Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അന്വേഷണ വിവരങ്ങള്‍ വാര്‍ത്തയായി; സ്പെഷ്യല്‍ബ്രാഞ്ച്‌ മാധ്യമങ്ങള്‍ക്കു പിന്നാലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2012, 11:23 pm IST
in Kottayam

കോട്ടയം : പോലീസ്‌ രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തെന്നാരോപിച്ച്‌ സ്പെഷല്‍ ബ്രാഞ്ച്‌ അന്വേഷണം ആരംഭിച്ചു. കോട്ടയത്തു അടുത്തനാളില്‍ അരങ്ങേറിയ കൊലപാതക, കഞ്ചാവ്‌, മയക്കുമരുന്നു തുടങ്ങിയ കേസുകളുടെ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണു സ്പെഷല്‍ ബ്രാഞ്ച്‌ അന്വേഷണം ആരംഭിച്ചത്‌. ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദ്ദേശപ്രകാരം സ്പെഷല്‍ ബ്രാഞ്ച്‌ ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫാണ്‌ അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്‌. മാഫിയ, ഗുണ്ടാസംഘങ്ങളെ ഒതുക്കാനും കൊലപാതക കേസുകള്‍ അന്വേഷിക്കാനും ജില്ലാ പോലീസ്ചീഫ്‌ രൂപീകരിച്ച സ്പെഷല്‍ സ്ക്വാഡ്‌ കഴിഞ്ഞ ദിവസംപിരിച്ചുവിട്ടിരുന്നു. ശനിയാഴ്ചയാണ്‌ സംഘത്തെ പിരിച്ചുവിട്ടുകൊണ്ടുള്ളവയര്‍ലസ്‌ സന്ദേശം ജില്ലാ പോലീസ്‌ ചീഫ്‌ സി. രാജഗോപാല്‍ ഇറങ്ങിയത്‌.കഴിഞ്ഞനാളില്‍ കോട്ടയത്തു അരങ്ങേറിയ കൊലപാതക കേസുകളുടെ വിവരങ്ങള്‍മാധ്യമങ്ങള്‍ക്കു നല്‍കിയെന്നാരോപിച്ചാണു സ്ക്വാഡ്‌ പിരിച്ചുവിട്ടതുംഇപ്പോള്‍ അന്വേഷണം ആരംഭിച്ചതും. നഗരങ്ങളിലും പരിസര പ്രദേശങ്ങളിലുംകൊലപാതകങ്ങള്‍ നടക്കുകയും കഞ്ചാവ്‌, മയക്കുമരുന്നു മാഫിയസജീവമാകുകയും ചെയ്തതോടെയാണ്‌ സ്ക്വാഡ്‌ രൂപീകരിച്ചത്‌. ഡിവൈഎസ്പി ജോണ്‍സണ്‍ജോസഫിണ്റ്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചു. വിവിധമാധ്യമപ്രവര്‍ത്തകരോട്‌ ഡിവൈഎസ്പിയും അന്വേഷണസംഘത്തിലെഉദ്യോഗസ്ഥരും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അതേസമയം നാഗമ്പടംകൊപ്പുഴക്കടവ്‌ ഇളപ്പുങ്കല്‍ തങ്കമ്മയെയും ചാലുകുന്ന്‌ തൈപ്പറമ്പില്‍സദാനന്ദനെയും കൊലപ്പെടുത്തിയവരെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയതു സ്പെഷല്‍ സ്ക്വാഡാണ്‌. കോട്ടയം നാഗമ്പടം കേന്ദ്രീകരിച്ചുള്ള വന്‍കഞ്ചാവ്‌ സംഘത്തെപിടികൂടിയതിനു പിന്നിലും സ്പെഷല്‍ സ്ക്വാഡായിരുന്നു. ഇവരുടെപ്രവര്‍ത്തനം ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതു ഒരുവിഭാഗം പോലീസ്‌ഉദ്യോഗസ്ഥരില്‍ അമര്‍ഷം ഉടലെടുത്തിരുന്നു. ഇതാണ്‌ സ്ക്വാഡ്പിരിച്ചുവിടാന്‍ കാരണമായതെന്നു പറയുന്നു. ജനശ്രദ്ധയാകര്‍ഷിക്കുന്ന വാര്‍ത്തകള്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ അനുമതിയോടുകൂടി മാത്രമേ മാധ്യമങ്ങള്‍ക്കു നല്‍കാവുവെന്ന കര്‍ശനനിര്‍ദേശം പോലീസിന്‌ നല്‍കിയിരുന്നു. ഇതു ധിക്കരിച്ചെന്നാരോപിച്ചു ഒരു വിഭാഗംരംഗത്തുവന്നതാണു സ്ക്വാഡ്‌ പിരിച്ചുവിടാന്‍ കാരണമെന്നു പറയുന്നു.അതേസമയം വാര്‍ത്തകള്‍ നല്‍കിയതു സ്പെഷല്‍ സ്ക്വാഡില്‍പ്പെട്ടവരല്ലെന്നുംപിന്നില്‍ മറ്റുള്ള പോലീസുകാര്‍ക്കു പങ്കുണ്ടൊയെന്നും അന്വേഷിക്കുന്നുണ്ട്‌.എക്സൈസിണ്റ്റെ പരിധിയില്‍ വരുന്ന പലകേസുകളും കഴിഞ്ഞദിവസംപിടികൂടിയതു പോലീസായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

Kerala

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

Kerala

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

India

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

Gulf

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.