Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സെക്യൂരിറ്റി ഗാര്‍ഡ്‌ നിയമനം : നിയമസഭ സമിതിക്ക്‌ മുന്നില്‍ നിരവധി പരാതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2013, 09:31 pm IST
in Ernakulam

കൊച്ചി: പ്രൈവറ്റ്‌ സെക്യൂരിറ്റി റെഗുലേഷന്‍സ്‌ ആക്ടിലെ വ്യവസ്ഥകള്‍ സംസ്ഥാനത്ത്‌ കാര്യക്ഷമമായി നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ എറണാകുളം ജില്ല കളക്ടറേറ്റില്‍ നിയമസഭ സമിതി നടത്തിയ സിറ്റിങ്ങില്‍ ലഭിച്ചത്‌ നിരവധി പരാതികള്‍. സെക്യൂരിറ്റി ഗാര്‍ഡുമാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക്‌ ലൈസന്‍സ്‌ ലഭിക്കുന്നതിലെ കാലതാമസം, ഏജന്‍സികള്‍ക്ക്‌ കീഴിലെ അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങളിലെ അപര്യാപ്ത തുടങ്ങിയ പ്രശ്നങ്ങളാണ്‌ പ്രധാനമായും സിറ്റിംഗില്‍ അവതരിപ്പിക്കപ്പെട്ടത്‌.എം. ഉമ്മര്‍ ചെയര്‍മാനും ഹൈബി ഈഡന്‍, ലൂഡി ലൂയിസ്‌, ചിറ്റയം ഗോപകുമാര്‍, സാജുപോള്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ്‌ കളക്ടറേറ്റില്‍ സിറ്റിങ്‌ നടത്തിയത്‌. ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌, അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ്‌ ബി. രാമചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

സംസ്ഥാനത്ത്‌ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളില്‍ പലതിനും ലൈസന്‍സില്ലെന്ന്‌ വ്യക്തമായതായി എം. ഉമ്മര്‍ പറഞ്ഞു. സംസ്ഥാനത്ത്‌ എറണാകുളത്തും പത്തനംതിട്ടയിലുമായി ആകെ രണ്ട്‌ ഏജന്‍സികള്‍ക്ക്‌ മാത്രമാണ്‌ ലൈസന്‍സുള്ളത്‌. എറണാകുളം ജില്ലയില്‍ നിന്നും 88 സ്ഥാപനങ്ങള്‍ ലൈസന്‍സിനായി അപേക്ഷിച്ചിട്ടുണ്ട്‌. പല ഏജന്‍സികള്‍ക്കും ഇവിടെ ഓഫീസും മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാലാണ്‌ ലൈസന്‍സ്‌ നടപടിക്രമങ്ങള്‍ വൈകുന്നതെന്ന്‌ സിറ്റിങ്ങില്‍ പങ്കെടുത്ത പോലീസ്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രൈവറ്റ്‌ സെക്യൂരിറ്റി റെഗുലേഷന്‍സ്‌ ആക്റ്റ്‌ പ്രകാരം പ്രൊവിഡന്റ്‌ ഫണ്ടും ഇ.എസ്‌.ഐ വിഹിതവും ഉള്‍പ്പെടെ 8364 രൂപയാണ്‌ സെക്യൂരിറ്റി ജീവനക്കാരുടെ അടിസ്ഥാന ശമ്പളം. എന്നാല്‍ പല ഏജന്‍സികളും ഈ വേതനം നല്‍കാറില്ല. അന്യ സംസ്ഥാന തൊഴിലാളികളെക്കൊണ്ട്‌ അധിക ജോലി ചെയ്യിക്കുകയും കൃത്യമായി ശമ്പളം നല്‍കുകയും ചെയ്യാത്ത ഏജന്‍സികളുണ്ട്‌. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുമെന്ന്‌ സമിതി ചെയര്‍മാന്‍ പറഞ്ഞു.

നിയമത്തിലെ വ്യവസ്ഥ പ്രകാരം ഒരു ജില്ലയില്‍ എജന്‍സി ലൈസന്‍സിന്‌ അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട ഫീസിന്റെ കാര്യത്തില്‍ വ്യക്തതയില്ലെന്ന്‌ ഏജന്‍സി പ്രതിനിധികള്‍ പരാതിപ്പെട്ടു. സെക്യൂരിറ്റി ജോലിക്കാരില്‍ ചിലര്‍ അനധികൃതമായി തോക്ക്‌ ഉപയോഗിക്കുന്നത്‌ സംബന്ധിച്ച്‌ പോലീസ്‌ അന്വേഷണം നടത്തുന്നില്ലെന്ന പരാതിയും സമിതിക്ക്‌ മുന്നിലെത്തി. ലൈസന്‍സിനുള്ള അപേക്ഷകളില്‍ 60 ദിവസത്തിനകം നടപടിക്രമം പൂര്‍ത്തിയാക്കേണ്ടത്‌ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്ന്‌ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. സിറ്റിങ്ങില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കി നിയമസഭയ്‌ക്ക്‌ സമര്‍പ്പിക്കുമെന്നും സര്‍ക്കാരുമായി ചര്‍ച്ചചെയ്ത്‌ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും പ്രതിനിധികളായ രഘുനാഥ്‌ പനവേലി, ജോഷ്വ, വിനായകന്‍, കേണല്‍ ജോര്‍ജ്‌, കെ. വിജയന്‍പിള്ള തുടങ്ങിയവര്‍ സിറ്റിങ്ങില്‍ തെളിവു നല്‍കാനെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.