Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൊതുമരാമത്ത് മന്ത്രിയും എഞ്ചിനീയറും രണ്ടു തട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2013, 01:23 am IST
in Ernakulam

പള്ളുരുത്തി: വെണ്ടുരുത്തി വിക്രാന്ത് പാലത്തില്‍ മണ്ണുമാന്തിക്കപ്പല്‍ ഇടിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പറഞ്ഞതിന് വിരുദ്ധമായി ചീഫ് എഞ്ചിനീയര്‍ നിലപാട് സ്വീകരിക്കുന്നത് പോലീസിന് തലവേദനയാകുന്നു. പാലത്തില്‍ കപ്പലിടിച്ച സംഭവം നടന്നയുടനെ സ്ഥലത്തെത്തിയ മന്ത്രി നിയമപരമായ എല്ലാ വഴിയും ആരാഞ്ഞശേഷം കപ്പല്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ കപ്പല്‍ കമ്പനിക്കെതിരെ ഹാര്‍ബര്‍ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഇന്നുവരെ കപ്പല്‍ കമ്പനിക്കെതിരെ പരാതി നല്‍കുവാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ല. ഇതുമൂലം പോലീസ് പുലിവാല്‍ പിടിച്ച അവസ്ഥയിലാണ്. ബന്ധപ്പെട്ട വകുപ്പിന്റെ രേഖാമൂലമുള്ള പരാതിയില്ലാതെ കേസ് തുടര്‍ന്ന് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാകുമെന്ന് പോലീസ് പറയുന്നു. ഇത് കേസിനെ ഭാവിയില്‍ പ്രതികൂലമായി ബാധിക്കുവാനും സാധ്യതയുണ്ട്.

കപ്പലിടിച്ചതുമൂലം വിക്രാന്ത് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിരുന്നു. കപ്പലിടിച്ച് പാലത്തില്‍ കേടുപാടുണ്ടായതിനെത്തുടര്‍ന്ന് പോലീസ് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. കപ്പല്‍ കൊച്ചിയില്‍നിന്നും പുറത്തേക്ക് കൊണ്ടുപോകരുതെന്ന് പോര്‍ട്ട്ട്രസ്റ്റ് അധികൃതരോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രേഖാമൂലം നല്‍കിയ നിര്‍ദ്ദേശം പോലീസ് കോടതിയിലും സമര്‍പ്പിച്ചിട്ടുണ്ട്. പാലം വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുമെന്ന് പൊതുമരാമത്ത് എഞ്ചിനീയര്‍ പറയുമ്പോഴും ഇദ്ദേഹത്തിന്റെ വാക്കില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പരിശോധനയില്‍ പാലത്തിന് കേടുപാടുണ്ടെന്ന് തെളിഞ്ഞാല്‍ നഷ്ടപരിഹാരം ഈടാക്കണം. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ കപ്പലുടമകളാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

പൊതുമരാമത്ത് എഞ്ചിനീയര്‍ പരാതിയില്ലെന്ന് പറയുന്ന ഘട്ടത്തില്‍ പിന്നീട് നഷ്ടപരിഹാരം ഈടാക്കുവാനും സാധിക്കില്ല. 2004ല്‍ വെണ്ടുരുത്തി പാലത്തില്‍ കപ്പലിടിച്ചപ്പോഴും സമാനമായ സംഭവമാണുണ്ടായത്. അന്നത്തെ അപകടത്തില്‍ പാലത്തിന്റെ തൂണുകള്‍ തകര്‍ന്നു. പാലത്തിന് പകരമായി റെയില്‍വേ പുതിയ പാലവും പണിതു. റെയില്‍വേയുടെ പണം മുടക്കി നിര്‍മ്മിച്ച പാലത്തിന് അപകടമുണ്ടാക്കിയ കപ്പല്‍ കമ്പനി യാതൊരു നഷ്ടപരിഹാരവും നല്‍കിയില്ല. കമ്പനി തന്ത്രപൂര്‍വ്വം രക്ഷപ്പെടുകയായിരുന്നു. നഷ്ടപരിഹാരം വാങ്ങാതിരുന്ന റെയില്‍വേ സംശയത്തിന്റെ നിഴലിലായി. ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി ആക്ഷേപവുമുയര്‍ന്നു. പിന്നീട് ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തുകയായിരുന്നു.

നിലവിലെ സംഭവവികാസങ്ങളും പൊതുമരാമത്ത് ചീഫ് എഞ്ചിനീയറുടെ നിലപാട് സംശയങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. കപ്പല്‍ കമ്പനിയുടെ ഇടപെടലാണ് സംഭവത്തിന് പിന്നിലെന്നും ആക്ഷേപമുയരുന്നു. ഇതിനിടയില്‍ നേവിയെ പിണക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് എഞ്ചിനീയര്‍ പോലീസിനോട് പറഞ്ഞത്രെ! നിലവിലെ സംഭവവികാസങ്ങള്‍കൂടി കോടതിയെ ധരിപ്പിക്കുവാനുള്ള നീക്കത്തിലാണ് പോലീസ്.

കെ.കെ.റോഷന്‍ കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

Kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

India

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

പുതിയ വാര്‍ത്തകള്‍

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.