Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മന്ത്രി മുനീര്‍ പറഞ്ഞതും മദ്രസകളുടെ മനുഷ്യക്കടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2014, 08:05 pm IST
in Vicharam

വനിതാക്ഷേമവും ശിശുക്ഷേമവും ഉള്‍പ്പെടുന്ന സാമൂഹ്യനീതി വകുപ്പു മന്ത്രി ഇക്കഴിഞ്ഞ ദിവസം പറഞ്ഞ്‌ “കുട്ടികള്‍ വളരേണ്ടത്‌ കുടുംബ പശ്ചാത്തലത്തില്‍” തന്നെയാണെന്നാണ്‌. മന്ത്രിയുടെ ഈ പ്രസ്താവനയ്‌ക്ക്‌ ഇന്ന്‌ ഏറെ പ്രസക്തിയുണ്ട്‌. കാരണം, അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ നൂറുകണക്കിന്‌ കുട്ടികളെ കേരളത്തിലെത്തിച്ച്‌ ഇവിടത്തെ അനാഥാലയങ്ങളും ചുറ്റുവടത്തുള്ള സ്കൂളുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കി നിലനിര്‍ത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണല്ലോ. കുട്ടികളുടെ ക്ഷേമത്തിനപ്പുറം മറ്റു ‘ഹിഡന്‍ അജണ്ടകളും’ ഇത്തരം നടപടികള്‍ക്ക്‌ പിന്നിലല്ലേ എന്നും സംശയങ്ങള്‍ ഉയരുന്നു.

സത്യം തുറന്നു പറഞ്ഞതിന്‌ മന്ത്രി മുനിറിനോട്‌ നന്ദി പറയണം. പതിനെട്ട്‌ വയസ്സുവരെ ഏതൊരു കുട്ടിയും മാതാപിതാക്കളുടെ സംരക്ഷണയില്‍ തന്നെ വളരണം. അച്ഛനും അമ്മയ്‌ക്കും പകരംവയ്‌ക്കാന്‍ ആരും തന്നെ യോഗ്യരല്ല. അപ്പൂപ്പനും അമ്മൂമ്മയും അമ്മാവനും ചിറ്റമാരും ആരും തന്നെ മാതാവിനും പിതാവിനും പകരക്കാരാകില്ല. മാതാപിതാക്കളില്ലാത്ത കുട്ടികള്‍ക്ക്‌ പകരക്കാരായി മേല്‍പ്പറഞ്ഞവരോ അപ്രകാരം ആരും ഇല്ലെങ്കില്‍ അനാഥാലയങ്ങള്‍ക്ക്‌ കുട്ടികളെ സംരക്ഷിക്കാം. മാതാപിതാക്കള്‍ ദരിദ്രരാണെങ്കില്‍ അത്തരം കുട്ടികളെ അനാഥാലയങ്ങളില്‍ സംരക്ഷിച്ചു കൂടെ എന്നൊരു ചോദ്യം ഉദിക്കാം.

പ്രസ്തുത ചോദ്യത്തിനുളള ഉത്തരം ഒന്നു വിശദീകരിക്കേണ്ടതുണ്ട്‌. ഏറ്റവും ‘ഐഡിയല്‍’ ആയിട്ടുള്ള സംഗതി കുട്ടികള്‍ മാതാപിതാക്കളുടെ സംരക്ഷണയില്‍ വളരുക എന്നതാണെങ്കില്‍, ദരിദ്രരായ മാതാപിതാക്കള്‍ക്ക്‌ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം നല്‍കി സംരക്ഷിച്ച്‌ വളര്‍ത്താനുള്ള അവശ്യം വേണ്ട സാമ്പത്തിക സഹായം നല്‍കുക എന്നതാണ്‌. അനാഥാലയങ്ങള്‍ക്കാവശ്യമായ ഭൂമി, കെട്ടിടങ്ങള്‍, മറ്റ്‌ അടിസ്ഥാന കാര്യങ്ങള്‍ തുടങ്ങിയവ ഒരുക്കുന്നതിന്‌ ലക്ഷക്കണക്കിന്‌ രൂപ ചെലവാകും. ഇതൊക്കെ വഹിക്കുന്നത്‌ മത-സന്നദ്ധ സംഘടനകളാണ്‌. ഇതുകൂടാതെ ലക്ഷക്കണക്കിന്‌ രൂപ സര്‍ക്കാരും ധനസഹായമായി നല്‍കുന്നു. പ്രസ്തുത സന്നദ്ധ സംഘടനകളും സര്‍ക്കാരും ഒത്തുചേര്‍ന്ന്‌ ശ്രമിച്ച്‌ ദരിദ്രരായ കുട്ടികളെ നല്ല രീതിയില്‍ കുടുംബാംന്തരീക്ഷത്തില്‍ തന്നെ വളര്‍ത്താനുള്ള അടിസ്ഥാന സാമ്പത്തിക സഹായം മാതാപിതാക്കള്‍ക്ക്‌ ലഭ്യമാക്കിയാല്‍ പോരേ? അനാഥര്‍ എന്ന ലേബലില്‍ വളരുന്നതിനു പകരം സനാഥരായി കുട്ടികള്‍ വളരട്ടെ. കുട്ടികള്‍ കുടുംബാന്തരീക്ഷത്തില്‍ തന്നെയാണ്‌ വളര്‍ന്നുവരേണ്ടത്‌ എന്ന അഭിപ്രായം വച്ചുപുലര്‍ത്തുന്ന മന്ത്രി മേല്‍പ്പറഞ്ഞ നിര്‍ദ്ദേശം പരിഗണിക്കാനും പരിശോധിക്കാനും സന്മനസ്സു കാണിക്കും എന്നു പ്രതീക്ഷിക്കുന്നു.

അപ്പോള്‍ യഥാര്‍ത്ഥത്തില്‍ മാതാപിതാക്കളില്ലാത്ത കുട്ടികള്‍ മാത്രമേ അനാഥാലയങ്ങളിലുണ്ടാകൂ. അഥവാ അത്തരം കുട്ടികളെ മാത്രമേ അനാഥാലയങ്ങളില്‍ സംരക്ഷിക്കാവൂ; അതിന്‌ മാത്രമേ അംഗീകാരം നല്‍കാവൂ, ധനസഹായം നല്‍കാവൂ. ഓര്‍ഫനേജ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ യഥാര്‍ത്ഥ ഓര്‍ഫന്‍സിനെ മാത്രം കണ്‍ട്രോള്‍ ചെയ്യട്ടെ. ഓര്‍ഫനേജിലെ താമസവും പഠനവും ഒക്കെക്കഴിഞ്ഞ്‌ ആ കുട്ടികള്‍ ഭാവിയില്‍ ഏതൊക്കെ മേഖലകളില്‍ എത്തിപ്പെടുന്നു, ഏതൊക്കെ തൊഴിലില്‍ ഏര്‍പ്പെടുന്നു തുടങ്ങിയ കാര്യങ്ങള്‍ മോണിറ്റര്‍ ചെയ്യാനുള്ള സംവിധാനവും സാമൂഹ്യനീതി വകുപ്പില്‍ ഉണ്ടാകണം.

മതസംഘടനകളോ ഇതര സന്നദ്ധ സംഘടനകളോ അനാഥരെ സംരക്ഷിക്കുക എന്ന സദുദ്ദേശത്തോടെ അനാഥലായങ്ങള്‍ നടത്തുന്നത്‌ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതു തന്നെയാണ്‌. സര്‍ക്കാര്‍ അത്തരം സ്ഥാപനങ്ങള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കുന്നതും നല്ലതുതന്നെ. എന്നാല്‍ ഈ “സുതാര്യ കേരള”ത്തില്‍ പ്രസ്തുത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി നടക്കുന്നു എന്നുറപ്പുവരുത്താന്‍ സര്‍ക്കാരിന്‌ ബാധ്യതയുണ്ട്‌! ആ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തേ പറ്റൂ. അനാഥാലയങ്ങളില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ അവിടുത്തെ സംരക്ഷണയില്‍ വളര്‍ന്നുവലുതായി ഏതൊക്കെ രംഗങ്ങളില്‍ എത്തിപ്പെടുന്നു എന്നത്‌ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഉണ്ടായിരിക്കണം. ഓര്‍ഫനേജ്‌ കണ്‍ട്രോള്‍ ബോര്‍ഡില്‍ ഓര്‍ഫനേജ്‌ നടത്തുന്നവരുടേയും സര്‍ക്കാരിന്റെയും പ്രതിനിധികള്‍ മാത്രം പോര, കറപുരളാത്ത പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള ഉന്നത വ്യക്തികളും നീതിന്യായ രംഗത്തുനിന്ന്‌ വിരമിച്ച സമുന്നത വ്യക്തികളും ഉള്‍പ്പെടേണ്ടതാണ്‌. ജനപ്രതിനിധികളുടെയും സര്‍ക്കാരിന്റെയും അടിയന്തര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകട്ടെ.

കെ.വി. സുഗതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.