Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിജ്ഞാനത്തിന്റെ പ്രസരണം സൃഷ്ടിക്കുവാന്‍ അധ്യാപകര്‍ക്കാവണം: ഡോ. കലാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2013, 10:06 pm IST
in Ernakulam

മൂവാറ്റുപുഴ: അധ്യാപകര്‍ക്കാണ്‌ കുട്ടികളെ പരിണാമം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. നിങ്ങള്‍ എന്ത്‌ ചെയ്തു തരും എന്ന്‌ ചോദിക്കുന്ന കുട്ടിയില്‍ നിന്നും നിങ്ങള്‍ക്കായി എനിക്ക്‌ എന്ത്‌ ചെയ്തു തരുവാന്‍ കഴിയുമെന്ന്‌ ചോദിക്കുന്ന പൗരനാക്കുവാന്‍ സഹായിക്കുന്നത്‌ അധ്യാപകരാണെന്ന്‌ മുന്‍രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍കലാം പറഞ്ഞു. വിഷന്‍ 2020 എന്ന പേരില്‍ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ നിര്‍മ്മല ഹൈസ്കൂളില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയ്‌ക്ക്‌ ആവശ്യം സന്തോഷമുള്ള മഹത്തായ സമത്വഭാവനയുളള മൂല്യങ്ങളില്‍ അധിഷ്ടിതമായ പൗരന്‍മാരെയാണെന്നും ഇന്ത്യയിലെ ആറ്‌ മില്യണ്‍ വരുന്ന യുവാക്കള്‍ക്ക്‌ ഇന്ത്യയെ മുന്നോട്ട്‌ നയിക്കുവാന്‍ സാധിക്കും. വലിയ ലക്ഷ്യങ്ങള്‍ സ്വപ്നം കാണുവാനും ചെറിയ ലക്ഷ്യങ്ങള്‍ കുറ്റമാണെന്നും, വിജ്ഞാനം ആര്‍ജ്ജിക്കേണ്ടത്‌ ബുക്കുകളിലൂടെയും, അധ്യാപകരിലൂടെയും, മഹാന്‍മാരില്‍ നിന്നുമാണെന്നും, കഠിനപ്രയത്നവും പിന്‍തുടര്‍ന്നുള്ള പ്രയത്നവും നമ്മെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുമെന്നും കുട്ടികളോട്‌ പറഞ്ഞു.

സ്വന്തം അനുഭവങ്ങളില്‍ നിന്നുള്ള ഉദാഹരണത്തോടെ പ്രസംഗത്തിലുടനീളം വിദ്യാര്‍ത്ഥികളെ ലക്ഷ്യത്തിലേക്ക്‌ നയിക്കുവാനുള്ള പ്രേരണ നല്‍കുകയായിരുന്നു അദ്ദേഹം. സമയനിഷ്ഠ പാലിക്കുവാന്‍ പഠിക്കണമെന്ന ഉപദേശത്തോടെ നിര്‍ത്തിയ പ്രസംഗത്തിന്‌ ശേഷം ചോദ്യങ്ങള്‍ ചോദിക്കുവാന്‍ വിദ്യാര്‍ത്ഥി സദസ്സിനെ ക്ഷണിച്ചു. കൂടംകുളം ആണവനിലയത്തിന്റെ പ്രസക്തി എന്തെന്ന പത്താം ക്ലാസുകാരി കീര്‍ത്തി ബോസിന്‌ സൂര്യ പ്രകാശം, കാറ്റ്‌, ഹൈഡ്രോ പവര്‍ എന്നിവയെ കൂടാതെ ന്യൂക്ലിയര്‍ പവര്‍ ഏറ്റവും സംശുദ്ധമായതാണെന്നും ടോറിയത്തിന്റെ ലഭ്യത ന്യൂക്ലിയര്‍ പവറിന്റെ ഉത്പാദനത്തിന്‌ സഹായകമാവുമെന്നും കൂടം കുളത്തില്‍ ഇതിന്റെ സുരക്ഷയില്‍ ആശങ്ക വേണ്ടന്നും നാല്‌ സുരക്ഷ വലകളാണ്‌ കൂടംകുളത്തിനായി ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം വിവരിച്ചു കൊടുത്തു.

ചടങ്ങില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള നിരവധി പുരസ്കാരങ്ങളും വിതരണം ചെയ്തു.

മൂവാറ്റുപുഴയില്‍ രണ്ട്‌ പരിപാടികളിലാണ്‌ മുന്‍ രാഷ്‌ട്രപതി അബ്ദുള്‍ കലാം പങ്കെടുത്തത്‌. ആദ്യത്തേത്‌ നിര്‍മ്മല ഹൈസ്കൂളില്‍ കൃത്യം പത്തരയ്‌ക്ക്‌ ആരംഭിച്ച്‌ പതിനൊന്നേ മുക്കാലോടെ അവസാനിച്ചപ്പോള്‍ അടുത്ത സ്ഥലമായ ഇലാഹിയ കോളേജിലേക്ക്‌ തിരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അവിടെ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല. വേണ്ട വിധം സംഘടിപ്പിക്കാതെ നടത്തിയ പരിപാടിയില്‍ രണ്ടായിരത്തി അഞ്ഞൂറു പേര്‍ക്ക്‌ ഇരിപ്പടം ഒരുക്കിയെന്ന്‌ സംഘാടകര്‍ അവകാശപ്പെട്ടുവെങ്കിലും വിളിച്ചുവരുത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കുമടക്കം താല്‍ക്കാലിക ഓഡിറ്റോറിയത്തില്‍ പ്രവേശിക്കുവാന്‍ സാധിച്ചില്ല. വി ഐ പി എത്തുന്നതിനു മുമ്പ്‌ തന്നെ മാധ്യമപ്രവര്‍ത്തകര്‍ വേദിയില്‍ എത്തിയെങ്കിലും കടത്തിവിടില്ലെന്ന നിലപാടിലായി സുരക്ഷയ്‌ക്ക്‌ ചുമതലയുള്ള പൊലീസ്‌ ഉദ്യോഗസ്ഥര്‍ ഇതില്‍ പ്രതിഷേധിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചടങ്ങ്‌ ബഹിഷ്കരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.