Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മിന്നല്‍ പണിമുടക്ക്‌ ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ വൈകി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2012, 01:51 am IST
in Ernakulam

കൊച്ചി: ലക്ഷദ്വീപില്‍ നിന്ന്‌ സര്‍വീസ്‌ നടത്തുന്ന കപ്പലുകളിലെ ഓഫീസര്‍മാര്‍ മിന്നല്‍ പണിമുടക്ക്‌ ആരംഭിച്ചതിനെ തുടര്‍ന്ന്‌ ദ്വീപുമായി ബന്ധപ്പെടുത്തുന്ന കപ്പല്‍ സര്‍വീസുകള്‍ പ്രതിസന്ധിയില്‍. ലക്ഷദ്വീപ്‌ ഡെവലപ്പ്മെന്റ്‌ കോര്‍പറേഷന്റെ നിയന്ത്രണത്തില്‍ സര്‍വീസ്‌ നടത്തുന്ന കപ്പലുകളിലെ 90 ഓളം ഓഫീസര്‍മാരാണ്‌ വേതന വര്‍ധനവും തൊഴില്‍സ്ഥിരതയും ആവശ്യപ്പെട്ട്‌ ഇന്നലെ രാവിലെ മുതല്‍ പണിമുടക്കുന്നത്‌. കൊച്ചിയില്‍ നിന്ന്‌ ഇന്നലെ വൈകീട്ട്‌ 5 മണിക്ക്‌ പുറപ്പെടേണ്ടിയുന്ന എം വി കവറത്തിയിലെ ഒമ്പത്‌ ഓഫീസര്‍മാര്‍ പണിമുടക്കി കപ്പലില്‍ നിന്നിറങ്ങിപ്പോയി. ഇതോടെ കപ്പലിലുണ്ടായിരുന്ന 750 ഓളം യാത്രക്കാര്‍ മണിക്കൂറുകളോളം കൊച്ചി തുറമുഖത്ത്‌ കുടുങ്ങി. പിന്നീട്‌ അടിയന്തരമായി എട്ട്‌ ഓഫീസര്‍മാരെ പുതുതായി ജോലിക്കെടുത്ത്‌ രാത്രി എട്ടു മണിയോടെ കപ്പല്‍ കൊച്ചി തുറമുഖത്ത്‌ നിന്ന്‌ യാത്രയായി.

ലക്ഷദ്വീപില്‍ നിന്ന്‌ കൊച്ചിയിലെക്കും രാജ്യത്തെ മറ്റ്‌ തുറമുഖങ്ങളിലേക്കുമുള്ള കപ്പല്‍ ഗതാഗതം സമരത്തെ തുടര്‍ന്ന്‌ സ്തംഭിച്ചിരിക്കയാണ്‌. സമരം ചെയ്യുന്ന ഓഫീസര്‍മാരെ പിരിച്ചു വിട്ട്‌ പുതിയ ഓഫീസര്‍മാരെ വെച്ച്‌ സര്‍വീസ്‌ പുരനാരംഭിക്കാനുള്ള നീക്കത്തിലാണ്‌ ലക്ഷദ്വീപ്‌ ഭരണകൂടവും ലക്ഷദ്വീപ്‌ ഡെവലപ്മെന്റ്‌ കോര്‍പറേഷനും. ഇതിന്റെ ഭാഗമായി കപ്പല്‍ ഗതാഗതം അവശ്യ സര്‍വീസായി ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്‌.

യാത്രാകപ്പലുകളിലെ ഓഫീസര്‍മാരുടെ സേവനം ലക്ഷദ്വീപ്‌ ഡെവലപ്മെന്റ്‌ കോര്‍പറേഷന്‍ ഔട്ട്സോഴ്സ്‌ ചെയ്തിരിക്കയാണ.്‌ ടെണ്ടര്‍ വിളിച്ച്‌ നാല്‌ സ്വകാര്യ ഏജന്‍സികള്‍ക്കാണ്‌ ഓഫീസര്‍മാരെ സപ്ലൈ ചെയ്യാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്‌. ഇവര്‍ക്കുള്ള പ്രതിഫലം എല്‍ ഡി സി എല്‍ മാസം തോറും ഏജന്‍സികള്‍ക്കാണ്‌ നല്‍കുക. ഇത്തരത്തില്‍ ജോലിക്ക്‌ നിയോഗിക്കപ്പെട്ടവരാണ്‌ ജോലി സ്ഥിരപ്പെടുത്തണമെന്നും വേതനം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ സമരംചെയ്യുന്നത്‌. എന്നാല്‍ ഇവര്‍ ലക്ഷദ്വീപ്‌ അഡിമിനിസ്ട്രേഷനോ ലക്ഷദ്വീപ്‌ ഡെവലപ്മെന്റ്‌ കോര്‍പറേഷനോ നിയമിച്ച ജീവനക്കാരല്ലാത്തതിനാല്‍ വേതനത്തിന്റെ കാര്യത്തിലടക്കം ഒന്നും ചെയ്യാനില്ലെന്നാണ്‌ അധികൃതരുടെ നിലപാട്‌. ടെണ്ടറില്‍ കുറഞ്ഞ തുക ക്വാട്ട്‌ ചെയ്യുന്ന കമ്പനിക്കാണ്‌ ഓഫീസര്‍മാരെ സപ്ലൈ ചെയ്യാനുള്ള കരാര്‍ ലഭിക്കുന്നതെന്നതിനാല്‍ ഇവരുടെ ശമ്പളം തീര്‍ത്തും അപര്യാപ്തമാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലക്ഷദ്വീപിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്താണ്‌ കപ്പല്‍ സര്‍വീസിനുള്ള സ്റ്റാഫിന്റെ നിയമന ചുമതല ഷിപ്പിംഗ്‌ മന്ത്രാലയം ലക്ഷദ്വീപ്‌ ഭരണകൂടത്തിന്‌ നല്‍കിയിക്കുന്നത്‌. ഘട്ടം ഘട്ടമായി നേരിട്ട്‌ നിയമനം നടത്താന്‍ തന്നെയാണ്‌ കേന്ദ്രത്തില്‍ നിന്ന്‌ നിര്‍ദേശമുള്ളതെങ്കിലും യോഗ്യതയുള്ള ആളുകളുടെ കുറവു മൂലം എല്‍ ഡി സി എല്‍ ഇവരുടെ സേവനം ഔട്ട്‌ സോഴ്സ്‌ ചെയ്യുകയായിരുന്നു. എന്തായാലും മറ്റ്‌ ഏജന്‍സികള്‍ക്ക്‌ കീഴില്‍ റിക്രൂട്ട്‌ ചെയ്യപ്പെട്ടവരെ സ്ഥിരപ്പെടുത്തുന്ന പ്രശ്നമില്ലെന്നാണ്‌ ഷിംപ്പിംഗ്‌ മന്ത്രാലയത്തിന്റെയും നിലപാട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

പുതിയ വാര്‍ത്തകള്‍

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.