Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ട്രിപ്പോളി വിമാനത്താവളത്തിനടുത്ത്‌ വെടിവെപ്പ്‌

Janmabhumi Online by Janmabhumi Online
Dec 11, 2011, 08:25 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ട്രിപ്പോളി: ലിബിയയുടെ തലസ്ഥാനമായ ട്രിപ്പൊളിയിലെ അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ വെടിവെപ്പുണ്ടായതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. സൈനിക തലവന്‍ മേജര്‍ ജനറല്‍ ഖാലിഫ ഹഫ്താറിനെ അനുഗമിച്ചിരുന്ന വാഹന വ്യൂഹത്തിനുനേരെ രണ്ടുപേര്‍ നിറയൊഴിക്കുകയായിരുന്നുവെന്ന്‌ സൈനിക വക്താവ്‌ ലിബിയന്‍ ടെലിവിഷനെ അറിയിച്ചു. എന്നാല്‍ ഇത്‌ ഒരു ഒറ്റപ്പെട്ട സംഭവമായാണ്‌ കണക്കാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സംഭവത്തിനുശേഷം തീരദേശ പാതയില്‍ മണിക്കൂറുകളോളം നീണ്ടുനിന്ന ഏറ്റുമുട്ടലുണ്ടായതായി അറിയുന്നു.

ലിബിയന്‍ ഏകാധിപതിയായിരുന്ന മു-അമര്‍ ഗദ്ദാഫിയുടെ വധത്തിനുശേഷം രാജ്യത്തിന്റെ സുസ്ഥിരതയ്‌ക്ക്‌ കോട്ടം തട്ടിയതായാണ്‌ ഇത്തരം വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. സംഭവത്തെക്കുറിച്ച്‌ സൈന്യവും വിമതരും നല്‍കുന്നത്‌ വ്യത്യസ്ത ചിത്രമാണ്‌.

സിന്‍ടാന്‍ ബ്രിഗേഡിലെ തീവ്രവാദികളാണ്‌ ഈ സംഭവത്തിന്റെ പിന്നിലെന്നും വിമാനത്താവളം ഇവരുടെ നിയന്ത്രണത്തിലാണെന്നും പേര്‌ വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു സൈനിക ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. എന്നാല്‍ സൈന്യം തന്നെയാണ്‌ ആക്രമണം നടത്തിയതെന്ന്‌ സിന്‍ട്ടാന്‍ ബ്രിഗേഡിലെ അംഗം അബുബേക്കര്‍ അല്‍അഹര്‍ഷ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ വെളിപ്പെടുത്തി.

സൈന്യം വിമാനവേധതോക്കുകള്‍ വഹിച്ചിരുന്ന രണ്ടു ട്രക്കുകള്‍ പിടിച്ചെടുത്തതായും പ്രദേശത്തെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു അവരുടെ ശ്രമമെന്നും തങ്ങളുടെ രണ്ടുപേരെ അവര്‍ മുറിവേല്‍പ്പിച്ചശേഷം മറ്റു രണ്ടുപേരെ അറസ്റ്റു ചെയ്തുവെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

ഗദ്ദാഫിയുടെ മകന്‍ സയിഫ്‌ അല്‍ ഇസ്ലാം സിന്‍ടാന്‍ ബ്രിഗേഡിന്റെ പിടിയിലാണ്‌. എന്നാല്‍ തങ്ങള്‍ക്കുനേരെ വെടിവെപ്പുണ്ടായതിനുശേഷമാണ്‌ പ്രതികരിച്ചതെന്ന്‌ ലിബിയന്‍ ദേശീയ സേനയുടെ വക്താവ്‌ കേണല്‍ അഹമ്മദ്‌ ബാണി പറഞ്ഞു. ഒരാളെ അറസ്റ്റു ചെയ്തുവെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെ മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയാണെന്നും ഇത്‌ ഒറ്റപ്പെട്ട ഒരു സംഭവം മാത്രമണെന്നും അതിന്‌ രാഷ്‌ട്രീയ, ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അദ്ദേഹം അല്‍ അഹര്‍ ടെലിവിഷനോടു പറഞ്ഞു.

ഭരണകക്ഷിയായ നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ അതിന്റെ ദേശീയ സമവായത്തിനായുള്ള യോഗം കൂടുന്ന ദിവസം തന്നെയാണ്‌ ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടാവുന്നത്‌. ഭീകരര്‍ക്ക്‌ ആയുധങ്ങള്‍ ഉപേക്ഷിച്ച്‌ നഗരം വിടാന്‍ ഭരണകക്ഷി ഡിസംബര്‍ 31 വരെ സമയം നല്‍കിയിട്ടുണ്ട്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആനകളുടെ മുത്തശ്ശിയായി ഇനി വത്സലയില്ല… നൂറാം വയസില്‍ ചരിഞ്ഞത് കേരളത്തിന്റെ പുത്രി

Main Article

ഇന്ന് ഗുരുപൂര്‍ണിമ: മാനവരാശിയെ ദീപ്തമാക്കുന്ന പ്രകാശം

India

മതപരിവർത്തന റാക്കറ്റ് തലവൻ ജമാലുദ്ദീൻ ചങ്കൂർ ബാബയുടെ സ്വത്ത് വിവരങ്ങൾ ഞെട്ടിക്കുന്നത്, 40 ബാങ്ക് അക്കൗണ്ടുകളിലായി 106 കോടി രൂപ കണ്ടെത്തി

Editorial

തടയണം, വിവരക്കേടിന്റെ ഈ വിളയാട്ടം

World

യുദ്ധത്തിൽ തകർന്ന റഷ്യൻ നഗരത്തെ പുനർനിർമ്മിക്കുക ഇനി കിമ്മിന്റെ പടയാളികൾ ; സെർജി ലാവ്‌റോവിന്റെ ഉത്തരകൊറിയൻ സന്ദർശനം കിമ്മിന്റെ ക്ഷണപ്രകാരം

പുതിയ വാര്‍ത്തകള്‍

പൊതുമേഖലാ ബാങ്കുകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

നമുക്കെന്ത് പണിമുടക്ക്... കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പണിമുടക്ക് ദിവസം ബസുകള്‍ ഓടാതിരിക്കുമ്പോഴും ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളി

പണിമുടക്കിന്റെ മറവില്‍ വ്യാപക അക്രമം, മര്‍ദനം; ഗുരുവായൂര്‍ ക്ഷേത്ര നടയിലും അഴിഞ്ഞാട്ടം

വിദേശ പാർലമെന്റുകളിൽ പ്രധാനമന്ത്രി മോദി 17 തവണ പ്രസംഗിച്ചത് റെക്കോർഡ് നേട്ടം ; കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ ആകെ പ്രസംഗങ്ങളുടെ എണ്ണത്തിനൊപ്പമെത്തി

പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ശ്രേഷ്ഠ പദ്ധതി: വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള പണപ്പിരിവു തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍

മോത്തിലാല്‍ നഗര്‍ നിവാസികള്‍ക്ക് സ്വപ്‌ന സാക്ഷാത്കാരം , രാജ്യത്തെ ഏറ്റവും വലിയ പുനരധിവാസ പദ്ധതിക്ക് കരാറായി

സംസ്ഥാനത്ത് ശക്തമായ മഴ: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും എംഡിഎംഎയുമായി വനിതാ യൂട്യൂബർ റിൻസിയും സുഹൃത്ത് യാസർ അറാഫത്തും അറസ്റ്റിൽ

കേരളത്തിലെ കുട്ടികളില്‍ ‘ശതമാനം’ അറിയുന്നത് 31 % പേര്‍ക്ക്, ഗുണനപ്പട്ടിക അറിയുന്നത് 67% പേര്‍ക്കും!

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

നേപ്പാൾ-ചൈന അതിർത്തിയിൽ വെള്ളപ്പൊക്കം ; ഒൻപത് പേർ മരിച്ചു , 19 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies