Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 108

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2014, 06:02 pm IST
in Samskriti

175. സര്‍വ്വജ്ഞ: എല്ലാം അറിയുന്നവന്‍. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങള്‍ക്ക്‌ കാരണഭൂതനായ ഭഗവാന്‍ സര്‍വജ്ഞനാണെന്ന്‌ എടുത്തുപറയേണ്ട കാര്യമില്ല. മനുഷ്യനായി അവതരിച്ചപ്പോള്‍ വസിഷ്ഠശിഷ്യനായി. അപ്പോഴും സര്‍വജ്ഞനായിരുന്നുവെങ്കിലും പ്രകൃതരെപ്പോലെ അഭിനയിച്ചിരുന്നു.

176. വിശ്വാമിത്രസഹായകഃ – വിശ്വാമിത്രനെ സഹായിച്ചവന്‍. വിശ്വാമിത്രമഹര്‍ഷി ദശരഥമഹാരാജാവിനെ സമീപിച്ച്‌ താന്‍ അമാവാസി തോറും നടത്തുന്ന യാഗത്തെ ചില രാക്ഷസര്‍ തടസപ്പെടുത്തുന്നുവെന്നും അവരെ തടയാ ന്‍ രാമലക്ഷ്മണന്മാരെ തന്നോടൊപ്പം അയയ്‌ക്കണമെന്നും അഭ്യര്‍ഥിച്ചു. ബാലന്മാരായ രാമലക്ഷ്മണന്മാരെ അയയ്‌ക്കാന്‍ സമ്മതമില്ലായിരുന്നുവെങ്കിലും വസിഷ്ഠമഹര്‍ഷിയുടെ ഉപദേശപ്രകാരം അവരെ രാജാവ്‌ വിശ്വാമിത്രനോടൊപ്പം അയച്ചു. യാഗം മുടക്കാനെത്തിയ രണ്ടു രാക്ഷസരില്‍ സുബാഹുവിനെ വധിക്കുകയും മാരീചനെ ഓടിക്കുകയും ചെയ്ത്‌ രാമന്‍ യാഗം നടത്താന്‍ സഹായിച്ചു.

വിശ്വാമിത്രനാല്‍ സഹായിക്കപ്പെട്ടവന്‍ എന്നും ഈ നാമത്തെ വ്യാഖ്യാനിക്കാം. അനേകം ദേവകാര്യങ്ങള്‍ സാധിക്കുന്നതിനുള്ള സാഹചര്യം വിശ്വാമിത്രനോടൊപ്പമുള്ള ഈ യാത്രയില്‍ നിന്നുണ്ടായി. സീതാസ്വയംവരം ഉദാഹരണം. വിശ്വാമിത്രന്‍ ഭഗവാനെ സഹായിക്കുകയായിരുന്നു എന്ന വ്യാഖ്യാനവും സ്വീകാര്യമാണ്‌.

177. താടകാമോക്ഷകാരീ – താടകയ്‌ക്ക്‌ മോക്ഷം കൊടുത്തവന്‍. താടക സുകേതു എന്ന യക്ഷന്റെ മകളായിരുന്നു. അവള്‍ സുന്ദന്റെ ഭാര്യയായി. അവള്‍ക്ക്‌ മാരീചനെന്നും സുബാഹുവെന്നും രണ്ടു പുത്രന്മാരുണ്ടായി. ഒരിക്കല്‍ സുന്ദന്‍ അഗസ്ത്യമഹര്‍ഷിയുടെ ആശ്രമത്തെ ആക്രമിച്ചു. മഹര്‍ഷിയുടെ കോപാഗ്നിയില്‍ സുന്ദന്‍ ഭസ്മമായി. താടക മക്കളുമായി അഗസ്ത്യനെ ആക്രമിക്കാന്‍ ശ്രമിച്ചു. മഹര്‍ഷി അവരെ ശപിച്ച്‌ രാക്ഷസരാക്കി. അവര്‍ രാക്ഷസരാജാവായ രാവണന്റെ ആശ്രിതരായി. താടകയ്‌ക്ക്‌ ആയിരം ആനകളുടെ ബലമുണ്ടായിരുന്നു. കരൂഷമെന്ന ഘോരവനത്തില്‍ താടക വാസമുറപ്പിച്ചു. ആ വനത്തിനടുത്തുപോലും ദേവന്മാരോ മനുഷ്യരോ പോകാതെയായി. അവിടെ വിശ്വാമിത്രനും രാമലക്ഷ്മണന്മാരും എത്തിച്ചേര്‍ന്നു. ഭയങ്കരമായ ഗര്‍ജനത്തോടെ താടക അവരെ തടഞ്ഞു. വിശ്വാമിത്രന്റെ നിര്‍ദ്ദേശമനുസരിച്ച്‌ കുമാരനായ രാമനയച്ച ഒരു ശരമേറ്റ്‌ താടക മരിച്ചുവീണു. ശാപമോക്ഷം ലഭിച്ച താടക രാമനെ സ്തുതിച്ചശേഷം യക്ഷദേഹം പ്രാപിച്ചു.

178. അഹല്യാശാപമോചകഃ – അഹല്യയ്‌ക്ക്‌ ശാപമോചനം കൊടുത്തവന്‍. ഗൗതമഹര്‍ഷിയുടെ പത്നിയായിരുന്നു. അഹല്യാദേവി. ഒരിക്കല്‍ ഇന്ദ്രന്‍ ഗൗതമമഹര്‍ഷിയുടെ വേഷത്തില്‍ ആശ്രമത്തിലെത്തി അഹല്യയെ പ്രാപിച്ചു. ഇതറിഞ്ഞ ഗൗതമമഹര്‍ഷി അഹല്യ കല്ലായിപ്പോകട്ടെ എന്ന്‌ ശപിച്ചു. ത്രേതായുഗത്തില്‍ മഹാവിഷ്ണു ശ്രീരാമനായി അവതരിക്കുമ്പോള്‍ ഭഗവാന്റെ പാദസ്പര്‍ശം ലഭിക്കുമെന്നും അപ്പോള്‍ ശാപമോക്ഷം കിട്ടുമെന്നും മഹര്‍ഷി പറഞ്ഞു.

വിശ്വാമിത്രമഹര്‍ഷിയും രാമനും ലക്ഷ്മണനും അഹല്യാദേവി ശിലയായി കഴിഞ്ഞിരുന്ന വനത്തിലെത്തിയപ്പോള്‍ മഹര്‍ഷി രാമനെ ശിലാരൂപിയായ അഹല്യയുടെ അടുക്കലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. രാമന്റെ പാദസ്പര്‍ശംകൊണ്ട്‌ പാപവിമുക്തയായ അഹല്യയ്‌ക്ക്‌ ശാപമോചനം ലഭിച്ചു. അഹല്യയെ ഗൗതമമഹര്‍ഷി വീണ്ടും സ്വീകരിച്ചു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

India

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

India

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

India

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.