Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുരീക്കാട്‌ സ്റ്റേഷന്‍ ഇനി ചോറ്റാനിക്കര റോഡ്‌

Janmabhumi Online by Janmabhumi Online
Apr 15, 2012, 10:40 pm IST
in Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

ചോറ്റാനിക്കര: റെയില്‍വെ ഹാള്‍ട്ട്‌ സ്റ്റേഷനിലെ ടിക്കറ്റ്‌ ഏജന്റ്‌ വി.ജി.രാജേശ്വരിയുടെ നീണ്ട പതിനാറു വര്‍ഷത്തെ നിരന്തരമായ അപേക്ഷകള്‍ അനുവദിച്ച്‌ കുരീക്കാട്‌ റെയില്‍വേസ്റ്റേഷന്റെ നാമധേയം ചോറ്റാനിക്കര റോഡ്‌ എന്ന്‌ മാറ്റി സതേണ്‍ റെയില്‍വേ ഉത്തരവായി. 1981 മുതല്‍ കുരീക്കാട്‌ സ്റ്റേഷനിലെ ടിക്കറ്റ്‌ ഏജന്റായി പ്രവര്‍ത്തിക്കുന്ന രാജേശ്വരി 1996 ലാണ്‌ റെയില്‍വേ സ്റ്റേഷന്റെ നാമം മാറ്റാന്‍ നടപടികളെടുക്കണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന സി.വി.ഔസേപ്പ്‌ മുഖാന്തരം നാട്ടുകാരുടെയും പാസഞ്ചേഴ്സ്‌ അസോസിയേഷന്റെയും നിവേദനം റെയില്‍വേ ബോര്‍ഡിന്‌ നല്‍കിയത്‌. നാടിന്റെ വികസനവും ചോറ്റാനിക്കര ക്ഷേത്ര നഗരത്തിന്റെ പ്രധാന്യവും, ശബരിമല തീര്‍ത്ഥാടന സമയത്തുണ്ടാകുന്ന തിരക്കും കണക്കിലെടുത്ത്‌ ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ചോറ്റാനിക്കര ക്ഷേത്രത്തിന്‌ കേവലം ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള റെയില്‍വേ സ്റ്റേഷന്‌ ചോറ്റാനിക്കര റോഡ്‌ എന്ന്‌ പേരുനല്‍കണം എന്നായിരുന്നു ആവശ്യം. നാട്ടുകാരുടെ ശ്രമഫലമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്തും ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തും ഇതിനനുകൂലമായി 1996ല്‍ തന്നെ പ്രമേയങ്ങള്‍ പാസ്സാക്കി. തുടര്‍ന്ന്‌ എറണാകുളം ജില്ലാ കളക്ടറെ സമീപിച്ചു. 1998 നവമ്പര്‍ മാസം പേരുമാറ്റത്തിനനുകൂലമായി സംസ്ഥാന സര്‍ക്കാരിന്റെ ഗതാഗതവകുപ്പു സെക്രട്ടറിക്ക്‌ ജില്ലാ കളക്ടര്‍ ശുപാര്‍ശ നല്‍കി. എട്ടുവര്‍ഷത്തോളം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യമായ നടപടികള്‍ ഉണ്ടാകാതെ ചുവപ്പുനാടയില്‍ കുടുങ്ങി കിടന്നു. ഇതിനിടെ നാട്ടുകാരും കുരീക്കാട്‌ റെയില്‍വേ യൂസേഴ്സ്‌ അസോസിയേഷനും നിരന്തരം നിവേദനങ്ങള്‍ അയച്ചു കൊണ്ടിരുന്നു. ഒടുവില്‍ 2005 സെപ്റ്റംബര്‍ മാസം കേരള സര്‍ക്കാര്‍ പേരുമാറ്റിക്കൊണ്ട്‌ ഗസറ്റ്‌ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിനിടെ ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റായിരുന്ന ഷാജി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരായിരുന്ന പി.സി.തോമസും ഒ.രാജഗോപാലും, ജോസ്‌ കെ.മാണി എംപിയും കേന്ദ്രമന്ത്രാലയത്തിലും റെയില്‍വെ അധികൃതരിലും രാജേശ്വരിയുടെയും റെയില്‍വേ യാത്രക്കാരുടെയും ന്യായമായ ആവശ്യം അംഗീകരിക്കണമെന്നാവശ്യപ്പെട്ട്‌ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ചോറ്റാനിക്കര പഞ്ചായത്ത്‌, ഉദയം പേരൂര്‍ പഞ്ചായത്ത്‌, ജില്ലാ പഞ്ചായത്ത്‌ അധികൃതരുടെയും, എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും, സംസ്ഥാന സര്‍ക്കാരിന്റെയും സഹായത്തിന്റെ ഫലമായി ഈ വര്‍ഷം ജനുവരി 17ന്‌ ചോറ്റാനിക്കര റോഡ്‌ എന്നു പുനര്‍നാമകരണം ചെയ്യാന്‍ സതേണ്‍ റെയില്‍വെ ഡിവിഷണല്‍ ഓഫീസ്‌ ഉത്തരവായതിനാല്‍ റെയിവേ സ്റ്റേഷനിലെ നാലു ബോര്‍ഡുകളും പുതിയ നാമത്തിലാക്കി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാനിറ്ററി പാഡിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ; കോൺഗ്രസ് ഇത്രയും തരംതാഴരുതെന്ന് വിമർശനം : വിവാദമായതോടെ രാഹുലിന് പകരം പ്രിയങ്കയുടെ ചിത്രം പതിക്കാൻ ശ്രമം

Kerala

വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുകയും ഫോണുകള്‍ കവരുകയുംചെയ്ത പ്രതി ബംഗളൂരുവില്‍ പിടിയിലായി

ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്
India

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണ്- പാകിസ്ഥാനും ചൈനയും തുര്‍ക്കിയും: ഇന്ത്യന്‍ കരസേന ഉപമേധാവി രാഹുല്‍ ആര്‍. സിങ്ങ്

India

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

Kerala

ഗോത്രവിഭാഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പിഎം ജന്‍മന്‍ പദ്ധതിക്കായി പരിശീലനം സംഘടിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സംവിധായകന്‍ രഞ്ജിത്തിനെതിരായ പ്രകൃതിവിരുദ്ധ ലൈംഗികപീഡന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി

കാസര്‍കോട്ട് യുവവൈദികന്‍ കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്തു, മരണകാരണം ദുരൂഹം

മന്ത്രിമാര്‍ക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല, ആരോഗ്യമന്ത്രി രാജിവയ്‌ക്കില്ല: എം വി ഗോവിന്ദന്‍

ആലപ്പുഴയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന് അജ്ഞാതന്‍ തീയിട്ടു

ലമി ജി നായര്‍ ആകാശവാണി തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളുടെ വാര്‍ത്താവിഭാഗം മേധാവി

പാലക്കാട് അച്ഛനും മകനും മരിച്ച നിലയില്‍, അമ്മ 2 മാസം മുമ്പ് ജീവനൊടുക്കി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ വി.എന്‍ വാസവന്‌റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സൊഹ്റാന്‍ മംദാനി അമ്മ മീരാനായരോടും പിതാവ് മഹ്മൂദ് മംദാനിയ്ക്കും ഒപ്പം (വലത്ത്)

കട്ട കമ്മ്യൂണിസ്റ്റ്; വരുന്നത് 17 കോടി രൂപയുടെ വീട്ടില്‍ നിന്ന് ; മാതാപിതാക്കള്‍ക്ക് സ്വത്ത് 84 കോടി; സൊഹ്റാന്‍ മംദാനി വ്യാജകമ്മ്യൂണിസ്റ്റോ?

‘രജിസ്ട്രാര്‍’ അനില്‍ കുമാറിന്റെ പ്രിന്‍സിപ്പല്‍ പദവിയും റദ്ദായേക്കും; അന്വേഷണം വന്നേക്കും

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീപിടിത്തം, ഇനിയും ആളികത്തിയാല്‍ കപ്പലിന്റെ സുരക്ഷയെ ബാധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies