Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രേമവും വിരഹവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2014, 07:45 pm IST
in Samskriti

നിങ്ങള്‍ ഒരു വസ്തുവുമായോ, വ്യക്തിയുമായോ ബന്ധപ്പെടുമ്പോള്‍ അതിനോട് പ്രേമം ജനിക്കുന്നു. പ്രേമത്തോടൊപ്പം വിരഹവും; വിരഹം തീവ്രമാകുമ്പോള്‍ അതിന്റെ പൂര്‍ത്തീകരണത്തിന് പ്രേമത്തിനുമാത്രമേ സാധ്യമാകൂ. സംഘര്‍ഷവും വികാരതീവ്രതയും നിഷേധവികാരങ്ങളും സൃഷ്ടിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നത് ഈ വിരഹ തീവ്രതയാണ്. അപാരമായ ക്ഷമയും, പ്രാര്‍ത്ഥനയും കൊണ്ടുമാത്രമേ ഈ അവസ്ഥയില്‍നിന്ന് പുറത്തുവരാന്‍ സാധിക്കുകയുള്ളൂ.

അസ്വസ്ഥത, വിരഹം, വിഷമം, നിരാശ തുടങ്ങിയ വികാരങ്ങളെല്ലാം നാഭിയില്‍നിന്നും തൊണ്ടവരെയുള്ള സ്ഥാനങ്ങളിലാണ് സംഭവിക്കുന്നത്. രണ്ടാമത്തെ ചക്രത്തിലധിഷ്ഠിതനായി അവിടെനിന്നും ക്ഷമാപൂര്‍വം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. ദൗര്‍ബല്യം നാഭിക്കു താഴെയാണ്. ദുര്‍ബലനും തികച്ചും നിസ്സഹായനും ബലഹീനനുമാണെന്നു തോന്നുന്ന സമയത്ത് രണ്ടാമത്തെ ചക്രത്തിലാണ് നിങ്ങള്‍ സ്ഥിതിചെയ്യുന്നത്. നിങ്ങള്‍ പറയുന്നു ” ശരി, ഞാനെല്ലാം സമര്‍പ്പിക്കുന്നു. അപ്പോള്‍ ആ പ്രാര്‍ത്ഥന, ആ തീവ്രത പൂര്‍ണമാകുന്നു. വിരഹത്തിന്റെ വേദനയെ മറികടക്കുന്നതിനുള്ള വഴി അതുമാത്രമാണ്. സാധാരണയായി ആളുകള്‍ പറയാറുണ്ട്, ” മനസ്സില്‍ തട്ടി പ്രാര്‍ത്ഥിക്കുക” എന്ന്. ആ സമയത്ത് അതുകൊണ്ടു കാര്യമില്ല. കൃതജ്ഞതാ നിര്‍ഭരരാകുമ്പോള്‍ ഹൃദയത്തില്‍നിന്നും പ്രാര്‍ത്ഥന ഉയരും. ദുരിതമനുഭവിക്കുമ്പോള്‍ ഹൃദയത്തില്‍ നിന്നും പ്രാര്‍ത്ഥന ഉയരും.

ദുരിതമനുഭവിക്കുമ്പോള്‍ ഹൃദയത്തില്‍ നിന്നും പ്രാര്‍ത്ഥിക്കാനാവില്ല. അസ്തിത്വത്തില്‍നിന്നേ പ്രാര്‍ത്ഥിക്കാനാവൂ. ഒന്നാമത്തെയും രണ്ടാമത്തെയും ചക്രത്തിനിടയിലാണ് അസ്ഥിത്വത്തിന്റെ സ്ഥാനം. ഈ പ്രാര്‍ത്ഥന നിങ്ങളെ ശക്തനും ബലവാനുമാക്കും. എന്തുകൊണ്ടെന്നാല്‍ ഈശ്വരന്‍ ദുര്‍ബലരെ സഹായിക്കുവാനുള്ളതാണ്. ”ദീനബന്ധു” എന്ന വാക്കിന് അതാണര്‍ത്ഥം; ഈശ്വരന്‍ നിങ്ങളുടെ സുഹൃത്തും, ബന്ധുവും ആണ്. അതുകൊണ്ടാണ് നാം അവിടെ ചെല്ലുന്നതും അവിടെ ഇരിക്കുന്നതും. ”

ഈ സംഘര്‍ഷത്തില്‍നിന്നും മുക്തനാകാന്‍ എനിക്കു കഴിയുന്നില്ല. സഹായിക്കണമേ” എന്ന് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥനയല്ലാതെ മറ്റൊന്നുംകൊണ്ടും വിരഹത്തെ അടക്കിവയ്‌ക്കുവാനില്ല. മാറ്റങ്ങള്‍ സംഭവിക്കുന്നതായി ഉടന്‍തന്നെ നിങ്ങളറിയും. ദൈവികതയ്‌ക്കുവേണ്ടിയുള്ള, ഈശ്വരനോടുള്ള തീവ്രാനുരാഗത്തെ ചെറുക്കാന്‍ ഒന്നിനുമാവില്ല. ഒരു പങ്കാളിക്കുവേണ്ടിയുള്ള ആഗ്രഹം.

ധനമോഹം എന്തൊക്കത്തന്നെയായാലും അവയ്‌ക്കൊക്കെ എത്രത്തോളം തീവ്രതയുണ്ടാകും? ദൈവികതയോടുള്ള അഭിലാഷത്തിന്റെ തീവ്രത ഇവയേക്കാള്‍ ദശലക്ഷം മടങ്ങ് കൂടിയിരിക്കണം. അപ്പോള്‍ ദുരിതം അതനുസരിച്ച് ഏറും. അതേസമയം മനോവേദനയും തീവ്രമായിരിക്കും. എന്നാല്‍ ഇതത്ര മോശപ്പെട്ട കാര്യമല്ല. എന്തുകൊണ്ടെന്നാല്‍ അതില്‍നിന്നു ലഭിക്കുന്ന ആനന്ദം ഏറെയാണ്. എന്നാല്‍ വസ്തുക്കളില്‍നിന്നോ ചെറിയ കാര്യങ്ങളില്‍നിന്നോ ലഭിക്കുന്ന തൃപ്തി എത്രയോ നിസ്സാരം. അവയില്‍നിന്നും യഥാര്‍ത്ഥ സംതൃപ്തി ലഭിക്കുകയേയില്ല. ഈശ്വരപ്രേമം നിങ്ങളെ പൂര്‍ണനാക്കും. സംതൃപ്തനാക്കും. ലൗകികതയില്‍ മുഴുകുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി എത്ര ചെറുതാണ്. പക്ഷേ ദൈവികമായ പ്രേമം നിങ്ങളെ ശരിയായ സംതൃപ്തിയിലേക്കു നയിക്കും. നിങ്ങളെ തികച്ചും പരിപൂര്‍ണനാക്കും. തീര്‍ച്ച

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.