Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മധുരപ്പതിനാറുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2013, 09:08 pm IST
in Vicharam

സാമൂഹ്യക്ഷേമം എന്നത്‌ മുസ്ലീംലീഗുകാരില്‍ നിന്ന്‌ പഠിക്കണം കേരളം. വഴിപിഴച്ചു പോകാവുന്ന പെണ്‍കുട്ടികള്‍ ഏറിയ പങ്കും അക്കൂട്ടത്തിലായതുകൊണ്ടാണോ എന്നറിയില്ല സുന്ദരനും സുമുഖനും നടനും സംഗീതജ്ഞനും സര്‍വോപരി സാമൂഹ്യക്ഷേമ വകുപ്പിന്റെ മന്ത്രിയുമായ എം.കെ. മുനീര്‍ അവരുടെ സുരക്ഷയെ മുന്‍കരുതി ഒരു സര്‍ക്കുലര്‍ പുറത്തിറക്കിറയത്‌. അത്‌ ഒരു വട്ടം കറങ്ങി തിരികെ പെട്ടിയില്‍ കയറുന്നതിനിടയില്‍ സംസ്ഥാനത്ത്‌ ആയിരത്തിലധികം ശൈശവവിവാഹങ്ങള്‍ രജിസ്റ്റര്‍ചെയ്തു എന്നാണ്‌ കണക്ക്‌.

ബീവറേജസ്‌ കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകളെ വെല്ലുന്ന ക്യൂ ആയിരുന്നുവത്രെ വടക്കന്‍ കേരളത്തിലെ ഒട്ടുമിക്ക സബ്‌രജിസ്ട്രാര്‍ ആഫീസുകളിലും. മലപ്പുറം ജില്ലയില്‍ മാത്രം കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളില്‍ മൂവായിരത്തോളം പെണ്‍കുഞ്ഞുങ്ങള്‍ കെട്ടുവീരന്മാരുടെ ഇരകളായെന്ന്‌ കണക്കുകള്‍ പറയുന്നു. ചുമ്മാതാണോ ജനസംഖ്യാപ്പെരുപ്പത്തിന്റെ പേരില്‍ ജില്ല പകുത്തുതരണമെന്ന്‌ മുനീറിന്റെ പാര്‍ട്ടിക്കാര്‍ വാദിച്ചുതുടങ്ങിയിരിക്കുന്നത്‌.

സാമൂഹ്യക്ഷേമവും പഞ്ചായത്ത്‌ വകുപ്പും കയ്യാളാന്‍ സി.എച്ച്‌. മുഹമ്മദ്‌ കോയയുടെ ഏക ആണ്‍തരിയെക്കാളും മുന്തിയ വമ്പന്മാരൊന്നും ലീഗിലോ ഇതര പാര്‍ട്ടികളിലോ ഇല്ലെന്ന്‌ തെളിയിക്കുന്നതാണ്‌ ശൈശവവിവാഹ സര്‍ക്കുലറെന്ന്‌ ദോഷൈകദൃക്കുകള്‍ വിളിക്കുന്ന വാറോല. ഇത്‌ ഇപ്പോള്‍ എന്ത്‌ പ്രകോപനത്തിന്റെ പേരിലാണ്‌ പുറത്തിറക്കിയതെന്ന്‌ ചോദിച്ചാല്‍ മുനീറിനുമില്ല മറുപടി. സരിതയും ശാലുമേനോനും തെറ്റയിലിന്റെ കാമുകിയും പിന്നെ ഗണേശന്‍ മുതല്‍ പി.സി. ജോര്‍ജ്‌ വരെയുള്ള സൂപ്പര്‍താരങ്ങളും പൂണ്ടുവിളയാടുന്ന കാലത്താണ്‌ മുനീറിന്‌ പതിനാറിന്റെ തിളപ്പുണ്ടാകുന്നത്‌. ചെന്നിത്തല രമേശന്‍ നായര്‍ ആണത്തം തെളിയിക്കാന്‍ അന്തരിച്ച സി.കെ. ഗോവിന്ദന്‍നായരെ കൂട്ടുപിടിച്ച്‌ ലീഗിനെ വെല്ലുവിളിച്ചതും ഈ കാലത്താണ്‌. ഉണ്ടിരുന്ന ചെന്നിത്തലയ്‌ക്കുണ്ടായ വെളിപാടില്‍ രോമാഞ്ചം കൊണ്ട്‌ കെ. മുരളീധരന്‍ വരെ ചാടിപ്പുറപ്പെട്ട കാലം. ആകെ മൊത്തം കൊഴമറിഞ്ഞ ഈ കാലത്താണ്‌ പുരോഗമനപരവും വിപ്ലവകരവുമായ മുനീറിയന്‍ സര്‍ക്കുലറിന്റെ വരവ്‌.

വനിതാ കമ്മീഷനും ജുവനെയില്‍ ഹോമും അടക്കമുള്ള, സാമൂഹ്യക്ഷേമം ഉറപ്പുവരുത്താന്‍ ബാധ്യതയുള്ള സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും നയവും നിലപാടുകളും രൂപീകരിക്കേണ്ട ഒരു വകുപ്പിന്റെ തലവനാണ്‌ മുനീര്‍. പഞ്ചായത്തുകള്‍ തോറും നാട്ടുകൂട്ടങ്ങള്‍ വിളിച്ചുചേര്‍ത്ത്‌ നാടന്‍ മോരും കാന്താരിമുളകും ഉപ്പും കൂട്ടി പഴങ്കഞ്ഞി കുടിച്ച്‌ കേരളത്തെ ഗ്രാമങ്ങളിലേക്ക്‌ നയിക്കാന്‍ വെമ്പല്‍കൂട്ടിയ കാവ്യഭാവനയുടെ ഉടമ കൂടിയാണ്‌ അദ്ദേഹം. പൊതുവേ ലീഗുകാര്‍ക്ക്‌ പറഞ്ഞുകേട്ടിട്ടുള്ള ദുസ്വഭാവങ്ങളൊന്നും സിഎച്ചിന്റെ മകന്റെ പേരില്‍ ആരോപിക്കപ്പെട്ടിട്ടില്ല. എന്നിട്ടും പഞ്ചായത്ത്‌ മന്ത്രി പതിനാറ്‌ വയസ്സുള്ള പെണ്‍കുഞ്ഞുങ്ങളെ കെട്ടിക്കാന്‍ മുമ്പിട്ടിറങ്ങിയതിന്റെ കാരണം എന്തെന്ന്‌ ആരായുകയാണ്‌ ഇപ്പോഴും കേരളം.

എന്തായാലും ലീഗിലെ വമ്പന്മാര്‍ക്കും ഒളിക്യാമറകളില്‍ കുടുങ്ങിയും കുടുങ്ങാതെയും തുണി പറിഞ്ഞുപോയ പകല്‍മാന്യന്മാര്‍ക്കും ആവേശം പകരുന്ന നടപടിയായിരുന്നു മുനീറിയന്‍ സര്‍ക്കുലര്‍. ഇന്ത്യന്‍ പാര്‍ലമെന്റ്‌ അംഗീകരിച്ച നിയമത്തിന്റെ പിന്‍ബലത്തിലാണ്‌ തന്റെ വകുപ്പ്‌ ഇങ്ങനെയൊന്ന്‌ പടച്ചതെന്നായിരുന്നു ആദ്യം മുനീര്‍ പറഞ്ഞത്‌. അദ്ദേഹം പറയുന്ന തരത്തിലൊരു നിയമം പാര്‍ലമെന്റിന്റെ പടിക്കകത്തേക്കോ അവിടെ നിന്ന്‌ പുറത്തേക്കോ കടന്നിട്ടില്ലെന്ന്‌ വ്യക്തമായതോടെ ജമൈക്കയിലെങ്ങാണ്ട്‌ ഇത്‌ പ്രാബല്യത്തിലുണ്ടെന്നായി വാദം. എന്നാല്‍ പിന്നെ പതിനാറുള്ളതിനെ കെട്ടാന്‍ മുട്ടിനില്‍ക്കുന്നവര്‍ കൂടും കുടുക്കയുമെടുത്ത്‌ ജമൈക്കയ്‌ക്ക്‌ പറന്നാല്‍പോരേ എന്ന്‌ ചോദിക്കരുത്‌.

മുനീറിന്റെ സര്‍ക്കുലര്‍ കണ്ട്‌ അന്തം വിട്ടത്‌ മലപ്പുറത്തും കോഴിക്കോട്ടുമൊക്കെയുള്ള കല്യാണ വീരന്മാരാണ്‌. ‘ഇതെന്താ പുതിയ കാര്യമാണോ’ എന്ന പിണറായിസ്റ്റെയില്‍ ചോദ്യവുമായി അവര്‍ നെറ്റിചുളിച്ചു. പതിനാറെന്നൊക്കെ പറയുന്നത്‌ ഇത്തിരി കൂടുതലാണെന്ന ആശങ്കയും അവര്‍ മറച്ചുവെച്ചില്ല. ‘ഓനിത്‌ പത്തോ പന്ത്രണ്ടോ ആക്കിക്കൂടായിരുന്നോ’ എന്ന്‌ ചോദിച്ചവരും കുറവല്ലത്രെ.

സ്ത്രീലമ്പടന്മാരും ക്രൂരന്മാരുമായ ഇസ്ലാമിക ഭരണാധികാരികള്‍ രാജ്യത്ത്‌ അരാജകത്വം സൃഷ്ടിച്ചപ്പോഴാണ്‌ പഴയകാലഭാരതത്തില്‍ ശൈശവവിവാഹവും സതിയും സാമൂഹ്യനീതിയുടെ ഭാഗമായതെന്ന്‌ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌. തുണയില്ലാതെ പോകുന്ന പെണ്‍കുഞ്ഞിന്റെ വിധി ഭദ്രമാക്കുകയെന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. കാലവും പരിതസ്ഥിതിയും മാറിയപ്പോള്‍ അവ അനാചാരങ്ങളായി. അത്തരം ദുഷ്പ്രവണതകളെ കാലം തന്നെ തുടച്ചുകളഞ്ഞു. എന്നിട്ടിപ്പോള്‍ 2013ല്‍ അത്‌ സാമൂഹ്യനീതിയുടെ ഭാഗമായി വീണ്ടും വരുന്നുവെങ്കില്‍ അതിന്റെ പശ്ചാത്തലം തെരയേണ്ടതുണ്ട്‌. അലാവുദ്ദീന്‍ഖില്‍ജിമാരുടെയും അറംഗസേബുമാരുടെയും പിന്മുറക്കാരാണ്‌ അതിനുള്ള സാഹചര്യം സൃഷ്ടിച്ചതെന്ന്‌ വ്യക്തം.

പതിനാറ്‌ വയസ്സിലേ കെട്ടുന്നതിന്‌ നിയമപരിരക്ഷ ഉറപ്പു വരുത്താനുള്ള മുനീറിന്റെ ദൗര്‍ബല്യത്തിന്‌ കാന്തപുരം മുസലിയാര്‍ അടിവരയിടുന്നത്‌ അത്‌ പെണ്‍കുഞ്ഞുങ്ങളുടെ സുരക്ഷയ്‌ക്ക്‌ അനിവാര്യമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌. അങ്ങനെയാണെങ്കില്‍ ഇസ്ലാമിക സമൂഹത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ സാമൂഹ്യസുരക്ഷയെക്കുറിച്ച്‌ പൊതുജനത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത മുനീറിന്റെ വകുപ്പിനുണ്ട്‌. കാറ്റും വെളിച്ചവും കയറാത്ത അടച്ചിട്ട കമ്പാര്‍ട്ട്മെന്റില്‍ കഴിയേണ്ടിവരുന്ന ആ പെണ്‍കുട്ടികളുടെ നെടുവീര്‍പ്പുകളും നിലവിളികളും പൊതു സമൂഹത്തിന്റെ പ്രശ്നമായി ഇതുവഴി മാറേണ്ടതുണ്ട്‌,

സാമൂഹ്യപരിസരം കര്‍ശനമായി നിരീക്ഷിക്കാനും സ്വന്തം സൃഷ്ടിപരതയെ തിരിച്ചറിയാനുമാണ്‌ മുനീര്‍ സ്വന്തം വെബ്സൈറ്റിലൂടെ ആഹ്വാനം ചെയ്യുന്നത്‌. ജമാ അത്തെ ഇസ്ലാമി മത അജണ്ട നടപ്പാക്കാന്‍ കെട്ടിയൊരുക്കിവിട്ട സോളിഡാരിറ്റിയുടെ പുതിയ പ്രചാരണം നിരീക്ഷിക്കപ്പെടേണ്ടതാണ്‌. വിവാദസര്‍ക്കുലര്‍ വിവാദമായതുകൊണ്ടുമാത്രം പിന്‍വലിക്കണമെന്നും അതേസമയം തലവഴി കറുത്തതുണി മൂടിയേ പെണ്‍കുഞ്ഞുങ്ങള്‍ പുറത്തിറങ്ങാവൂ എന്നുമാണ്‌ അവരുടെ നിര്‍ദേശം. ഇസ്ലാമിനുള്ളില്‍ പെണ്‍കുട്ടികള്‍ക്കെന്താണ്‌ സംഭവിക്കുന്നതെന്ന്‌ ആശങ്ക സൃഷ്ടിക്കുന്നതാണ്‌ ഇതെല്ലാം.

കുഞ്ഞാലിക്കുട്ടി മുതല്‍ സുരയ്യാകാമുകന്മാര്‍ നിറഞ്ഞുതുളുമ്പിനില്‍ക്കുന്ന ഐസ്ക്രീം കപ്പാണല്ലോ മുനീറിന്റെ പാര്‍ട്ടി. പോരാത്തതിന്‌ കണ്‍പീലി വരെ നര കയറിയിട്ടും പതിനാറിന്റെ ബാല്യങ്ങള്‍ക്ക്‌ വിവാഹസുരക്ഷയൊരുക്കാന്‍ വീറോടെ വാദിക്കുന്ന മൊല്ലാക്കമാര്‍ ഉറച്ച പിന്തുണയുമായി ഒപ്പമുള്ളപ്പോള്‍ പിന്നെന്ത്‌ പ്രശ്നം. സ്ക്കൂള്‍കുട്ടികളുടെ മാതിരി സ്റ്റാമ്പ്‌ കളക്ഷനും നാണയശേഖരണവും ഹോബിയാക്കിയ മുനീറിനും ഈ വകയില്‍ ഒരു യുഎന്‍ പുരസ്ക്കാരം തരപ്പെട്ടേക്കാനും മതി.

എം. സതീശന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.