Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സാമുദായിക സംഘടനകള്‍ യോഗം ചേര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2013, 10:38 pm IST
in Ernakulam

മരട്‌: ശാന്തിവനം പൊതുശ്മശാനത്തിന്റെ പ്രശ്നങ്ങളെകുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി വിവിധ ഹൈന്ദവ സാമുദായിക സംഘടനകള്‍ നെട്ടൂരില്‍ യോഗം ചേര്‍ന്നു. ഇന്നലെ വൈകിട്ട്‌ 7ന്‌ എന്‍എസ്‌എസ്‌ കരയോഗം ഹാളില്‍ നടന്ന യോഗത്തില്‍ ഹിന്ദുഐക്യവേദി, വിവിധ സംഘപരിവാര്‍ സംഘടനകള്‍ എന്നിവക്കു പുറമെ എന്‍എസ്‌എസ്‌, എസ്‌എന്‍ഡിപി, ധീവരസഭ, വേലമഹാസഭ, പുലയമഹാസഭ, വിവിധ പട്ടികജാതി സംഘടനകള്‍ എന്നിവയുടെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

പൊതുശ്മശാന നടത്തിപ്പ്‌ കാര്യക്ഷമമാക്കേണ്ടത്‌ മുഴുവന്‍ സമുദായങ്ങളുടേയും ആവശ്യമാണെന്ന്‌ യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇതിനായി നഗരസഭയില്‍ സമ്മര്‍ദ്ദം ചെലുത്തുവാനും, പ്രശ്നങ്ങള്‍ക്ക്‌ അടിയന്തിര പരിഹാരം ഉണ്ടാക്കുവാന്‍ നടപടിവേണമെന്ന്‌ ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.

ഇതിനിടെ പൊതുശ്മശാനത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ വിളിച്ചുചേര്‍ത്ത അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ പരസ്പരം കലഹിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.കെ.ദേവരാജനും സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്‍ മജീദ്‌ മാസ്റ്ററും രാജിവെക്കണമെന്ന്‌ കൗണ്‍സില്‍ യോഗത്തില്‍നിന്നും ഇറങ്ങിപ്പോക്കുനടത്തിക്കൊണ്ട്‌ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പൊതുശ്മശാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം രാഷ്‌ട്രീയ ഗൂഡാലോചന നടത്തുകയായിരുന്നു എന്ന്‌ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.കെ.ദേവരാജന്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. ആ കരാറുകാരനെ ഒഴിവാക്കിയപ്പോള്‍ പകരം പ്രതിപക്ഷനേതാവ്‌ പി.കെ.രാജു ചൂണ്ടിക്കാട്ടിയ ആളെയാണ്‌ ചുമതല ഏല്‍പ്പിച്ചത്‌. ഇത്‌ വിസ്മരിച്ചുകൊണ്ട്‌ പ്രശ്നം കൂടുതല്‍ വഷളാക്കി രാഷ്‌ട്രീയ ലാഭം നേടാനാണ്‌ ശ്രമിച്ചതെന്ന്‌ ചെയര്‍മാന്‍ ആരോപിച്ചു.

മൃതദേഹം സംസ്കരിക്കുന്നതില്‍ വീഴ്ചവരുത്തിയ മുന്‍കരാറുകാരനെ ചുമതലയില്‍ നിന്നും നീക്കിയത്‌ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍യോഗം ആംഗീകരിച്ചു. ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുവാനും പുതിയ നടത്തിപ്പുകാരനെ നിശ്ചയിക്കുവാനും തീരുമാനിച്ചു. ശാന്തിവനം ശ്മശാനത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി ആരോഗ്യകാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്‍ മജീദ്‌ മാസ്റ്റര്‍, കൗണ്‍സിലര്‍ അനീഷ്‌ ഉണ്ണി, നഗരസഭാ ജീവനക്കാര്‍ എന്നിവര്‍ ഉല്‍പ്പെടുന്ന ഒരു നിരീക്ഷണ സമിതിക്കു രൂപം നല്‍കിയതായി ചെയര്‍മാന്‍ അറിയിച്ചു.

മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന്‌ വിറകിനു പകരം ഗ്യാസ്‌ ചേംബര്‍ സജ്ജീകരിക്കാന്‍ ഉടന്‍ നടപടിയെടുക്കാന്‍ കൗണ്‍സില്‍യോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ശ്മശാനത്തിന്റെ ചിതയൊരുക്കുന്ന അറകള്‍ വൃത്തിയാക്കുന്നതിനിടെ പാതികത്തിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത്‌ വന്‍ പ്രതിഷേധത്തിനും ജനരോഷത്തിനും ഇടയാക്കി. സംഭവം വിവാദമായതിനെതുടര്‍ന്ന്‌ താത്കാലിക നടത്തിപ്പുകാരനും ഇന്നലെ ശ്മശാനത്തിന്റെ ഗേറ്റ്‌ പൂട്ടി താക്കോല്‍ നഗരസഭക്കു തിരിച്ചുനല്‍കി. ഇതോടെ പൊതുശ്മശാനത്തിലെത്തുന്ന മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ചുമതലക്കാരനില്ലാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നത്‌. ഇത്‌ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കാനാണ്‌ സാദ്ധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.