Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പരാതികളുമായി ജനം കേന്ദ്രമന്ത്രിക്കു മുന്നില്‍ മറുപടിയില്ലാതെ കെ.വി.തോമസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2014, 09:50 pm IST
in Ernakulam

കൊച്ചി: ഇന്നലെ വൈപ്പിന്‍ കരയിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പര്യടനം. കുടിവെള്ളക്ഷാമം വളരെ രൂക്ഷമായ പ്രദേശങ്ങളാണ്‌ ഇവിടം. മത്സ്യതൊഴിലാളികളാണ്‌ ഈ പ്രദേശങ്ങളില്‍ കൂടുതലായുള്ളത്‌. കടലോര മേഖല സെന്‍സിറ്റീവ്‌ ഏരിയ ആയി പ്രഖ്യാപിച്ചതിനാല്‍ ഇവിടെ മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെ ജനം ശക്തമായ പ്രതിഷേധത്തിലാണ്‌.

വീടിന്റെ ചെറിയ അറ്റകുറ്റ പണികള്‍ക്കു പോലും സര്‍ക്കാരിന്റെ അനുമതി വാങ്ങിക്കേണ്ട ഗതികേടിലാണ്‌ ഇവിടത്തുകാര്‍. പര്യടനം ആരംഭിക്കുന്നതിന്‌ മുന്‍പ്‌ ഫോര്‍ട്ട്‌ വൈപ്പിനിലെ ഔവര്‍ ലേഡി ഹോപ്‌ പള്ളിയില്‍ പ്രാര്‍ത്ഥിച്ച ശേഷം കനോഷ്യന്‍ കോണ്‍വെന്റിലെ കന്യാസ്ത്രീകളെയും തോമസ്‌ സന്ദര്‍ശിച്ചിരുന്നു.
കേരളത്തില്‍ നിന്നുള്ള അഞ്ച്‌ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ജയിക്കുന്ന സാഹചര്യമുണ്ടായാല്‍ ഒരു അടിയന്തിര ഘട്ടത്തില്‍ അവര്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന്‌ വൈപ്പിനില്‍ നടന്ന സ്വീകരണ യോഗത്തില്‍ കെ.വി.തോമസ്‌ പറഞ്ഞു. മുളവുകാട്‌ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പ്രചരണത്തിന്‌ ശേഷം വല്ലാര്‍പാടം പള്ളിയിലാണ്‌ പര്യടനം അവസാനിച്ചത്‌.

ഇതിനിടയില്‍ നിയമസാധുതയില്ലാത്ത മറിക്കാശ്‌ ആവശ്യപ്പെട്ടു ഫുഡ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ കയറ്റിറക്ക്‌ തൊഴിലാളികള്‍ നടത്തുന്ന സമരത്തെത്തുടര്‍ന്നു കടല്‍മാര്‍ഗം അരി എത്തിക്കുന്ന പദ്ധതി അവതാളത്തിലാകുന്നത്‌ യുഡിഎഫ്‌ പ്രചരണത്തിന്‌ തിരിച്ചടിയാകുന്നു. കഴിഞ്ഞ 18നാണ്‌ പരീക്ഷണാടിസ്ഥാനത്തില്‍ 250 കണ്ടെയ്നറുകള്‍ അരിയുമായി കൊച്ചിയില്‍ എത്തിയത്‌. എറണാകുളം പാര്‍ലമെന്റ്‌ മണ്ഡലം തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷന്‍ ഉദ്ഘാടന വേദിയില്‍ സര്‍ക്കാരിന്റെ നേട്ടമായി തോമസ്‌ പ്രഖ്യപിച്ച അരിയാണ്‌ വല്ലാര്‍പാടത്ത്‌ കെട്ടികിടക്കുന്നത്‌. 45ഓളം കണ്ടെയ്നറുകള്‍ മാത്രമാണ്‌ ഇറക്കാന്‍ സാധിച്ചത്‌. ഇതുകൂടാതെ ആന്ധ്രയിലെ കാക്കിനഡ തുറമുഖത്തു നിന്ന്‌ 6750 ടണ്‍ അരി നിറഞ്ഞ 270 കണ്ടെയ്നറുമായി ഒഇഎല്‍ വിക്ടറി എന്ന കപ്പല്‍ ഇന്നു വല്ലാര്‍പാടത്ത്‌ ബര്‍ത്ത്‌ ചെയ്യും.

കാലി കണ്ടെയ്നര്‍ മടക്കി നല്‍കാന്‍ കഴിയാത്തതിനാല്‍ ആരംഭത്തില്‍ തന്നെ ഈ പദ്ധതി പാളി എന്നാണ്‌ പരക്കെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്‌. ശരിയായ പഠനം നടത്താതെയുള്ള തീരുമാനമാണ്‌ ഈ പ്രതിസന്ധിക്കു കാരണമായതെന്നാണ്‌ വിലയിരുത്തുന്നത്‌. ഇതിനിടയില്‍ ഒരു കണ്ടെയ്നറിന്‌ ആറു ഡോളര്‍ എന്ന നിരക്കില്‍ 74,000 രൂപ ദിവസവും എഫ്സിഐ ദുബായ്‌ പോര്‍ട്ടിനു നല്‍കേണ്ടി വരും. ഇങ്ങനെയും സര്‍ക്കാരിന്‌ വന്‍ സാമ്പത്തീക നഷ്ടമാണ്‌ പദ്ധതി വരുത്തി വച്ചിരിക്കുന്നത്‌ എന്നാണ്‌ ആക്ഷേപം.

ഷിപ്പിങ്‌ കമ്പനിയുടെ ഭാഗത്തു നിന്നുള്ള പ്രശ്നത്തെ തുടര്‍ന്നാണ്‌ കണ്ടെയ്നറുകള്‍ കെട്ടി കിടക്കുന്നത്‌ എന്നതിനാല്‍ സര്‍വ്വീസ്‌ മുടങ്ങുന്നതിന്റെ നഷ്ടവും എഫ്സിഐ നല്‍കേണ്ടതായി വരും. പശ്നം പരിഹരിക്കപെടാതെ നീണ്ടു പോയാല്‍ തെരഞ്ഞെടുപ്പ്‌ കഴിയുമ്പോള്‍ സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം നിര്‍ത്തിവക്കേണ്ടി വരും എന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.