Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊടുങ്കാറ്റും പേമാരിയും; കോടികളുടെ നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2012, 11:12 pm IST
in Kottayam

പൊന്‍കുന്നം/പാലാ/ ഈരാറ്റുപേട്ട: വെള്ളിയാഴ്ച വൈകിട്ട്‌ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും എലിക്കുളം, പൈക, ഉരുളികുന്നം, പള്ളിക്കത്തോട്‌, ചെങ്ങളം, നായിപ്ളാവ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപക നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണതിനെത്തുടര്‍ന്ന്‌ നിരവധി വീടുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചു. പ്രദേശമാകെ വൈദ്യുതിബന്ധം തകരാറിലായിരിക്കുകയാണ്‌. ഉരുളികുന്നം, കോയിപൂവനാനിക്കല്‍ ഷെയിസ്‌, ഈഴക്കുന്നേല്‍ മാത്തുക്കുട്ടി, പൈക ആരാധനമഠം എന്നിവരുടെ റബര്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. ഉരുളികുന്നം മണ്ണൂറ്‍ പീതാംമ്പരണ്റ്റെ വീടിണ്റ്റെ മേല്‍ക്കൂര കാറ്റില്‍ നശിച്ചു. മൈലക്കല്‍ കുഞ്ഞ്‌, നാലാനിയില്‍ സജി, ബിനു, വട്ടത്താനം കൂട്ടുങ്കല്‍ ദീപു എന്നിവരുടെ വീടുകള്‍ക്ക്‌ മുകളില്‍ മരം വീണ്‌ നാശനഷ്ടം ഉണ്ടായി. പൈക ഇടമറികില്‍ ജോസ്‌, മൈക്കിള്‍ എന്നിവരുടെ കടകളുടെ ഓടുകള്‍ കാറ്റില്‍പറന്നു. പൈക ടൗണ്‍ മേഖലയിലും വന്‍കൃഷിനാശം ഉണ്ടായിട്ടുണ്ട്‌. പൈക തീയേറ്റര്‍പടി-പുന്നോലിക്കുന്ന്‌ റോഡില്‍ മരംവീണ്‌ വൈദ്യുതിലൈന്‍ പൊട്ടിവീണു. പൈക ചെങ്ങളം റോഡില്‍ മരങ്ങള്‍ വീണ്‌ ഗതാഗതതടസ്സം ഉണ്ടായി. താഷ്ക്കറ്റ്‌-കുറ്റിപ്പുറം റോഡിലും മരങ്ങള്‍ വീണതിനെ തുടര്‍ന്ന്‌ ഗതാഗതം തടസ്സപ്പെട്ടു. പള്ളിക്കത്തോട്‌ കുറുകുടി കാവുങ്കല്‍ സതീശണ്റ്റെ വീടിണ്റ്റെ മുകളില്‍ മരം ഒടിഞ്ഞ്‌ വീണ്‌ കേടുപാടുകള്‍ സംഭവിച്ചു. പഞ്ചായത്തിലെ നരവധി പ്രദേശങ്ങളില്‍ മരം വീണ്‌ വീടുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിക്കുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തു. എലിക്കുളം പഞ്ചായത്തില്‍ പള്ളത്തുതകിടിയില്‍ കൃഷ്ണന്‍നായര്‍, പള്ളത്ത്‌ രാജീവ്‌ എന്നിവരുടെ റബര്‍ മരങ്ങളും ഒടിഞ്ഞുവീണു. കൂരാലി പുതുപ്പിള്ളാട്ട്‌ മോഹണ്റ്റെ പുരയിടത്തിലെ കപ്പ, വാഴ തുടങ്ങിയ കാര്‍ഷിക വിളകളും നശിച്ചു. കപ്പിലുമാക്കല്‍ ബാബു, ടോമി എന്നിവരുടെ കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്‌. പാലാ-പൊന്‍കുന്നം റോഡില്‍ നിരവധി സ്ഥലത്ത്‌ മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന്‌ ഒന്നരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കാഞ്ഞിരപ്പള്ളിയില്‍നിന്നും അഗ്നിശമനസേന എത്തിയാണ്‌ മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്‌. വാഴൂറ്‍ പഞ്ചായത്തിലും വ്യാപക നാശനഷ്ടം ഉണ്ടായി. പലയിടത്തും നിരവധി വീടുകളും കൃഷികളും നശിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. വൈദ്യുതി ലൈനുകളിലേക്ക്‌ മരങ്ങള്‍ മറിഞ്ഞ്‌ വീണതിനെത്തുടര്‍ന്ന്‌ വൈദ്യുതി ലൈന്‍ പൊട്ടിയും തൂണുകള്‍ ഒടിഞ്ഞും വൈദ്യുതി പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്‌. വൈദ്യുതിബന്ധം പുനസ്ഥാപിക്കുവാന്‍ ദിവസങ്ങള്‍ വേണ്ടിവരും. ഇന്നലെ വൈകുന്നേരം നാല്‌ മണിയോടെയാണ്‌ ശക്തമായ ഇടിയോടും മിന്നലോടുംകൂടി മഴ പെയ്തത്‌. രണ്ടു മണിക്കൂറോളം മഴ നീണ്ടു. ഇന്നലെ വൈകിട്ട്‌ ഉണ്ടായ ശക്തമായ കാറ്റിലും ഇടിമിന്നലിലും മീനച്ചില്‍ താലൂക്കിണ്റ്റെ വിവിധ ഭാഗങ്ങളില്‍ വാന്‍ നാശമുണ്ടായി. അമ്പതോളം വീടുകള്‍ തകര്‍ന്നു. റബര്‍തോട്ടം ഉള്‍പ്പെടെ നിരവധി കൃഷിയിടങ്ങള്‍ക്ക്‌ നാശമുണ്ടായി. റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പൂവത്തോട്‌, മീനച്ചില്‍, ഇടമറ്റം, വിളക്കുമാടം, പൈക, രാമപുരം, നീറന്താനം, കൊണ്ടൂറ്‍, പാലാ എന്നീ ഭാഗങ്ങളിലാണ്‌ ഏറെ നാശനഷ്ടമുണ്ടായത്‌. പൂവത്തോട്‌ വണ്ടാനത്ത്‌ ബാലകൃഷ്ണന്‍, ചീങ്കല്ലേല്‍ വര്‍ഗീസ്‌, കിഴക്കേ ചിലമ്പന്‍കുന്നേല്‍ തങ്കമ്മ, എന്നിവരുടെ വീടുകള്‍ക്ക്‌ കാറ്റില്‍ സാരമായ നാശനഷ്ടം സംഭവിച്ചു. മീനച്ചില്‍ വടക്കെ കാവിണ്റ്റെ മുന്നില്‍ നിന്നിരുന്ന പാലമരം വീണ്‌ ആനക്കൊട്ടില്‍ തകര്‍ന്നു. രാമപുരം, നീറന്താനം ഇലവുങ്കല്‍ കേശവണ്റ്റെ തൊഴുത്തിനു മുകളില്‍ പന മറിഞ്ഞു വീണ്‌ പശു ചത്തു. പാലാ തുരുത്തേല്‍ ഷൂമാര്‍ട്ട്‌ ഉടമ ജോര്‍ജിണ്റ്റെ പാറത്തോടുള്ള വീടിണ്റ്റെ രണ്ടാം നില ഇടിമിന്നലേറ്റ്‌ തകര്‍ന്നു. വീട്ടുപകരണങ്ങള്‍ക്കും നാശം സംഭവിച്ചു. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വാന്‍ ദുരന്തം ഒഴിവായി. ഇടിമിന്നലിണ്റ്റെ ആഘാതത്തില്‍ ഇടപ്പാടി ഈറ്റയ്‌ക്കല്‍ എയ്ഞ്ചല്‍(൨൫)നെ പാലാ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ കാറ്റില്‍ മരം മറിഞ്ഞു വീണ്‌ പാലാ-ഈരാറ്റുപേട്ട, ഭരണങ്ങാനം-പൂവത്തോട്‌-തിടനാട്‌, ഭരണങ്ങാനം-ഇടമറ്റം-പൈക റോഡുകളില്‍ ഗതാഗതം നിലച്ചു. നാശനഷ്ടങ്ങളുടെ കണക്കുകള്‍ സേഖരിച്ചു വരുന്നതേയുള്ളൂവെന്നും വിവരങ്ങള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ലെന്നും മീനച്ചില്‍ തഹസീല്‍ദാര്‍ പറഞ്ഞു. കനത്ത കാറ്റില്‍ ഈരാറ്റുപേട്ട മേഖലയില്‍ നൂറോളം വീടുകള്‍ ഭാഗീകമായി തകര്‍ന്നു. വിവിധ പഞ്ചായത്തുകളിലായി ആയിരക്കണക്കിന്‌ റബര്‍ മരങ്ങള്‍ക്ക്‌ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്‌. തിടനാട്‌ പഞ്ചായത്തില്‍ വ്യാപകമായും, തലപ്പലം, ഈരാറ്റുപേട്ട പഞ്ചായത്തുകളില്‍ ഭാഗീകമായും കൃഷിനാശം ഉണ്ടായി. പൂഞ്ഞാര്‍ കല്ലുപുരയ്‌ക്കല്‍ ജോസ്‌ ഇടിമിന്നലില്‍ പരിക്കേറ്റു. തിടനാട്‌ പഞ്ചായത്തില്‍ വാരിയാനി്ക്കാട്‌ തുണ്ടത്തില്‍ ശശി, വെട്ടുവയലില്‍ അന്തോണി, മണല്‍മറ്റം ജോയി, പൂവത്തോലി കുഞ്ഞൂഞ്ഞ്‌, രാജു പ്ളാശനാല്‍, വേലമ്പറമ്പില്‍ ആണ്റ്റണി, പള്ളിത്താഴെ രാജു എന്നിവരുടെ വീടുകളാണ്‌ തകര്‍ന്നത്‌. പ്ളാശനാല്‍ കണിയാംകുന്നേല്‍ ബേബിച്ചന്‍, കാരുപറമ്പില്‍ ബേബി, നെയ്യുവേലില്‍ ജോസ്‌, താളനാനിക്കല്‍ സജി, എന്നിവരുടെ റബര്‍തോട്ടം കാറ്റില്‍ നശിച്ചു. പ്ളാശനാല്‍ പുതുക്കുളങ്ങര ബെന്നിയുടെ കാര്‍ മരം വീണ്‌ തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകള്‍ മരംവീണ്‌ തകര്‍ന്നു. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.