Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പാവൂരില്‍ കഞ്ചാവ്‌ വില്‍പ്പന പൊടിപൊടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2012, 09:37 pm IST
in Ernakulam

പെരുമ്പാവൂര്‍: ഓണത്തിരക്കേറിയതോടെ പെരുമ്പാവൂര്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവിന്റെയും മറ്റ്‌ നിരോധിത ലഹരിപദാര്‍ത്ഥങ്ങളുടെയും വില്‍പ്പന പൊടിപൊടിക്കുന്നു. വിവിധ ലഹരി വില്‍പ്പന കേസുകളില്‍ പിടിക്കപ്പെട്ടിട്ടുള്ളവരും ശിക്ഷ അനുഭവിച്ചിട്ടുള്ളവരും പെരുമ്പാവൂരില്‍ ധാരാളമുണ്ട്‌. ഇവരാണ്‌ തിരക്കിന്റെ മറപിടിച്ച്‌ അധികൃതരുടെ കണ്ണ്‌ വെട്ടിച്ച്‌ വില്‍പ്പന സജീവമാക്കുന്നത്‌. പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികളാണ്‌ ഇത്തരം ലഹരിവസ്തുക്കള്‍ അമിതമായി ഉപയോഗിച്ചുവരുന്നത്‌. ഇത്തരം തൊഴിലാളികളെ കേന്ദ്രീകരിച്ചാണ്‌ കഞ്ചാവിന്റെ വില്‍പ്പന പൊടിപൊടിക്കുന്നതും. പാന്‍മസാലകള്‍ അടക്കമുള്ള ലഹരി ഉല്‍പ്പന്നങ്ങള്‍ക്ക്‌ നിരോധനം നിലനില്‍ക്കുമ്പോഴാണ്‌ അധികൃതരെ നോക്കുകുത്തികളാക്കി പഴയ താപ്പാനകള്‍ കഞ്ചാവ്‌ പൊതികള്‍ കൈമാറുന്നത്‌.

ഇത്തരം വില്‍പ്പനക്കായി സ്കൂള്‍ വിദ്യാര്‍ത്ഥികളെയും ഇവര്‍ കരുവാക്കുന്നുണ്ടെന്നാണ്‌ പറയുന്നത്‌. വിദ്യാര്‍ത്ഥികളല്ലാത്ത കുട്ടികളെ സ്കൂള്‍ യൂണിഫോം പോലുള്ള ഷര്‍ട്ടും പാന്റ്സും ധരിപ്പിച്ചും കഞ്ചാവ്‌ വിതരണത്തിന്‌ ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്‌. ഇത്തരം കച്ചവടങ്ങള്‍ ഒരിക്കലും അധികൃതരുടെ ശ്രദ്ധയില്‍പ്പെടാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകളിലും സ്വകാര്യ ബസ്സ്റ്റാന്റ്‌ പരിസരത്തും വച്ചാണ്‌ ഇത്തരം കച്ചവടങ്ങള്‍ നടക്കുന്നതെന്നും ഇതിനാലാണ്‌ ഇവയൊന്നും അധികൃതരുടെ ശ്രദ്ധയിപ്പെട്ടാത്തതെന്നുമാണ്‌ പൊതുജനസംസാരം.

കഴിഞ്ഞദിവസം പെരുമ്പാവൂരില്‍ കാഞ്ഞിരക്കാട്‌ ഭാഗത്ത്‌ കാറില്‍ കറങ്ങിനടന്ന്‌ കഞ്ചാവ്‌ വില്‍പ്പന നടത്തിയ കുപ്രസിദ്ധ കഞ്ചാവ്‌ വില്‍പ്പനക്കാരനായ കളപ്പുരയ്‌ക്കല്‍ അഷ്‌റഫ്‌ എന്നയാളെ എക്സൈസ്‌ സംഘം അറസ്റ്റ്‌ ചെയ്തിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ഒരുകിലോയിലധികം വരുന്ന ഉണങ്ങിയ കഞ്ചാവും അധികൃതര്‍ക്ക്‌ ലഭിച്ചിരുന്നു. കഞ്ചാവ്‌ ഇടത്തരം പൊതികളിലാക്കിയാണ്‌ വില്‍പ്പന നടത്തിയിരുന്നത്‌. വല്ലത്ത്‌ വച്ച്‌ നിര്‍ത്താതെ പോയ ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന്‌ പരിശോധന നടത്തിയപ്പോള്‍ അതില്‍നിന്നും ഉദ്യോഗസ്ഥര്‍ക്ക്‌ കഞ്ചാവ്‌ ലഭിച്ചിരുന്നു. അങ്കമാലി സ്വദേശി മാര്‍ട്ടിനെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തിരുന്നു.

അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ളതിനാലാണ്‌ മറുനാട്ടില്‍നിന്നും കഞ്ചാവും മറ്റ്‌ ലഹരി ഉല്‍പ്പന്നങ്ങളുമായി ആളുകള്‍ പെരുമ്പാവൂരിലേക്ക്‌ വരുന്നത്‌. പെരുമ്പാവൂരില്‍ റെയ്ഡ്‌ ശക്തമാക്കണമെന്ന്‌ എക്സൈസ്‌ വകുപ്പ്‌ അധികൃതര്‍ക്ക്‌ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്‌. എന്നാല്‍ ഇത്തരത്തില്‍ യാദൃച്ഛികമായി ചിലരെ പിടിക്കുന്നതല്ലാതെ അനധികൃത ലഹരി വില്‍പ്പന തടയാന്‍ അധികൃതര്‍ക്ക്‌ കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്‌. ഓണത്തിരക്കേറിയതോടെ പെരുമ്പാവൂര്‍ പട്ടണത്തിലേക്കെത്തുന്ന ഇവര്‍ പലതരം മോഷണം, പിടിച്ചുപറി കേസുകളില്‍പ്പെട്ടവരാണെന്നും ഇത്തരം അനധികൃത ലഹരിവില്‍പ്പന തടയുവാന്‍ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

പുതിയ വാര്‍ത്തകള്‍

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.