Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അതിവേഗ റെയില്‍സര്‍വെ: പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2012, 11:13 pm IST
in Ernakulam

അങ്കമാലി: അതിവേഗ റെയില്‍ പാതയുമായി ബന്ധപ്പെട്ട സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ കാഞ്ഞൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത്‌. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന്‌ വൈകീട്ട്‌ 5ന്‌ കാഞ്ഞൂര്‍ പഞ്ചായത്ത്‌ ഹാളില്‍ ജനകീയ കണ്‍വെഷന്‍ നടക്കും. തുടര്‍ന്ന്‌ പ്രത്യക്ഷ സമരപരിപാടികള്‍ പ്രഖ്യാപിക്കും. പഞ്ചായത്തിലെ 1, 2, 3, 4, 12, 14 വാര്‍ഡുകളിലായി തുറവുംകര, ചെങ്ങല്‍ വട്ടത്തറ, പരുത്തിച്ചോട്‌, തട്ടാംപടി, കല്ലുംകൂട്ടം എന്നീ പ്രദേശങ്ങളിലെ ജനങ്ങളാണ്‌ ആശങ്കയിലായിരിക്കുന്നത്‌. എയര്‍പോര്‍ട്ട്‌, ശബരി റെയില്‍, റെയില്‍ ഇരട്ടിപ്പിക്കല്‍ തുടങ്ങിയവയ്‌ക്ക്‌ സ്ഥലം ഏറ്റെടുക്കുകയും ബിഎസ്‌എഫ്‌, എയര്‍പോര്‍ട്ട്‌ വികസിപ്പിക്കല്‍, കോസ്റ്റ്‌ ഗാര്‍ഡ്‌ തുടങ്ങി നിരവധി സര്‍വ്വേകള്‍ അഭിമുഖീകരിക്കേണ്ടിയും വന്ന കാഞ്ഞൂര്‍ പഞ്ചായത്ത്‌ നിവാസികള്‍ പുതിയ സര്‍വ്വേക്കെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ്‌ നീക്കം നടത്തുന്നത്‌. ഒന്നിനുപിന്നാലെ മറ്റൊന്നായി വികസനത്തിന്റെ പേരില്‍ ഈ പ്രദേശത്തെ നശിപ്പിക്കുന്ന ഭീഷണികളാണ്‌ തങ്ങള്‍ നിരന്തരമായി നേരിടുന്നതെന്നും ഇതിന്‌ അവസാനം ഉണ്ടാകണമെന്നും കാഞ്ഞൂര്‍ പഞ്ചായത്ത്‌ നിവാസികള്‍ പറയുന്നു.

ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ കാഞ്ഞൂര്‍ പഞ്ചായത്തുതന്നെ ഇല്ലാതാകുമെന്ന ഭീതിയിലാണ്‌ ജനപ്രതിനിധികളും നാട്ടുകാരും. ഡിഎംആര്‍സിയുടെ നിയന്ത്രണത്തിലുള്ള ഏജന്‍സിയാണ്‌ സര്‍വ്വേ നടപടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. കഴിഞ്ഞ മാസം നാലിന്‌ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വ്യക്തമായ രീതിയില്‍ ഇത്‌ സംബന്ധിച്ച കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടില്ലെന്നും 15 മീറ്റര്‍ വീതിയില്‍ ഹൈസ്പീഡ്‌ റെയില്‍വേ കൊറിഡോറിനുവേണ്ടി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉണ്ടാകുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും 110 മീറ്റര്‍ വീതിയിലാണ്‌ സ്ഥലം അളന്നുപോകുന്നതും ഗുരുതരമായ ആശങ്ക പരത്തുന്നുതായി നേതാക്കള്‍ ചൂണ്ടികാട്ടി. കാഞ്ഞൂര്‍ പഞ്ചായത്തിലെ 450 ഓളം വീടുകളെ നേരിട്ടും അതിലേറെ കുടുംബങ്ങളെ പരോക്ഷമായും പ്രതികൂലമായും ബാധിക്കുന്ന വിധത്തിലാണ്‌ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നതെന്നും ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ദുരൂഹമായ സര്‍വ്വേ നടപടികളാണ്‌ തുടരുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.ഡി പൗലോസ്‌, സിപിഎം ലോക്കല്‍ സെക്രട്ടറി സലിംകുമാര്‍, പഞ്ചായത്ത്‌ മെമ്പര്‍മാരായ റൂബി ഡേവിസ്‌, ബിനു മനോജ്‌, പി.കെ അലി അക്ബര്‍, കെ.വി പോളച്ചന്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളായ പി.ഐ സമദ്‌, ഫ്രാന്‍സിസ്‌ പാറയ്‌ക്ക, ശശി തറനിലം എന്നിവരുടെ നേതൃത്വത്തിലാണ്‌ ജനകീയ കണ്‍വെന്‍ഷനും സമരപരിപാടികളും സംഘടിപ്പിച്ചുട്ടുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

Kerala

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.