Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇഎസ്‌ഐ ആശുപത്രിയില്‍ ജീവനക്കാരില്ല ചികിത്സാ രേഖകള്‍ വരാന്തയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2013, 09:16 pm IST
in Ernakulam

പെരുമ്പാവൂര്‍: മേഖലയിലെ പതിനായിരക്കണക്കിന്‌ തൊഴിലാളികളുടെ ജീവിതം സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട്‌ നശിക്കുന്നു. പെരുമ്പാവൂര്‍ ഇഎസ്‌ഐ ഡിസ്പെന്‍സറിയിലാണ്‌ തൊഴിലാളികളുടെ ചികിത്സാരേഖകള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതെയും, ആവശ്യത്തിന്‌ ജീവനക്കാരില്ലാത്തതിന്റെയും പേരില്‍ വരാന്തയില്‍ കിടക്കുന്നത്‌. സര്‍ക്കാരിന്റെ അനൗദ്യോഗിക കണക്കനുസരിച്ച്‌ 26000 തൊഴിലാളികളാണ്‌ പെരുമ്പാവൂര്‍ ആശുപത്രിയുടെ കീഴിലുള്ളത്‌. ഇതില്‍ ദൂരിഭാഗം പേരുടെയും ചികിത്സാ രോഗികള്‍ ക്യൂനില്‍ക്കുന്ന വരാന്തയിലും, തൊട്ട്‌ ചേര്‍ന്നുള്ള മുറിയിലുമായി കൂട്ടിയിട്ടിരിക്കുകയാണ്‌. ഇവ ഏത്‌ സമയവും ചിതലെടുത്ത്‌ നശിക്കാവുന്ന അവസ്ഥയിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌.

പതിനായിരത്തോളം വരുന്ന തൊഴിലാളികളെ റെക്കോഡുകള്‍ കൃത്യമായി ക്രമീകരിച്ച്‌ വച്ചിട്ടുണ്ട്‌. ബാക്കിയുള്ളവ ക്രമീകരിക്കുന്നതിന്‌ ജീവനക്കാരില്ലാത്തതാണ്‌ കാരണം. കൃത്യമായി ഇഎസ്‌ഐ വിഹിതം അടക്കുന്നതൊഴിലാളികളുടെ രജിസ്റ്ററും, സ്റ്റേറ്റ്‌ മെന്റും ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്‌. കുടിശിഖ വരുത്തിയിരിക്കുന്നവരുടെ രേഖകളാണ്‌ ഒരു മിച്ച്‌ കൂട്ടിയിട്ടിരിക്കുന്നത്‌. കമ്പനികളില്‍ നിന്നും ലഭിക്കുന്ന 37-ാ‍ം നമ്പര്‍ ഫോറം ഉപയോഗിച്ച്‌ കുടിശിഖ തീര്‍ത്ത്‌ വരുന്ന തൊഴിലാളികളുടെ രജിസ്റ്റര്‍ എടുക്കുന്നതിന്‌ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ ബുധിമുട്ടാണ്‌.

ഒരുതൊഴിലാളിയുടെ തൊഴില്‍ സ്ഥാപനത്തിലെ ജോലിയും രോഗവിവരങ്ങളും, നല്‍കിയ മരുന്നുകളുടെയും, ആനുകൂല്യങ്ങളുടെയും മുഴുവന്‍ വിവരങ്ങളുമാണ്‌ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇനിയൊരാവശ്യത്തിന്‌ ഇഎസ്‌ഐയില്‍ എത്തുന്നവര്‍ക്ക്‌ ഈ രജിസ്റ്റര്‍ ലഭിച്ചാല്‍ മാത്രമെ കാര്യം നടത്തുവാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ ഉള്ള വളരെ കൃത്യതയോടെ സൂക്ഷിക്കേണ്ട സുപ്രധാന രേഖകളാണ്‌ പെരുവഴിയില്‍ കിടക്കുന്നത്‌. ഇതില്‍ കുറച്ച്‌ രജിസ്റ്ററുകള്‍ കടലാസ്‌ പെട്ടിയിലാക്കി വരാന്തയിലും, പതിനായിരത്തോളം വരുന്ന ബാക്കിയുള്ളവ തൊട്ടടുത്തുള്ള റിക്കാര്‍ഡ്‌ റൂമില്‍ വാരിവലിച്ചിട്ട നിലയിലുമാണുള്ളത്‌.

ആവശ്യത്തിന്‌ ജീവനക്കാരില്ലാത്തത്‌ നിലവിലുള്ളവരുടെ ജോലിഭാരം കൂടിയിരിക്കുകയാണ്‌. ആയിരം രോഗികള്‍ക്ക്‌ ഒരുഡോക്ടര്‍ എന്നനിലയില്‍ ആവശ്യമുള്ളയിടത്ത്‌ മൂന്ന്‌ മുഴവന്‍ സമയ ഡോക്ടര്‍മാരും, ഒരു കോണ്‍ട്രാക്‌ ഡോക്ടറുമാണുള്ളത്‌. ഇതില്‍ ഒരു ഡോക്ടര്‍ എപ്പോഴും വാഴക്കുളം ഡിസ്പന്‍സറിയിലേക്ക്‌ ഡെപ്യൂട്ടേഷനായി പോകും. തൊടുപുഴയിലേക്കും പെരുമ്പാവൂരിലേക്ക്‌ ആയി ഒരു പ്യൂണ്‍ ആണ്‌ നിലവിലുള്ളത്‌. ഇദ്ദേഹം ഒന്നിടവിട്ട ദിവസങ്ങളിലാണ്‌ പെരുമ്പാവൂരില്‍ എത്തുന്നത്‌. നാല്‌ യുഡി ക്ലാര്‍ക്കുമാര്‍ ആവശ്യമുള്ളപ്പോള്‍ രണ്ട്‌ പേരാണുള്ളത്‌. രണ്ട്‌ ഒഴിവുകള്‍ നികത്താനുണ്ട്‌.

ഇക്കാര്യങ്ങള്‍ പലവട്ടം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരൂ നടപടിയും ഉണ്ടായിട്ടില്ലെന്ന്‌ ചില ജീവനക്കാര്‍ പറയുന്നു. ഐപി രോഗികളുടെ വിവരം കമ്പ്യൂട്ടര്‍ വഴിയാക്കണമെന്ന പുതിയ നിര്‍ദ്ദേശം രോഗികളെയും വലക്കുകയാണ്‌. ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തില്‍ ദിവസേന മൂന്നോറോളം പേരാണ്‌ വിവിധ ആവശ്യങ്ങള്‍ക്കായി പെരുമ്പാവൂര്‍ ഇഎസ്‌ഐയില്‍ എത്തുന്നത്‌. കമ്പ്യൂട്ടര്‍ സംവിധാനം മോശമായതിനാല്‍ ഒരാള്‍ക്ക്‌ ചുരുങ്ങിയത്‌ 5 മിനിട്ട്‌ സമയം വേണ്ടിവരുന്നുണ്ട്‌. ഇങ്ങനെ വരുമ്പോള്‍ രാവിലെ എത്തുന്ന പലരും രാത്രി വളരെ വൈകിയാണ്‌ ആശുപത്രിവിട്ട്‌ പോകുന്നത്‌.

ഇത്തരം സാഹചര്യത്തിലാണ്‌ പെരുമ്പാവൂര്‍ ഇഎസ്‌ഐ ആശുപത്രിയില്‍ നൂറ്‌ കിടക്കകളോടെയുള്ള കിടത്തി ചികിത്സ സംവിധാനം ഒരുക്കുമെന്ന്‌ കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ പ്രസ്താവന നടത്തിയത്‌. എന്നാല്‍ ഇതിനുള്ള യാതൊരു നടപടിയും ഇതുവരെയും ആരംഭിച്ചിട്ടില്ലെന്നതാണ്‌ സത്യം. ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഗികളുടെ കഷ്ടത തീര്‍ക്കുന്നതിന്‌ ആവശ്യത്തിന്‌ ജീവനക്കാരെ നിയമിക്കണമെന്ന്‌ ഇവിടെയെത്തുന്ന തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ നിലവിലുള്ളവരെ ഡെപ്യൂട്ടേഷന്റെ പേരില്‍ മറ്റ്‌ സ്ഥലങ്ങളിലേക്ക്‌ കൊണ്ടുപോകുന്നത്‌ അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ്‌ ജീവനക്കാരുടെ ആവശ്യം.

ടി.എന്‍.സന്തോഷ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

Kerala

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

പുതിയ വാര്‍ത്തകള്‍

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.