Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കൊല്ലം പിഷാരികാവ്‌ ഭഗവതീക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2012, 09:02 pm IST
in Travel

കോഴിക്കോട്‌ ജില്ലയില്‍ കൊയിലാണ്ടി -വടകര റൂട്ടില്‍ ആനക്കുളങ്ങര ബസ്സ്റ്റോപ്പിന്‌ അടുത്താണ്‌ കൊല്ലം പിഷാരികാവ്‌ ഭദ്രകാളീ ക്ഷേത്രം. കേരളത്തിലെ അതിപ്രശസ്തമായ ഒരു ദേവീക്ഷേത്രമാണ്‌. പഴയ കേരളത്തിന്റെ ജീവനായിരുന്ന സമ്പന്നരായ വൈശ്യന്മാര്‍ സ്ഥാപിച്ചതാണ്‌ ഈ ഭദ്രകാളീക്ഷേത്രം.

പിഷാരികാവിലെ പ്രധാന മൂര്‍ത്തി ഭദ്രകാളിയാണ്‌. സപ്തമാതൃക്കളോടൊപ്പമാണ്‌ ഭദ്രകാളി പ്രതിഷ്ഠ. ശിവന്റെ ദര്‍ശനം കിഴക്കോട്ടും ഭദ്രകാളിയുടെ ദര്‍ശനം വടക്കോട്ടുമാണ്‌. ഭദ്രകാളിയുടെ ദര്‍ശനം വടക്കോട്ടാണെങ്കിലും ഇതിലൂടെ ആര്‍ക്കും പ്രവേശനമില്ല. ഭഗവതിയുടെ ശ്രീകോവിലിന്‌ മുമ്പിലാണ്‌ ശിവന്റെ ശ്രീകോവില്‍. അതിനാല്‍ പുറത്ത്നിന്ന്‌ നോക്കിയാല്‍ ഭദ്രകാളിയെ കാണാന്‍ സാധ്യമല്ല. സ്ത്രീകള്‍ക്ക്‌ ശിവന്റെ കിഴക്കേ നടയില്‍ക്കൂടി പ്രവേശനമില്ല. തെക്കേ നടയിലൂടെയാണ്‌ സ്ത്രീകള്‍ക്ക്‌ പ്രേവശനം. ക്ഷേത്രത്തില്‍ മൂന്ന്‌ പൂജ നടത്തപ്പെടുന്നു. മധുമാംസ നേദ്യമുണ്ട്‌. ഇവിടെ പിടാരന്മാരാണ്‌ പൂജ നടത്തുന്നത്‌. പിടാരന്മാരെന്നാല്‍ ശാക്തേയബ്രാഹ്മണര്‍ എന്നാണെര്‍ത്ഥം.ശാസ്താവിന്റേയും, ഗണപതിയുടെയും ഉപപ്രതിഷ്ഠകള്‍ ഉണ്ട്‌. ഭഗവതിയുടെ ഇടതുവശത്ത്‌, ഭഗവതിയുടെ പ്രതീകമായി കരുതപ്പെടുന്ന അത്യത്ഭുതശക്തിയുള്ള നാന്ദകം പൂജിക്കപ്പെടുന്നു.

പിഷാരികാവിലെ ഉത്സവം കാളിയാട്ടം എന്ന പേരില്‍ ആണ്‌ അറിയപ്പെടുന്നത്‌. കുംഭമാസം പത്താം തീയതി കാളിയാട്ടം കുറിക്കല്‍ ചടങ്ങ്‌ നടത്തുന്നു. കാളിയാട്ടം മീനമാസത്തിലായിരിക്കും നടത്തുക. ചേമഞ്ചേരിയിലുള്ള പൊറ്റമ്മല്‍ കുടുംബത്തിലെ കാരണവരായ നമ്പീശനാണ്‌ കാളിയാട്ടം കുറിക്കല്‍ ചടങ്ങ്‌ നടത്തുന്നത്‌. ഉത്സവം മീനമാസത്തില്‍ നടത്തണമെന്നല്ലാതെ നിശ്ചിതദിവസം നിശ്ചിതനാളില്‍ നടത്തണമെന്നില്ല. അത്‌ ഓരോ കൊല്ലവും നിശ്ചയിക്കുകയാണ്‌ പതിവ്‌. കുംഭം പത്തിനോ അല്ലെങ്കില്‍ അതിന്‌ തൊട്ടുമുമ്പുള്ള കൊടിയാഴ്ച ദിവസമോ രാവിലെ ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്‍ വെച്ച്‌ ഊരാളന്‍ന്മാരുടെ സാന്നിദ്ധ്യത്തില്‍ പ്രശ്നംവെച്ചാണ്‌ കാളിയാട്ടത്തിന്റെ തീയതി കുറിക്കുന്നത്‌. എന്നാല്‍ ഉടന്‍തന്നെ കാളിയാട്ട മുഹൂര്‍ത്തം പ്രഖ്യാപിക്കുകയുമില്ല. അന്ന്‌ രാത്രി അത്താഴപൂജക്ക്‌ ശേഷം നടതുറക്കുമ്പോള്‍ ഷാരടി കുടുംബത്തിലെ ഒരംഗം അവിടെ കൂടിയിരിക്കുന്ന ഭക്തജനങ്ങളോടായി കാളിയാട്ടമുഹൂര്‍ത്തം വിളിച്ചറിയിക്കുന്നു. പിഷാരകാവിലെ കാളിയാട്ടം മറ്റ്‌ ക്ഷേത്രോത്സവങ്ങളില്‍നിന്നും വ്യത്യസ്തമാണ്‌. മുളനാട്ടി അതിന്മേലാണ്‌ കൊടിയേറ്റം. മീനമാസത്തില്‍ എട്ടുദിവസത്തെ ഉത്സവം ഇവിടെ നടക്കുന്നു. നവരാത്രി ഇവിടെ വളരെ വിശേഷമാണ്‌. കര്‍ക്കടകമാസത്തില്‍ നടക്കുന്ന തോറ്റം നാല്‍പ്പത്‌ ദിവസമായി പിഷാരിക്കാവില്‍ നടക്കും. നാല്‍പ്പത്തൊന്നാമത്തെ തോറ്റം കാളിയാട്ടത്തിനാണ്‌. കേരളത്തിലെ ഭഗവതീക്ഷേത്രങ്ങളില്‍ ദേവതയെ സ്തുതിച്ചുകൊണ്ട്‌ പാടിവരുന്ന പാട്ടുകളാണ്‌ തോറ്റം പാട്ടുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.