Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റവന്യു പൊതുമരാമത്ത്‌ വിഭാഗങ്ങളുടെ തര്‍ക്കം: 6കോടിയുടെ നഗരവല്‍ക്കരണ പദ്ധതി അവതാളത്തില്‍

Janmabhumi Online by Janmabhumi Online
Apr 12, 2012, 11:13 pm IST
in Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

മൂവാറ്റുപുഴ: നഗരവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നതിന്‌ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ട റവന്യു പൊതുമരാമത്ത്‌ വിഭാഗങ്ങളുടെ തര്‍ക്കം പദ്ധതിക്ക്‌ കാലതാമസം നേരിടുന്നതായി നഗരസഭ ചെയര്‍മാന്‍.

ജോസഫ്‌ വാഴയ്‌ക്കന്‍ എം എല്‍ എ മുന്‍കൈ എടുത്ത്‌ സര്‍ക്കാരില്‍ നിന്നും 6കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. നഗരത്തിലെ ട്രാഫിക്‌ പരിഷ്കാരത്തിന്റെ ഭാഗമായുള്ള റോഡ്‌ വീതികൂട്ടല്‍, നിര്‍മ്മിക്കല്‍, ബൈപാസ്‌ നവീകരണം, പാര്‍ക്കിംങ്ങ്‌ ഏരിയകള്‍ ഉണ്ടാക്കുക തുടങ്ങി നിരവധി പദ്ധതികളാണ്‌ നഗരവല്‍ക്കരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്‌.

ഇതിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി റവന്യുവകുപ്പിലെ സര്‍വ്വെ വിഭാഗം നല്‍കുന്ന സ്കെച്ചും പ്ലാനും അനുസരിച്ച്‌ പുറമ്പോക്കുകള്‍ കണ്ടെത്തി കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടിയടക്കം പൊതുമരാമത്തിന്റെ റോഡ്സ്‌ വിഭാഗമാണ്‌ നടപ്പിലാക്കേണ്ടത്‌. എന്നാല്‍ ഇതുവരെയും ഇത്‌ പൂര്‍ത്തീകരിക്കുവാന്‍ സര്‍വ്വെ വിഭാഗത്തിന്‌ കഴിഞ്ഞിട്ടില്ലെന്ന്‌ ചൂണ്ടികാട്ടി പൊതുമരാമത്തിന്റെ ജോലി മരവിപ്പിച്ചിരിക്കുകയാണ്‌.

നഗരത്തിലെ ഗതാഗത കുരുക്ക്‌ പരിഹരിക്കുന്നതിനുള്ള ഇ ഇ സി മാര്‍ക്കറ്റ്‌ വഴിയുള്ള വണ്‍വെ സംവിധാനം കൊണ്ടുവരേണ്ടതുണ്ട്‌. ഇത്‌ കടന്ന്‌ പോകുന്ന കൊച്ചി മധുര റോഡുമായി ബന്ധിപ്പിക്കുന്ന കീച്ചേരിപ്പടിയുടെ വികസനം ഇതുവരെയും നടപ്പാക്കിയിട്ടില്ല. ഇവിടെ കുപ്പികഴുത്തിന്‌ സമാനമാണ്‌ റോഡ്‌. ഇവിടേക്ക്‌ എത്തിച്ചേരുന്ന ഇ ഇ സി റോഡാവട്ടെ ആറ്‌ മാസം മുമ്പ്‌ ടാര്‍ ചെയ്തുവെങ്കിലും പൊട്ടി പൊളിഞ്ഞു. കീച്ചേരിപ്പടി വികസനം നടപ്പിലാക്കുവാന്‍ ഫണ്ടില്ലെന്നാണ്‌ പൊതുമരാമത്തിന്റെ വിവരണം.

ഇതുകൂടാതെ നഗരവികസനത്തിന്റെ ഭാഗമായി കിഴക്കേക്കര അടൂപ്പറമ്പ്‌ റോഡ്‌ വീതി കൂട്ടണമെങ്കില്‍ പുറമ്പോക്ക്‌ കൈയ്യേറിയവരെ ഒഴിപ്പിക്കേണ്ടതുണ്ട്‌. ഇതിന്റെ സ്കെച്ചും പ്ലാനും ലഭിച്ചുവെങ്കിലും അതില്‍ വ്യക്തതയില്ലാത്തതും പ്രദേശത്തുകാരുടെ എതിര്‍പ്പും മൂലം ഫയല്‍ റവന്യുവകുപ്പിന്‌ തന്നെ തിരിച്ചയച്ചിരിക്കുകയുമാണ്‌.

വെള്ളൂര്‍ക്കുന്നം മുതല്‍ പി ഒ ജംഗ്ഷന്‍ വരെയുള്ള റോഡ്‌ വികസനവും വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ മുടങ്ങിയിരിക്കുകയാണ്‌. എന്നാല്‍ ഇതിനെല്ലാം പരിഹാരം കണ്ടെത്തി കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതിക്ക്‌ തുടക്കം കുറിക്കാന്‍ നഗരസഭ ചെയര്‍മാന്‍ മുന്‍കൈ എടുത്തുവെങ്കിലും രണ്ട്‌ വകുപ്പുകളുടെയും മെല്ലെപോക്കുമൂലം ഒന്നും സാധിച്ചില്ല. ഒരു മാസം കൂടി കഴിയുന്നതോടെ കാലവര്‍ഷം ആരംഭിക്കുമെന്നതിനാല്‍ പദ്ധതി വീണ്ടും നീണ്ടുപോകുമെന്ന അവസ്ഥയിലുമാണ്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അച്ഛന് ലഭിച്ച അംഗീകാരം; മകളുടെ കുറിപ്പ് സാമൂഹ്യ മാധ്യമത്തിലും ശ്രദ്ധേയമാകുന്നു

Kerala

സി സദാനന്ദന്‍ മാസ്റ്റര്‍: സംഘപരിവാര്‍ രാഷ്‌ട്രീയത്തിലെ സൗമ്യമുഖം;സിപിഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി

World

ഗാസയിലെ ഹമാസ് ഭീകരരുടെ 250 ഒളിത്താവളങ്ങൾ നശിപ്പിച്ച് ഇസ്രായേൽ സൈന്യം : 28 പേർ കൊല്ലപ്പെട്ടു

Kerala

സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

India

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന് വീണ്ടും യുനെസ്‌കോ അംഗീകാരം

പുതിയ വാര്‍ത്തകള്‍

ചെന്നൈയിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോഗികളിൽ തീ പടരുന്നു, ട്രെയിനുകൾ റദ്ദാക്കി

ഷാങ്ഹായ് സമ്മേളനം: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ചൈനയിലേക്ക്; പങ്കെടുക്കുന്നത് അഞ്ച് വര്‍ഷത്തിന് ശേഷം

ശത്രുരാജ്യങ്ങളുടെ ചങ്കിടിപ്പ് ഇനി കൂടും…. അസ്ത്ര മിസൈല്‍ പരീക്ഷണം വിജയം

കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരർ വീണ്ടും കൊലക്കത്തിയുമായിറങ്ങി ; സ്ത്രീകൾ ഉൾപ്പെടെ 66 പേരെ വെട്ടിക്കൊലപ്പെടുത്തി

ഉത്തരകൊറിയയ്‌ക്കെതിരെ സൈനിക സഖ്യം രൂപീകരിച്ചാൽ പ്രതിരോധിക്കും ; യുഎസിനും ദക്ഷിണ കൊറിയയ്‌ക്കും മുന്നറിയിപ്പ് നൽകി റഷ്യ

സൗത്ത് കാലിഫോർണിയയിൽ കുടിയേറ്റക്കാർ ഒളിച്ചിരുന്നത് കഞ്ചാവ് പാടങ്ങളിൽ ; പോലീസ് റെയ്ഡിൽ ഒരാൾ കൊല്ലപ്പെട്ടു , 200 പേർ അറസ്റ്റിൽ

പലസ്തീൻ ആക്ഷൻ എന്ന ഭീകര സംഘടനയെ പിന്തുണച്ച് ബ്രിട്ടനിലുടനീളം പ്രകടനങ്ങൾ ; ലണ്ടനിൽ 42 പേർ അറസ്റ്റിലായി

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

വിഷക്കൂണുകളും ഭക്ഷ്യയോഗ്യമായ കൂണുകളും എങ്ങനെ തിരിച്ചറിയാം?

മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ മാലപ്പടക്കം എറിഞ്ഞു: സിപിഎം പ്രവർത്തകനായ അഷ്റഫ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies