Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ചൊവ്വര ശ്രീധര്‍മ്മ ശാസ്താക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2012, 10:06 pm IST
in Travel

തിരുവനന്തപുരം ജില്ലയിലെ കോട്ടുകാല്‍ പഞ്ചായത്തിലാണ്‌ ചൊവ്വര ശ്രീധര്‍മ്മ ശാസ്താക്ഷേത്രം. സഹസ്രാബ്ദത്തോളം പഴക്കമുള്ള ഈ ക്ഷേത്രം തെക്കന്‍ ശബരിമല എന്ന്‌ പ്രസിദ്ധമാണ്‌. ആഴ്ചയില്‍ രണ്ടേ രണ്ടുദിവസം മാത്രം നട തുറപ്പുള്ള അത്യപൂര്‍വ്വ ക്ഷേത്രം. വിഴിഞ്ഞത്തിനും പൂവാറിനും മദ്ധ്യേയുള്ള മനോഹര ഗ്രാമമാണ്‌ ചൊവ്വര. കോവളം മുതലിങ്ങോട്ട്‌ അടിമലത്തുറവരെ നീണ്ടുകിടക്കുന്ന കടല്‍ത്തീരമാണ്‌ ചപ്പാത്ത്‌. കടലിനഭിമുഖമായി ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകളും വളങ്ങള്‍ വിശ്രമിക്കുന്ന വെള്ളമണല്‍ത്തീരവും ഒരു നേര്‍വരെ പോലെ കാണപ്പെടുന്നു. അതുകൊണ്ടാവാം ഈ സ്ഥലത്തിന്‌ ചൊവ്വൊത്തരേഖ പോലെ എന്നര്‍ത്ഥത്തില്‍ ചൊവ്വര എന്ന പേരുണ്ടായത്‌. ആദ്ധ്യാത്മിക വിശുദ്ധി നിറഞ്ഞുനില്‍ക്കുന്ന ഈ പ്രദേശത്ത്‌ വന്നുപോകുന്ന വിദേശ സന്ദര്‍ശകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു.

ചൊവ്വര കടല്‍ത്തീരത്താണ്‌ ശ്രീധര്‍മ്മശാസ്താക്ഷേത്രം. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത്‌ മലയും കടലും കിഴക്ക്‌ കായലുമാണ്‌. ചൊവ്വര ജംഗ്ഷനില്‍ ക്ഷേത്രകമാനം. റോഡിനിരുവശത്തും വീടുകള്‍. അത്‌ അവസാനിക്കുന്നിടത്ത്‌ അനുഭവപ്പെടുന്ന വിജനത. ഏകാന്തത. ഒരുഭാഗത്ത്‌ കുറച്ചകലെയായി തൂക്കായ കടല്‍ത്തീരം. ചിലരിലെങ്കിലും ഭീതി ജനിപ്പിക്കുന്ന താഴ്ച.

ശ്രീകോവിലില്‍ ധര്‍മ്മശാസ്താ പ്രതിഷ്ഠയും കിഴക്കുഭാഗത്ത്‌ പതിനെട്ടുപടികളുമുള്ള മഹാക്ഷേത്രം. ഇവിടെ ശാസ്താവിന്‌ പൊന്നമ്പലമേട്ടിലെ ദേവഭാവമെന്ന്‌ സങ്കല്‍പം. പടിഞ്ഞാറ്‌ മാറി ഗണപതിയുടെ നട. ഭഗവതി പ്രതിഷ്ഠയുമുണ്ട്‌. കിഴക്ക്‌ ശിവനേയും നാഗരേയും ദര്‍ശിക്കാം. ആഴ്ചയില്‍ രണ്ടുദിവസം മാത്രമേ നട തുറക്കൂ. അന്നുമാത്രമേ പൂജയുള്ളൂ. കൂടാതെ ആയില്യം പൗര്‍ണമി മലയാളമാസം ഒന്നാം തീയതി തുടങ്ങിയ വിശേഷദിവസങ്ങളിലും പൂജയുണ്ട്‌. വഴിപാടുകളില്‍ പ്രധാനം എള്ളുപായസമാണ്‌. ഇവിടത്തെ ചക്കനിവേദ്യം വിശേഷമാണ്‌.

മകരവിളക്കാണ്‌ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവം. പതിനൊന്ന്‌ ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ ആദ്യ ദിവസം തുടങ്ങുന്ന എഴുന്നെള്ളത്ത്‌ അപൂര്‍വ ദൃശ്യമാണ്‌. ആനപ്പുറമേറിയുള്ള അയ്യപ്പസ്വാമിയുടെ ഈ യാത്ര ഓരോ വീട്ടിലൂടെയുമാണ്‌. പറയില്ല, പകരം തട്ടനിവേദ്യമാണ്‌. നെല്ലും പൊരിയും കദളിപ്പഴവും കരിക്കും കല്‍ക്കണ്ടവും മുന്തിരിങ്ങയും ചേര്‍ത്തൊരുക്കി വീടിന്‌ മുന്നില്‍ ദീപം തെളിക്കും. അപ്പോള്‍ എഴുന്നെള്ളത്തെത്തി അനുഗ്രഹിച്ചുകൊണ്ടുള്ള പൂജയും നടക്കും. വിഴിഞ്ഞം, കോട്ടുകാല്‍, വെങ്ങാനൂര്‍, കാഞ്ഞിരംകുളം എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന എഴുന്നെള്ളത്ത്‌ ജില്ലയിലെ ഏറ്റവും വലിയ പ്രദക്ഷിണഘോഷയാത്രയായി മാറും. കരിച്ചാല്‍ കായലില്‍ നടക്കുന്ന ആറോട്ടോടെ ചൊവ്വരയിലെ മകരവിളക്ക്‌ മഹോത്സവം സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.