Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്‌ പാര്‍ലമെന്റിലേക്ക്‌ ഭീകരരുടെ മാര്‍ച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2012, 08:32 pm IST
in World

ഇസ്ലാമാബാദ്‌: പാക്കിസ്ഥാന്‍ പാര്‍ലമെന്റിലേക്ക്‌ ഭീകരവാവദസംഘടനകള്‍ വന്‍ റാലി നടത്തി. ആയിരത്തോളം പേരാണ്‌ റാലിയില്‍ പങ്കെടുത്തത്‌. പാക്‌ ഭരണകൂടവും നാറ്റോ സേനയും തമ്മിലുള്ള സഹകരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ്‌ റാലി നടത്തിയത്‌. അഫ്ഗാനിലെ നാറ്റോ സേനക്ക്‌ യുഎസ്‌ അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കുന്നത്‌ അഫ്ഗാന്‍ പാതയിലൂടെയാണ്‌. എന്നാല്‍ പാത തുറന്നുകൊടുക്കുന്നതിനെതിരെ പാക്കിസ്ഥാനിലെ ഭീകരസംഘടനകള്‍ രംഗത്തുവന്നിരിക്കുകയാണ്‌. അഫ്ഗാന്‍ പാത യുഎസിന്‌ തുറന്നുകൊടുക്കുകയാണെങ്കില്‍ ശക്തമായ ആക്രമണം ആരംഭിക്കുമെന്ന്‌ പാക്‌ താലിബാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അഫ്ഗാന്‍ പാത തുറന്നുകൊടുക്കുകയാണെങ്കില്‍ നിരപരാധികളുടെ ജീവന്‍ പൊലിയുന്നത്‌ കാണേണ്ടിവരുമെന്ന്‌ ലഷ്കര്‍ ഇ തൊയ്ബ തലവന്‍ ഹാഫിസ്‌ മുഹമ്മദ്‌ സയിദ്‌ ഇന്നലെ മുന്നറിയിപ്പ്‌ നല്‍കി. നാറ്റോ സേനക്കായി അഫ്ഗാന്‍ പാത തുറന്നുകൊടുക്കുവാന്‍ പാക്‌ ജനത അനുവദിക്കില്ലെന്നും സയിദ്‌ മുന്നറിയിപ്പ്‌ നല്‍കി. പാക്കിസ്ഥാന്‍ നേതാക്കളോ കരസേനാ മേധാവി ജനറല്‍ അഷ്ഫഖ്‌ പര്‍വേസ്‌ കയാനി ഉള്‍പ്പെടെയുള്ളവര്‍ രാജതാല്‍പര്യം സംരക്ഷിക്കാത്തപക്ഷം രാജിവെക്കണമെന്നും സയിദ്‌ ആവശ്യപ്പെട്ടു. ഡെഫാ-ഇ-പാക്കിസ്ഥാന്‍ കൗണ്‍സിലില്‍ ഉള്‍പ്പെട്ട ആയിരക്കണക്കിന്‌ പ്രതിഷേധകര്‍ ഇസ്ലാമബാദിലും മറ്റ്‌ പ്രദേശങ്ങളിലും റാലി നടത്തിയിരുന്നു. കറുപ്പും വെളുപ്പും നിറഞ്ഞ കൊടികളുമേന്തിയായിരുന്നു റാലി. അമേരിക്കന്‍ ഭരണകൂടവുമായി പാക്‌ സര്‍ക്കാരിനുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്നും ചിലര്‍ പ്ലക്കാര്‍ഡില്‍ എഴുതിയിട്ടുണ്ടായിരുന്നു. ഡെഫാ-ഇ-പാക്കിസ്ഥാന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മൗലാനാ സാമി-ഉള്‍-ഹഖ്‌, മുന്‍ ഇന്റര്‍ സര്‍വീസ്‌ ഇന്റലിജന്‍സ്‌ ചീഫ്‌ ഹമീദ്‌ ഗുള്‍, പാക്കിസ്ഥാന്‍ മുസ്ലീംലീഗ്‌ സിയാ നേതാവ്‌ ഇജാസ്‌ ഉള്‍ ഹഖ്‌ തുടങ്ങിയ നേതാക്കളും റാലിയില്‍ പങ്കെടുത്തു.

നാറ്റോ സേനക്ക്‌ അഫ്ഗാന്‍ പാത തുറന്നുകൊടുത്താല്‍ പാക്‌ സര്‍ക്കാര്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന്‌ സമി-ഉള്‍-ഹഖ്‌ മുന്നറിയിപ്പ്‌ നല്‍കി. ഡെഫാ-ഇ-പാക്കിസ്ഥാന്‍ കൗണ്‍സിലാണ്‌ റാലി ആസൂത്രണം ചെയ്തത്‌. നവംബറില്‍ 24 പാക്‌ സൈനികര്‍ നാറ്റോ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനുശേഷം അഫ്ഗാന്‍ പാത അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ യുഎസ്‌-പാക്‌ ബന്ധം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പാത തുറക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. നിശ്ചിത നികുതി ഏര്‍പ്പെടുത്തിക്കൊണ്ട്‌ പാത തുറക്കാനാണ്‌ പാര്‍ലമെന്റില്‍ തീരുമാനമായത്‌. എന്നാല്‍ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ്‌ രാജ്യത്ത്‌ ഉയര്‍ന്നുവരുന്നത്‌. ഡെഫാ-ഇ-പാക്കിസ്ഥാന്‍ കൗണ്‍സില്‍ ഉള്‍പ്പെടെ 40 ഓളം സംഘടനകളാണ്‌ ഇന്നലെ നടന്ന പാര്‍ലമെന്റ്‌ റാലിയില്‍ പങ്കെടുത്തത്‌.

പാക്കിസ്ഥാനിലുടനീളം നടന്ന പ്രതിഷേധറാലികള്‍ പ്രധാനമായും ഉന്നംവെക്കുന്നത്‌. ഇന്ത്യയെയും അമേരിക്കയെയുമാണെന്നത്‌ മറ്റൊരു പ്രത്യേകതയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

India

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.