Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദുരന്തബാധിതര്‍ പെരുവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2013, 10:23 pm IST
in Ernakulam

കോതമംഗലം: കടവൂര്‍ ദുരന്തത്തിന്‌ ഒരാണ്ട്‌ തികഞ്ഞു. ദുരന്തബാധിതരോട്‌ സര്‍ക്കാരിന്റെ അനാസ്ഥക്ക്‌ അറുതിയില്ല. കടവൂര്‍ നാലാം ബ്ലോക്ക്‌ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന്‌ ജീവനും സ്വത്തും സ്ഥലവും നഷ്ടപ്പെടുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്തവര്‍ക്ക്‌ അധികാരികളുടെയും ജനപ്രതിനിധികളുടെയും അവഗണന തുടരുന്നു.

2012 ആഗസ്റ്റ്‌ 17ന്‌ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂര്‍ നാലാം ബ്ലോക്കില്‍ തായിക്കാട്ട്‌ മലയില്‍ ഉരുള്‍പൊട്ടലുണ്ടായത്‌. ആറ്‌ വിലപ്പെട്ട മനുഷ്യജീവനുകളാണ്‌ ആ ദുരന്തത്തില്‍ പൊലിഞ്ഞത്‌. ഒമ്പത്‌ വീടുകള്‍ പൂര്‍ണ്ണമായും രണ്ട്‌ വീടുകള്‍ ഭാഗികമായും തകര്‍ന്നു. പതിനഞ്ചോളം കുടുംബങ്ങള്‍ക്ക്‌ ദുരന്തഫലമായി കൃഷിഭൂമി ഒലിച്ചുപോയി. നിനച്ചിരിക്കാതെയുണ്ടാല മലവെള്ളപ്പാച്ചിലില്‍ താന്നിക്കുഴി നാരായണന്‍, വട്ടക്കുന്നേല്‍ ഔസേപ്പ്‌, കടുവാക്കുടി മധുവിന്റെ ഭാര്യ നാളിനി, മാടക്കപ്പിള്ളി ഐപ്പിന്റെ ഭാര്യ ലീല എന്നിവരുടെ ജീവനാണ്‌ കവര്‍ന്നെടുത്തത്‌. മധു-നളിനി ദമ്പതികളുടെ മകന്‍ രാജേഷ്‌ രക്ഷപ്പെട്ടെങ്കിലും ഒരു കാല്‍ നഷ്ടപ്പെട്ട്‌ ജീവിക്കുന്ന രക്തസാക്ഷിയായി.

ദുരന്തവാര്‍ത്തയറിഞ്ഞ്‌ ഓടിയെത്തിയ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ ദുരന്തത്തിനിരയായവര്‍ക്കായി വാഗ്ദാനപ്പെരുമഴതന്നെ സൃഷ്ടിച്ച്‌ സ്ഥലം വിട്ടു. സ്ഥലം എംപി പി.ടി.തോമസ്‌, ജോസഫ്‌ വാഴക്കന്‍ എംഎല്‍എ തുടങ്ങിയവര്‍ ദുരന്തഭൂമിയില്‍ ഓടിനടന്ന ദുരിതബാധിതര്‍ക്ക്‌ ആശ്വാസം നല്‍കുന്നതിനായി നടത്തിയ വാഗ്ദാനങ്ങള്‍ ഇന്ന്‌ പാഴ്‌ വാക്കുകളായി അവശേഷിക്കുന്നു. ഈ ജനപ്രതിനിധികള്‍ പിന്നീട്‌ തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്ന്‌ ദുരന്തബാധിതരായവര്‍ പരിതപിക്കുന്നു. ദുരന്തത്തിന്‌ ഇരയായവര്‍ ബന്ധുവീടുകളിലും വാടകക്കുമായി ഇപ്പോഴും കഴിയുകയാണ്‌.

ദുരന്തത്തില്‍ മരണപ്പെട്ട ഐപ്പിന്റെ മകന്‍ എല്‍ദോസും കുടുംബവും മരണപ്പെട്ട ഔസേപ്പിന്റെ ഭാര്യയും മകനും കടവൂര്‍ എല്‍പി സ്കൂളിന്‌ സമീപമുള്ള ഗ്രാമസേവകന്റെ ഒാ‍ഫീസിലാണ്‌ ഇന്നും കഴിയുന്നത്‌. വട്ടക്കുന്നേല്‍ ചിന്നമ്മയെന്ന വൈധവ്യം സംഭവിച്ച സ്ത്രീയും മണിപ്പാറ സാംസ്ക്കാരിക നിലയത്തിലാണ്‌ കഴിയുന്നത്‌. ഇവര്‍ ദാരിദ്രത്താല്‍ നട്ടംതിരിയുന്ന അവസ്ഥയിലുമാണ്‌. നാലര ഏക്കറോളം കൃഷി ഭൂമിയാണ്‌ ദുരന്തത്തില്‍ കുത്തിയൊലിച്ചുപോയത്‌.
ദുരന്തത്തിനിരയായവരെ മൂന്ന്‌ മാസത്തിനുള്ളില്‍ പുനരധിവസിപ്പിക്കുമെന്ന വാഗ്ദാനം നടത്തിയ എംഎല്‍എയും എംപിയും മന്ത്രിമാരടങ്ങുന്ന ഭരണനേതൃത്വം പുനരധിവസിപ്പിക്കാന്‍ വേണ്ട യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന്‌ മാത്രമല്ല തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ്‌ നടത്തുന്നത്‌.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും നഷ്ടപ്പെട്ട കൃഷിഭൂമിക്ക്‌ പകരം അത്ര അളവില്‍ ഭൂമി നല്‍കുമെന്നും വാഗ്ദാനം നല്‍കിയെങ്കിലും ഇതിനായി കടവൂര്‍-കലൂര്‍ റോഡില്‍ മെര്‍ലിന്‍ പ്ലാന്റേഷന്‌ സമീപം കെഎസ്‌എഫ്‌ഇ ജപ്തി ചെയ്തിട്ടിരിക്കുന്ന സ്വകാര്യവ്യക്തിയുടെ 70 സെന്റ്‌ സ്ഥലമാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ഈ ഭൂമി നല്‍കണമെങ്കില്‍ കടമ്പകള്‍ ഏറെ കടക്കേണ്ടിവരുമെന്നതാണ്‌ സത്യം. മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കടവൂര്‍-ഒടിയപാറ റോഡ്‌ യുദ്ധകാലാടിസ്ഥാനത്തില്‍ സഞ്ചാരയോഗ്യമാക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ഇതിനായി ദുരന്തശേഷം അഞ്ച്‌ മാസം കഴിഞ്ഞ്‌ ഒന്നേല്‍ കോടി രൂപ അനുവദിച്ചെന്ന്‌ പ്രഖ്യാപനമുണ്ടായെങ്കിലും ഒരുവര്‍ഷം കഴിഞ്ഞിട്ടും പണി ആരംഭിച്ചിട്ടില്ല. ഈ മേഖലയില്‍ ഇനിയും ഉരുള്‍പൊട്ടലുണ്ടാകാമെന്ന്‌ ജിയോളജി വകുപ്പ്‌ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ മറ്റുള്ള കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ വേണ്ടി നടപടികള്‍ കൈക്കൊള്ളുമെന്നും എംഎല്‍എയും കൂട്ടരും ദൃശ്യമാധ്യമങ്ങള്‍ മുമ്പാകെ കൊട്ടിഘോഷിക്കുകയുണ്ടായെങ്കിലും സ്ഥിതി വ്യത്യസ്തമല്ല.

ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികമായ ഇന്നലെ സ്ഥലം എംഎല്‍എ ജോസഫ്‌ വാഴക്കന്റെ നേതൃത്വത്തില്‍ അനുസ്മരണസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. ദുരന്തബാധിതരെയും പ്രദേശവാസികളെയും ഇനിയും അപമാനിക്കാനായിരുന്നോ അനുസ്മരണസമ്മേളന പ്രഹസനമെന്ന്‌ നാട്ടുകാര്‍ ചോദിക്കുന്നു. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന്‌ കഞ്ഞി കുമ്പിളില്‍തന്നെ, എംഎല്‍എ വന്നാലും എംപി വന്നാലും മന്ത്രി വന്നാലും തങ്ങളുടെ ഈ ദുരവസ്ഥക്ക്‌ പരിഹാരമുണ്ടാക്കാന്‍ കഴിയില്ലെന്ന്‌ ഈ മേഖലയിലെ ദുരന്തത്തിനിരയായവരും പാവപ്പെട്ടവരും വിശ്വസിക്കുന്നു.

പി.കെ.ബാബു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

Kerala

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

India

സരള ഭട്ടിന്റെ ബലാത്സംഗ-കൊലപാതകത്തിന് 35 വർഷങ്ങൾക്ക് ശേഷം നീതി നടപ്പിലാകുന്നു : യാസിൻ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസി 

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.
India

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.