Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നുകരാം രാമായണാമൃതം 1

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2014, 09:18 pm IST
in Samskriti

എല്ലാം തികഞ്ഞൊരു ഗുണവാന്‍

തിരിമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേല! മരവും മലയും ഒപ്പം പെയ്യുന്നു! മിഥുന സന്ധ്യയ്‌ക്ക് അവസാനത്തെ ചക്കയും ഇട്ട് പ്ലാവിനെ പൂജിക്കുന്നു! പ്രാര്‍ത്ഥിക്കുന്നു.

‘കള്ളനായിരം! പിള്ളേര്‍ക്കായിരം!!

ഒടമക്കാരന് പന്തീരായിരം!!!” എന്ന്! എന്തൊരു വിശാലമനസ്സ്! പ്രകൃതിയേയും അതിലെ ചരാചരങ്ങളെയും പൂജിക്കുന്നു! അതുകൊണ്ടുതന്നെ സന്തോഷവതിയായ പ്രകൃതിയും കനിഞ്ഞനുഗ്രഹിക്കുന്നു. കോരിച്ചൊരിയുന്ന മഴ! നിറഞ്ഞൊഴുകുന്ന പുഴകളും പാടങ്ങളും! കുളങ്ങളും തോടുകളും! അന്ന് മിഥുനമാസം രോഗഗ്രസ്തമായിരുന്നു. ചൂടുള്ള പൊടിയരിക്കഞ്ഞിയും ഉപ്പുമാങ്ങയും!! ഈ വിഭവങ്ങള്‍ക്ക് ഔഷധവീര്യമുണ്ടെന്നറിയാന്‍ വിദേശികളുടെ സര്‍ട്ടിഫിക്കറ്റ് വേണം, ഇന്ന്! അന്നാരും ആന്റിബയോട്ടിക് ഔഷധങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. തുളസി ഇലയും കുരുമുളകുമിട്ട് വറുത്തുപൊടിച്ച കാപ്പിപ്പൊടിയുമിട്ട് തിളപ്പിച്ച് കുടിക്കും! ”മല്ലന് (പനിയ്‌ക്ക്) പായ കൊടുക്കരുത്” എന്നാണ് പ്രമാണം! അതായത് കിടക്കരുതെന്ന്!

ഇവിടെയാണ് ‘രാമരാജ്യ’ത്തിന്റെ പ്രസക്തി; രാമായണത്തിന്റെയും! വെളുപ്പിനെ ഉണര്‍ന്ന് മുറ്റമടിച്ച്, ചാണകംകൂട്ടി മെഴുകി, കുളിച്ച്, ഈറനോടെ വിളക്കുവെച്ച് ദശപുഷ്പം ചൂടി, മുക്കുറ്റിച്ചാന്തും തൊടും. ഇന്ന് പ്രസിദ്ധ ആയുര്‍വേദ ആചാര്യന്മാരും പറയുന്നു: ബ്ലഡ്പ്രഷറിന് മുക്കുറ്റിച്ചാന്ത് വളരെ ഫലപ്രദമാണെന്ന്. അതിന്റെ ഫലം ഒരു വര്‍ഷം നിലനില്‍ക്കുമത്രെ! പ്രകൃതിയെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചു. പിന്നീട് ധര്‍മമെന്താണെന്നറിയാന്‍ രാമായണം വായിക്കാന്‍ പറഞ്ഞു. അതില്‍ ധര്‍മമറിയുന്ന രാമന്റേയും അധര്‍മം ചെയ്യുന്ന രാവണന്റെയും കഥകള്‍ പറഞ്ഞുതന്നു.

എന്താണ് രാമായണം?

ആരാണീ രാമന്‍?

ആരാണീ രാവണന്‍? എന്നെല്ലാം!!

ഓരോരുത്തര്‍ക്കും ഓരോ ധര്‍മമുണ്ട്. പ്രജകള്‍ക്കും രാജാവിനെപ്പോലെതന്നെ ധര്‍മമുണ്ട്. ഒരു പക്ഷിയുടെ ദുഃഖക്കരച്ചിലില്‍നിന്നുമുണ്ടായതാണ് രാമായണം! അത് വെറുമൊരു പക്ഷിയുടെതായിരുന്നോ? അതോ നിസ്സഹായയായ ഒരു സ്ത്രീയുടേതായിരുന്നോ? രണ്ടുപേരുടേയും കരച്ചില്‍ നാം ഇന്നും കേള്‍ക്കുന്നില്ലെ? രാമരാജ്യത്തിന്റെ പ്രശസ്തിയുടെ മങ്ങലായിരുന്നില്ലെ ആ കരച്ചില്‍? അതാണ് രാമായണത്തിലൂടെ പല കഥാപാത്രങ്ങളും സ്വന്തം അനുഭവങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും നമുക്ക് പറഞ്ഞു തരുന്നത്.

രാമനെക്കുറിച്ച് ശ്രീ നാരദമഹര്‍ഷി പറഞ്ഞുതരുന്നു. നമുക്കത് ശ്രദ്ധിക്കാം!

ആരാണീ രാമന്‍?

”തപഃസ്വാദ്ധ്യായ നിരതം

തപസ്വീ വാഗ്‌വിദാംവരം

നാരദം പരിപപ്രഛ

വാത്മീകിര്‍ മുനിപുംഗവം!”

വാല്മീകി രാമായണത്തില്‍, ശ്രീ നാരദമഹര്‍ഷി വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തിലേക്ക് കയറിച്ചെന്നു. (തപസ്സും നിരന്തരം സ്വാധ്യായവും ചെയ്തുകൊണ്ടിരിക്കുന്ന വാല്മീകി മഹര്‍ഷിയുടെ അടുത്തേയ്‌ക്ക് ജ്ഞാനത്തെ ദാനം ചെയ്യുന്ന ശ്രീനാരദ മഹര്‍ഷി ചെന്നു.) അപ്പോള്‍ വാല്മീകി മഹര്‍ഷി ചോദിക്കുന്നു- ”ഹേ! മഹര്‍ഷേ, ഈ ലോകത്ത് എല്ലാം തികഞ്ഞ ഗുണവാനായി ആരാണുള്ളത്? ധര്‍മജ്ഞനും വീര്യവാനും കൃതജ്ഞനും സത്യം പറയുന്നവനും ദൃഢവ്രതനും സര്‍വഭൂതങ്ങള്‍ക്കും ഹിതം ചെയ്യുന്നവനും ക്രോധത്തെ ജയിച്ചവനും ആയി ആരാണുള്ളത്?” എന്ന്. അതുകേട്ട ശ്രീനാരദമഹര്‍ഷി പറഞ്ഞു- ”ഉണ്ട്! മഹര്‍ഷേ ഉണ്ട്!! ഈ ലോകത്തിന്റെ ഭാഗ്യത്തിന് അങ്ങനെ ഒരാളുണ്ട്. ഈ ചോദിച്ച ഗുണങ്ങളെല്ലാം ഉള്ളവര്‍ അപൂര്‍വമാണ്. എന്നാല്‍ ഇതെല്ലാം ഒരാളില്‍ തന്നെ ചെന്നു ചേരുകയെന്നത് അത്യപൂര്‍വമാണ്. അങ്ങനെ ഒരാളുണ്ട്. ഇക്ഷ്വാകുവിന്റെ വംശത്തില്‍ ജനിച്ചവനും രാമനെന്നു പേരുള്ളവനും ജനങ്ങളാല്‍ പുകഴ്‌ത്തപ്പെട്ടവനുമായ എല്ലാ ലക്ഷണവുമൊത്ത ധര്‍മത്തില്‍നിന്നും ഒരിക്കലും വ്യതിചലിക്കാത്ത ഒരാളെക്കുറിച്ച് ഞാന്‍ പറയാം” എന്ന്.

(തുടരും)

വി.പി.ഭാനുമതി അമ്മ,

പാലക്കാട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)
Kerala

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

Kerala

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

India

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.