Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആലുവ നഗരം കൊള്ളപ്പലിശക്കാരുടെ വിഹാര കേന്ദ്രം: ജനപ്രതിനിധികളും പലിശ ഇടുപാടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2014, 10:09 pm IST
in Ernakulam

ആലുവ: നഗരം കൊള്ള പലിശക്കാരുടെ വിഹാര കേന്ദ്രമായി മാറുന്നു. അറിയപ്പെടുന്ന ചില രാഷ്‌ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും വരെ പലിശ ഇടപാടുണ്ട്‌. അതുകൊണ്ടുതന്നെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്തിയേകാന്‍ ഗുണ്ടാ സംഘങ്ങളും രൂപമെടുക്കുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളം യാഥാര്‍ത്ഥ്യമായപ്പോള്‍ അതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നത്‌ ആലുവ നഗരത്തിനായിരുന്നു.

എന്നാല്‍ സമീപത്തെ പല പഞ്ചായത്തുകള്‍ വരെ നഗരപ്രദേശങ്ങളേക്കാള്‍ അഭിവൃദ്ധി നേടിയപ്പോള്‍ ആലുവ നഗരം സ്ഥലപരിമിതി ചൂണ്ടിക്കാട്ടി എന്നും നിശ്ചലാവസ്ഥ തുടരുകയായിരുന്നു. ആലുവ നഗരത്തിലെ കച്ചവടമാന്ദ്യമുള്‍പ്പെടെ പല പ്രശ്നങ്ങളെ സംബന്ധിച്ചും വിശദമായി പരിശോധിച്ചാല്‍ കൊള്ളപലിശ മാഫിയയുടെ സ്വാധീനമാണ്‌ ഇതിനൊക്കെ പ്രധാന കാരണങ്ങളിലൊന്ന്‌. രാഷ്‌ട്രീയ നേതാക്കളും കൊള്ള പലിശയിലൂടെ ഉപജീവനം നടത്തുന്നുവെന്നതിനാല്‍ കൊള്ള പലിശയ്‌ക്കെതിരെ നടപടിയെടുക്കാന്‍ മാറി മാറി വരുന്ന പോലീസുദ്യോഗസ്ഥരും ഭയപ്പെടുകയാണ്‌. മണല്‍മാഫിയയ്‌ക്കും കരിമണല്‍ മാഫിയയ്‌ക്കും രാഷ്‌ട്രീയ പിന്തുണ നിര്‍ലോഭമാണ്‌. മണല്‍മാഫിയക്കെതിരെ കര്‍ശനമായി റെയ്ഡ്‌ നടത്തിയ ഒരു എസ്പിയെ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയ ഒരു വിപ്ലവ നേതാവ്‌ എസ്പിയുടെ ഹസ്ത താടനം ഏറ്റുവാങ്ങിയ കഥയും ആലുവയ്‌ക്ക്‌ പറയാനുണ്ട്‌. അതുപോലെ മറ്റൊരു പോലീസുദ്യോഗസ്ഥനെ സ്ത്രീയെ അസഭ്യം പറഞ്ഞുവെന്ന കേസിലും കുടുക്കി നാടുകടത്തി.

ഗുണ്ടാസംഘങ്ങളുടെ പിന്‍ബലത്തോടെ സര്‍വമേഖലയിലും ആധിപത്യം നേടിയെടുക്കാന്‍ ഈ മാഫിയ വളര്‍ന്നു കഴിഞ്ഞു. ഇതിനുവേണ്ടി രാഷ്‌ട്രീയത്തില്‍ സമുദായത്തില്‍ എന്നുവേണ്ട പോലീസില്‍ വരെ സ്വാധീനമുറപ്പിക്കുകയും ചെയ്തു. കൊള്ളപലിശക്കാര്‍ക്കെതിരെ ആരെങ്കിലും പരാതിപ്പെട്ടാല്‍ പോലീസില്‍നിന്നു തന്നെ പലിശക്കാര്‍ക്ക്‌ വിവരം ലഭിക്കും. ഭീഷണിപ്പെടുത്തി നിമിഷങ്ങള്‍ക്കകം പരാതി പിന്‍വലിപ്പിക്കുകയും ചെയ്യും. കച്ചവടം നടത്താന്‍ പണം പലിശക്കെടുത്ത്‌ ക്രമേണ പലിശക്കാരന്‌ കച്ചവടസ്ഥാപനം വില്‍പ്പന നടത്തി അവിടുത്തെ തൊഴിലാളിയായി മാറേണ്ടി വന്നിട്ടുണ്ട്‌. ഇവിടെ ചിലര്‍ക്ക്‌ ആലുവ ചന്തയുടെ പരിസരത്തുള്ള ഒട്ടേറെ ഭൂമി സ്വന്തമാക്കാന്‍ കൊള്ളപലിശ സംഘങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നു.

ചന്തയിലെത്തുന്ന കച്ചവടക്കാര്‍ക്ക്‌ നിത്യ പലിശയ്‌ക്ക്‌ വായ്‌പ നല്‍കിയാണ്‌ പലരും ഇത്രയേറെ പണം സമ്പാദിച്ചത്‌. ക്രമേണ ആലുവ നഗരത്തില്‍ നിന്നും സമീപപ്രദേശങ്ങളിലേക്കും കൊള്ള പലിശ സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. മറ്റ്‌ തൊഴിലുകളിലേര്‍പ്പെട്ട്‌ ഇതില്‍നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത വിഹിതം പലിശയ്‌ക്ക്‌ നല്‍കി ക്രമേണ ജോലിയുപേക്ഷിച്ച്‌ പലിശ ഇടപാട്‌ മാത്രം ഉപജീവനമാര്‍ഗമാക്കിയ ഒട്ടേറെ പേരുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

Kerala

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

Kerala

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

India

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.