Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ശ്രീ ‘ശാന്തന്‍’ ആയിരുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2013, 11:07 pm IST
in Cricket

കൊച്ചി: പണക്കൊഴുപ്പിന്റെ കളിയായി അധഃപതിച്ചിരിക്കുന്നു ഇന്ത്യന്‍ ക്രിക്കറ്റ്‌. പ്രത്യേകിച്ചും ഐപിഎല്‍ 20ട്വന്റി ടൂര്‍ണമെന്റ്‌. ഇന്ത്യന്‍ ജനത ഹോക്കിയില്‍നിന്നും വഴുതി വീണത്‌ ക്രിക്കറ്റ്‌ എന്ന മാസ്മരിക കളിയിലേക്കായിരുന്നു. ഇന്ത്യയുടെ സ്വന്തം കളി. ഹോക്കിയുടെ രാജാവ്‌ ധ്യാന്‍ചന്ദിന്റെ കാന്തം ഒളിപ്പിച്ച സ്റ്റിക്‌വര്‍ക്കിന്റെ അത്ഭുതകാഴ്ച കണ്ട്‌ ഹോക്കിയെ ആരാധിച്ചിരുന്ന ആ കാലഘട്ടത്തിലെ കായികപ്രേമികള്‍ കണ്‍മിഴിച്ചിരുന്നുപോയ കഥ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

കോടികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയില്‍, ഫുട്ബോളില്‍ ഇന്നും കരുത്തുറ്റ 11 പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ക്രിക്കറ്റില്‍ 19 കാരനായ സഞ്ജുസാംസണ്‍ എന്ന പ്രതിഭ കേരളത്തില്‍ ഉദയം ചെയ്ത്‌ ഐപിഎല്ലില്‍ തകര്‍ക്കുമ്പോള്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞ ശ്രീശാന്ത്‌ കേരളത്തിന്റെ സല്‍പ്പേരിന്‌ കളങ്കം ചാര്‍ത്തി. ഒരു ഓവര്‍ എറിയുമ്പോള്‍ ’10’ ലക്ഷം രൂപ ലഭിക്കുമെങ്കില്‍ അഭിമാനത്തെ തളര്‍ത്തിയാലും കുഴപ്പമില്ല ഒത്തുകളിക്കാമെന്ന്‌ ശ്രീ വിചാരിച്ചുവോ? ആ ഒരോവറിലും കാണാം മനുഷ്യനെ മൃഗമാക്കുന്ന പണാധിപത്യത്തിന്റെ കരുത്ത്‌. ജനകോടികളുടെ ആവേശമായി മാറിയ ക്രിക്കറ്റില്‍ മാന്യതയുടെ പര്യായങ്ങളായ തമ്പുരാക്കന്മാരുടെ പേരുകള്‍ നിരവധിയാണ്‌. ബൗളിംഗില്‍ തീ ഒളിപ്പിച്ചുവച്ച മൈക്കിള്‍ ഹോള്‍ഡിംഗിന്റെ പന്തുകളെ ധീരതയോടെ നേരിട്ട സുനില്‍ ഗവാസ്കറില്‍ തുടങ്ങുന്നു ആ നിര. തലയ്‌ക്കും ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ മുറിവും ചതവും ഉണ്ടായിട്ടും മാന്യതയുടെ അതിര്‍വരമ്പുകള്‍ അവര്‍ ലംഘിച്ചില്ല. ക്രിക്കറ്റ്‌ കളത്തില്‍ ഒരിക്കലും ക്ഷോഭിക്കാത്ത അമ്പുകളെ പുല്ലായി കരുതുന്ന സാക്ഷാല്‍ സച്ചിന്‍വരെ ആ ധീര യോദ്ധാക്കളുടെ മാന്യതയുടെ പട്ടിക നീളുന്നു. ക്രിക്കറ്റില്‍ കോഴയുടെ കളി തുടങ്ങിയിട്ട്‌ കാലങ്ങളായി. ഹാന്‍സി ക്രോണ്യ, അസഹ്‌റുദ്ദീന്‍ എന്നിവര്‍ മുന്നില്‍ നിന്ന്‌ വാതുവെപ്പിനെ കളിയിലേയ്‌ക്ക്‌ കൂട്ടിക്കൊണ്ടുവന്നു. ആ ഗണത്തില്‍ നമ്മുടെ ശ്രീയും പെടുമോ. ‘എന്റെ പിഴ’ എന്ന്‌ ശ്രീശാന്ത്‌ പറഞ്ഞപ്പോള്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്ന കോടികളുടെ മനസ്സില്‍ ആ താരത്തോടുള്ള ആദരവ്‌ വെറുപ്പായി മാറി. ഇന്ത്യന്‍ ക്രിക്കറ്റില്‍ കളങ്കമായി ശ്രീശാന്ത്‌ മാറുവാന്‍ പോകുന്നുവെന്ന്‌ കരുതുക പ്രയാസം.

കേരളത്തില്‍നിന്നും ഒരു ഫാസ്റ്റ്‌ ബൗളര്‍ ഉദയം ചെയ്തപ്പോള്‍ ഇന്ത്യന്‍ ഫാസ്റ്റ്‌ ബൗളിംഗിന്റെ വരള്‍ച്ചയ്‌ക്ക്‌ അറുതിയായി എന്ന്‌ കരുതി ആഹ്ലാദിച്ചവര്‍ അനേകം. അദ്ദേഹത്തിന്റെ ഓരോ പന്തുകളും ഓരോ വിക്കറ്റ്‌ എടുക്കട്ടേയെന്ന്‌ പ്രാര്‍ത്ഥിച്ചു. ശ്രീയ്‌ക്ക്‌ വിക്കറ്റുകള്‍ കിട്ടിയെങ്കിലും അദ്ദേഹത്തിന്റെ ആഹ്ലാദപ്രകടനങ്ങള്‍ ആരാധകരില്‍ അരോചകമുണ്ടാക്കിത്തുടങ്ങുകയും ചെയ്തു. വൃത്തികെട്ട അംഗവിക്ഷേപങ്ങള്‍ അദ്ദേഹത്തില്‍നിന്നും ഉണ്ടായി. ചുരുങ്ങിയ കാലത്തിനുള്ളില്‍ അദ്ദേഹം നിരവധി തലകള്‍ കൊയ്തു. ജനം ആഹ്ലാദത്താല്‍ മതിമറന്നു. പല കോണുകളില്‍നിന്നും ശ്രീയുടെ അതിരുകവിഞ്ഞ ആഹ്ലാദ പ്രകടനങ്ങള്‍ നിയന്ത്രിക്കണമെന്ന ആവശ്യമുയര്‍ന്നു. എന്നാല്‍ ഓരോ കളിയിലും അദ്ദേഹത്തിന്റെ വികാരപ്രകടനങ്ങള്‍ നിയന്ത്രണാതീതമായിരുന്നു. സഹകളിക്കാരില്‍ പലരും അദ്ദേഹത്തെ ഉപദേശിച്ചിരുന്നു. ഒരു കളിക്കാരന്‌ ഉണ്ടായിരിക്കേണ്ട സ്വയം നിയന്ത്രണം അദ്ദേഹം ആര്‍ജ്ജിച്ചിരുന്നില്ലായെന്ന്‌ ഓരോ കളിയില്‍നിന്നും മനസ്സിലാക്കാം. വിക്കേറ്റ്ടുക്കാന്‍ കൂടുതല്‍ റണ്‍സ്‌ വിട്ടുകൊടുക്കുമ്പോഴും അദ്ദേഹത്തെ അടിച്ച്‌ പരത്തിയിട്ടും ഒരു പുതുമുഖ താരത്തിന്‌ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ സൗഭാഗ്യങ്ങള്‍ ശ്രീശാന്തിന്‌ ലഭിച്ചു. എന്നാല്‍ സ്വയം നിയന്ത്രണവും ജാഗ്രതയും പാലിക്കാത്തത്‌ താരത്തിന്‌ തിരിച്ചടിയായി. മാധ്യമങ്ങളില്‍ മാത്രം നിറഞ്ഞുനിന്നിരുന്ന വാതുവെയ്‌പ്‌ മലയാളിയുടെ കുടുംബത്തിലേയ്‌ക്ക്‌ കടന്നുവന്നു. ഇത്‌ മലയാളികളുടെ മേല്‍ കരിവാരിത്തേച്ചിരിക്കുന്നു.

2008 ലെ ഐപിഎല്‍ മത്സരത്തില്‍ ഹര്‍ഭജനില്‍ തുടങ്ങി, 2011 ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തുമായും 2009ല്‍ ഐപിഎല്‍ മത്സരത്തില്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ആന്‍ഡ്രു സിമണ്ട്സുമായും 2006 ല്‍ ദക്ഷിണാഫ്രിക്കയുടെ നെല്ലുമായും ശ്രീശാന്ത്‌ കൊമ്പ്‌ കോര്‍ത്തു. ശ്രീശാന്തിന്റെ വിധി അദ്ദേഹം തന്നെ തീരുമാനിക്കുകയായിരുന്നു ഇത്തരം പ്രവൃത്തികളിലൂടെ. മനോജ്‌ പ്രഭാകര്‍, അസഹ്‌റുദ്ദീന്‍, അജയ്‌ ജഡേജ എന്നിവര്‍ ഉള്‍പ്പെടെയുള്ള കോഴ, വാത്‌വെപ്പ്‌ കളിക്കാരുടെ ഗണത്തിലേയ്‌ക്ക്‌ ശ്രീ വീഴുകയാണ്‌. ചിയര്‍ ഗേള്‍സിന്റെയും സിനിമാ നടിമാരുടേയും പണത്തിന്റേയും നടുവില്‍ ഇന്ത്യയുടെ ശ്രീശാന്ത്‌ ശാന്തനായിരുന്നെന്ന്‌ പറയുക പ്രയാസം.

സി.എസ്‌. ഭരതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

India

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

Kerala

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

Kerala

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

പുതിയ വാര്‍ത്തകള്‍

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.