Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കരാറുകാരന് പണം നല്‍കിയില്ല: കണമലപാലം നിര്‍മ്മാണം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2014, 09:15 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ ഉള്‍പ്പെടെ മലയോര മേഖലയിലെ ഗതാഗത പ്രതിസന്ധി പരിഹരിക്കുന്നതിനായി കണമലയില്‍ നിര്‍മ്മാണമാരംഭിച്ച പാലത്തിന്റെ പണികള്‍ സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായി. കഴിഞ്ഞവര്‍ഷം നിര്‍മ്മാണമാരംഭിച്ച പാലം വരുന്ന ശബരിമല തീര്‍ത്ഥാടനകാലത്ത് പൂര്‍ത്തിയാക്കി തുറക്കുമെന്ന് വകുപ്പ്മന്ത്രിതന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പണികള്‍ തുടങ്ങി മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും പാലത്തിന്റെ നിര്‍മ്മാണവേഗത കുറഞ്ഞതാണ് മേഖലയില്‍ ജനകീയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

96 മീറ്റര്‍ നീളവും 11.23 മീറ്റര്‍ വീതിയുമുള്ള മലയോര മേഖളയിലെ പമ്പാനദിക്കു കുറുകെയുള്ള വലിയ പാലം നിര്‍മ്മാണത്തിനായി 7.6കോടി രൂപയാണ് വക കൊളളിച്ചിരിക്കുന്നത്. എന്നാല്‍ മൂന്നുകോടിയിലധികം രൂപയുടെ പണികള്‍ നടത്തിയ കരാറുകാരന് 1കോടി 60 ലക്ഷം രൂപമാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. നിര്‍മ്മാണ മേഖലയിലെ കടുത്ത പ്രതിസന്ധിക്കിടയിലും പാലംപണികള്‍ തുടങ്ങിയെങ്കിലും സമയബന്ധിതമായി പണം ലഭിക്കാത്ത് പാലം നിര്‍മ്മാണത്തെ ബാധിക്കുമെന്നും കരാറുകാരനും പറയുന്നു. പണം ലഭിച്ചാല്‍ പാലത്തിന്റെ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി തീര്‍ത്ഥാടനകാലത്തിനു മുമ്പ് പൂര്‍ത്തീകരിക്കുവാന്‍ ആകുമെന്നും കരാറുകാരന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ലഭിക്കാനുള്ള രണ്ടുകോടിയിലധികം രൂപയ്‌ക്കായി മാസങ്ങളായി നടക്കുകയാണെന്നും ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും കരാറുകാരന്‍ പറഞ്ഞു. പാലത്തിന്റെ പണികള്‍ പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പണം ലഭിച്ചാല്‍ മാത്രമേ നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകൂയെന്നും കരാറുകാരന്‍ പറഞ്ഞു.

എന്നാല്‍ ശബരിമല തീര്‍ത്ഥാടനമാരംഭിക്കാന്‍ അഞ്ചുമാസം മാത്രം ബാക്കി നില്‍ക്കെ കണമല പാലത്തിന്റെ പമികള്‍ അനിശ്ചിതത്വത്തിലായതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. തീര്‍ത്ഥാടനകാലം ആരംഭിക്കുമ്പോഴേക്കും പാലത്തിന്റെ പണികള്‍ പൂര്‍ത്തീകരിക്കുമെന്നും പാലം നിര്‍മ്മാണ ചുമതല നോക്കുന്ന പത്തനംതിട്ട എഎക്‌സ്ഇ സിസിലി ജോസഫ് ജന്മഭൂമിയോട് പറഞ്ഞു. കണമലയില്‍ നിലവിലുള്ള കോസ്‌വെ അപകടത്തിലായതിനെത്തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതത്തിനായി കാത്തുകിടക്കേണ്ടുന്ന ഗതികേടിനെതുടര്‍ന്നാണ് കണമലയില്‍ പുതിയ പാലം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പൊതുമരാമത്ത് മന്ത്രി പി.കെ. ഇബ്രാഹിംകുഞ്ഞ് നേരിട്ടെത്തി 125 ദിവസത്തിനുള്ളില്‍ പാലം പണികള്‍ പൂര്‍ത്തീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപിച്ച ദിവസത്തിനുള്ളില്‍ പാലത്തിന്റെ ബിമുകള്‍ മാത്രമാണ് ഉയര്‍ന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നിര്‍മ്മാണമാരംഭിച്ച കണമല പാലത്തിന്റെ നിര്‍ മ്മാണ അനിശ്ചിതത്വത്തിനു പിന്നില്‍ മലയോര മേഖലയോടുള്ള കടുത്ത അവഗണനയാണെന്നും നാട്ടുകാര്‍ പറഞ്ഞു.

കോട്ടയം- പത്തനംതിട്ട ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വനപ്രദേശത്തെ പാലം നിര്‍മ്മാണംതന്നെ ഏറെ നിയമപോരാട്ടങ്ങളെ തുടര്‍ന്നാണ് ആരംഭിക്കാനായത്. ശബരിമല തീര്‍ത്ഥാടനവികസന പദ്ധതികളുടെ പേരില്‍ ആരംഭിച്ച കണമല പാലം നിര്‍മ്മാണം മന്ദഗതിയിലായതിനു പിന്നില്‍ സര്‍ക്കാരിന്റെ അനാസ്ഥയാണെന്നും വരുന്ന തീര്‍ത്ഥാടനകാലത്തിനു മുമ്പ് പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

Kerala

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

പുതിയ വാര്‍ത്തകള്‍

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.