍ ഒരു ശരഭമായിരുന്നു. ആ ജന്മത്തില്‍ എട്ട് കാലുകളുണ്ടായിരുന്ന ഞാന്‍ സിംഹത്തെക്കാള്‍ പ്രബലനുമായിരുന്നു. പിന്നീട് ഞാനൊരു വിദ്യാധരനായി. പിന്നെ ഒരു ഹംസമായി ആയിരത്തിയഞ്ഞൂറു കൊല്ലക്കാലം ഞാന്‍ കഴിഞ്ഞു. ബ്രഹ്മവാഹനമായ ഹംസത്തിന്റെ പുത്രനായിരുന്നു ഞാന്‍. ഒരു നൂറുകൊല്ലം ഞാന്‍ ഭഗവാന്‍ നാരായണന്റെ പാര്‍ഷദന്മാര്‍ പാടുന്ന ദിവ്യസംഗീതം കേട്ടു.

പിന്നീട് ഞാനൊരു കുറുക്കനായി കാട്ടില്‍ക്കഴിഞ്ഞു. ഞാന്‍ പാര്‍ത്തിരുന്ന ആ കാട്ടിലൊരു മദയാന കാടിളക്കി നടന്നിരുന്നു. ആനയുടെ മുന്നിലകപ്പെട്ടു ഞാന്‍ മൃതപ്രായനായിനില്‍ക്കെ ആനയെ ഒരു സിംഹം കൊന്നു. അതുകഴിഞ്ഞ് ഞാനൊരപ്‌സരസ്സായി, മറ്റൊരു ലോകത്ത് ഒറ്റയ്‌ക്ക് ഒരു യുഗത്തിന്റെ പകുതി കഴിയാനിടയായത് ഒരു മുനിശാപത്താലാണ്. പിന്നീട് ഒരു നൂറുകൊല്ലം ഞാന്‍ ഒരു വാല്‍മീക പക്ഷിയായി. എന്റെ കൂടും അതിരുന്ന മരവും നശിച്ചപ്പോള്‍ എന്റെ കൂട്ടുകാരനും എന്നെ വിട്ടുപോയി.

പിന്നെ ഞാന്‍ ഏറെക്കാലം ദൂരെയൊരിടത്ത് ഏകനായി വസിച്ചു. പിന്നീട് ഞാനൊരു താപസനായി കുറച്ച് അനാസക്തിയൊക്കെ പരിശീലിച്ചു വരവേ പല കാര്യങ്ങളും കാണുകയുണ്ടായി. ജലം മാത്രം കൊണ്ട് നിര്‍മ്മിതമായ ഒരു ലോകം ഞാന്‍ കണ്ടു.

മറ്റൊരിടത്ത് ഒരു സ്ത്രീയുടെ ദേഹത്ത് മൂന്നു ലോകങ്ങളും ഒരു കണ്ണാടിയില്‍ എന്നവണ്ണം പ്രതിഫലിച്ചതായി ഞാന്‍ കണ്ടു. അവളോട് ആരാണ് നീ എന്ന് ചോദിക്കവേ അവള്‍ പറഞ്ഞു: ഞാന്‍ ശുദ്ധബോധമാണ്. ലോകങ്ങള്‍ എന്റെ അവയവങ്ങളാണ്. അങ്ങയില്‍ ഞാന്‍ വിസ്മയത്തെ ഉണ്ടാക്കിയതുപോലെ മറ്റെല്ലാ വസ്തുക്കളും വിസ്മയകരംതന്നെ. എല്ലാറ്റിനേയും ഇതേ രീതിയില്‍ അത്ഭുതത്തോടെ, വിസ്മയത്തോടെ കാണാന്‍ കഴിയുന്നതുവരെ അങ്ങേയ്‌ക്ക് ഒന്നിന്റെയും സത്യസ്ഥിതി അറിയാന്‍ കഴിയില്ല. ലോകങ്ങള്‍ ഒരുവന്റെ സ്വന്തം അവയവങ്ങളത്രേ. സ്വപ്‌നത്തില്‍ കേള്‍ക്കുന്ന ശബ്ദങ്ങളെന്നപോലെ ഞാന്‍ എല്ലാവരെയും കേള്‍ക്കുന്നു.

എണ്ണമറ്റ ജീവികള്‍ അവളില്‍ ഉണ്ടായിട്ട് അവളില്‍ത്തന്നെ വിലയിക്കുന്നു. വേറൊരിടത്ത് ആകാശത്ത് ഞാനൊരസാധാരണമായ മേഘത്തെ കണ്ടു. അതില്‍ നിന്നും പരസ്പരം കൂട്ടിയിടിക്കുന്ന ശരങ്ങളുടെ അതിഭീകര ശബ്ദം ഉയര്‍ന്നിരുന്നു. ആ മേഘം ഭൂമിയില്‍ പെയ്തത് ആയുധവര്‍ഷമായിരുന്നു.

മറ്റൊരുലോകം ആകെ ഇരുട്ട് മൂടിയതായിരുന്നു. അവിടത്തെ ഗ്രാമങ്ങള്‍ അകലെയേതോ ലോകത്തേയ്‌ക്ക് പറന്നകന്നു പൊയ്‌ക്കൊണ്ടിരുന്നു. അങ്ങയുടെ ഗ്രാമം ഞാന്‍ മറ്റൊരു ലോകത്ത് കണ്ടിരുന്നു. ഇനിയും മറ്റൊരിടത്ത് എല്ലാ ജീവികളും കാഴ്ചയില്‍ ഒരേപോലെയായിരുന്നു. മറ്റൊരു ലോകത്ത് സൂര്യചന്ദ്രന്മാരോ നക്ഷത്രങ്ങളോ ഇല്ലായിരുന്നു. എന്നാലവിടെ ഇരുട്ടും ഉണ്ടായിരുന്നില്ല. അവിടത്തെ ജീവികള്‍ സ്വയം പ്രഭരായിരുന്നു. അവരാണ് ആ ലോകത്തെ പ്രകാശമാനമാക്കിയത്.

ഞാന്‍ കാണാത്ത ലോകങ്ങളോ എനിയ്‌ക്ക് വേദ്യമാവാത്ത അനുഭവങ്ങളോ ഇല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

Kerala

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

India

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

Kerala

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)
India

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.