Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അംഗന്‍വാടികളുടെ പ്രവര്‍ത്തനങ്ങള്‍ ദുരിതപൂര്‍ണ്ണമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2013, 09:24 pm IST
in Kottayam

എരുമേലി: സുരക്ഷിതമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പഞ്ചായത്തിലെ അംഗന്‍വാടികളുടെ പ്രവര്‍ത്തനങ്ങളാണ് കടുത്ത ദുരിതത്തിലായിരിക്കുന്നത്. പഞ്ചായത്തില്‍ ആകെയുള്ള 47 അംഗന്‍വാടികളില്‍ പകുതിയില്‍ കൂടുതലും വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഗ്രാമപഞ്ചായത്തംഗങ്ങളുടെ ശ്രമഫലമായി നാട്ടുകാരുടെ സഹകരണത്തോടെ സ്ഥലം വാങ്ങി പുതിയ കെട്ടിടം നിര്‍മ്മിച്ചു പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളുമുള്ള എരുമേലി പഞ്ചായത്തില്‍ മിക്ക അംഗന്‍വാടികള്‍ക്കും ദുരിതങ്ങളുടെ കഥയാണ് പറയാനുള്ളത്.

ഷീറ്റുമേഞ്ഞതും പലകതറച്ചതുമായ താത്കാലിക ഷെഡ്ഡുകളില്‍ സര്‍ക്കാര്‍ തരുന്നതിനേക്കാള്‍ അഞ്ചിരട്ടി വാടക നല്‍കി പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളും പഞ്ചായത്തിലുണ്ട്. വാടകയായി പഞ്ചായത്ത് വെറും 200 രൂപയാണ് നല്‍കുന്നതെന്നും 500 രൂപമുതല്‍ 1000 രൂപ വരെ വാടക കൊടുത്താണ് അംഗന്‍വാടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ജീവനക്കാര്‍ പറയുന്നു. ടീച്ചര്‍ച്ചും ഹെല്‍പ്പര്‍ക്കുമായി ലഭിക്കുന്ന തുച്ഛമായ ശമ്പളം വാടകയും ബസ് യാത്രക്കൂലിയുമായി ചെലവഴിക്കുകയാണെന്നും അവര്‍ പറഞ്ഞു.

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ഏതുനിമിഷവും താഴേ വീഴാവുന്ന അവസ്ഥയിലാണ് ചില അംഗന്‍വാടികളുള്ളത്. ഉദ്യോഗസ്ഥര്‍ തന്നെ സ്ഥലം മാറണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും മാറാന്‍ മറ്റു യാതൊരു മാര്‍ഗ്ഗവുമില്ലാതെ നട്ടം തിരിയുകയാണ് അംഗന്‍വാടികളിലെ വനിതകള്‍. ഗ്രാമപഞ്ചായത്തുകളുടെ പൂര്‍ണ്ണനിയന്ത്രണത്തിലുള്ള അംഗന്‍വാടികള്‍ക്ക് പഞ്ചായത്തംഗങ്ങളുടെ സഹായസഹകരണങ്ങള്‍ മിക്കപ്പോഴും കുറവാണെന്നും ജീവനക്കാര്‍ പറയുന്നു.

വാര്‍ഡുകള്‍ തോറുമുള്ള അംഗന്‍വാടികളിലെ നൂറുകണക്കിന് കുട്ടികളുടെ സംരക്ഷണം, സാംസ്‌കാരിക വികസനം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ അംഗന്‍വാടികളുടെ സ്ഥലപരിമിതി മൂലം നഷ്ടപ്പെടുകയാണെന്നും ജീവനക്കാര്‍ തന്നെ പറയുന്നു. എന്നാല്‍ സ്വന്തമായി കെട്ടിടമുള്ള അംഗന്‍വാടികള്‍ക്ക് ലക്ഷക്കണക്കിനു രൂപ വീണ്ടും അനുവദിച്ചുകൊടുക്കുന്നതിനെതിരെയും പ്രതിഷേധമുണ്ട്.

മൂന്നു സെന്റ് സ്ഥലത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളുടെ സുരക്ഷിതത്വം കാര്യക്ഷമമാക്കിയില്ലെങ്കില്‍ അപകടങ്ങള്‍ക്ക് സാദ്ധ്യതയേറുമെന്നും നാട്ടുകാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അംഗന്‍വാടികളിലെ സൗകര്യക്കുറവുമൂലം രക്ഷിതാക്കള്‍ കുട്ടികളെ വിടാന്‍പോലും മടിക്കുകയാണെന്നും ജോലിക്കാര്‍ പറഞ്ഞു. ജോലി വേണമെങ്കില്‍ ഏങ്ങനെയെങ്കിലും അംഗന്‍വാടി നിര്‍ത്തണമെന്ന അവസ്ഥയിലേക്ക് ഈ മേഖലയെ അധികൃതര്‍ തള്ളിവിട്ടിരിക്കുകയാണെന്നും നാട്ടുകാരും മറ്റും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

Health

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

India

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

Kerala

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

പുതിയ വാര്‍ത്തകള്‍

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.