Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊച്ചിതുറമുഖം: നഷ്ടം നികത്താന്‍ ജീവനക്കാര്‍ക്കെതിരെ സാമ്പത്തിക അച്ചടക്കനടപടികള്‍

Janmabhumi Online by Janmabhumi Online
Dec 5, 2011, 12:00 am IST
in Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

പള്ളുരുത്തി: കൊടിയനഷ്ടത്തിലേക്ക്‌ കുപ്പുകുത്തുന്ന കൊച്ചിതുറമുഖത്തെ കരകയറ്റാന്‍ കടുത്തസാമ്പത്തിക അച്ചടക്കനടപടികള്‍ നടപ്പാക്കാന്‍ തീരുമാനമായി. ജനുവരി ഒന്നുമുതല്‍ നടപടികള്‍ക്ക്‌ തുടക്കമാകും. 3,500 ഓളം ജീവനക്കാര്‍ക്കും, ഏഴായിരത്തോളം പെന്‍ഷന്‍ കാര്‍ക്കും നടപടികള്‍ ബാധകമാകും. കഴിഞ്ഞ സാമ്പത്തികവര്‍ഷം 86 കോടിയുടെ നഷ്ടമാണ്‌ തുറമുഖത്ത്‌ ഉണ്ടായത്‌. രാജ്യത്തെ പോര്‍ട്ടുകളില്‍ തന്നെ ഇത്രയും നഷ്ടം നേരിടുന്നത്‌ കൊച്ചി തുറമുഖം മാത്രമാണ്‌. വരുന്ന സാമ്പത്തിക വര്‍ഷം ഇത്‌ 136 കോടിയുടെ നഷ്ടമായി മാറുമെന്നാണ്‌ തുറമുഖ സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം. നിലവിലെ സാമ്പത്തിക നഷ്ടം മറികടക്കാന്‍ സമീപപോര്‍ട്ടുകളുടെ സഹായം തേടേണ്ട അവസ്ഥയാണ്‌ കൊച്ചിതുറമുഖത്തിന്‌ ഉള്ളത്‌. വരുന്ന ജനുവരി മുതല്‍ ജീവനക്കാരുടെ ഡിഎ ഒരുവര്‍ഷത്തേക്ക്‌ മരവിപ്പിക്കും. കൊച്ചി തുറമുഖത്തിന്റെ എല്ലാ വിഭാഗം ജീവനക്കാരുടേയും ഓവര്‍ടൈം ജോലികളും നിര്‍ത്തലാക്കും. വരുന്ന രണ്ടുവര്‍ഷത്തേക്ക്‌ ഇന്‍സെന്റീവ്‌ തടയുവാനും ആലോചനയുണ്ട്‌.

ആര്‍ജ്ജിത അവധി ആനുകൂല്യം കര്‍ശനമായും നിര്‍ത്തലാക്കും. വാഹനം, ഗൃഹനിര്‍മാണം, കമ്പ്യൂട്ടര്‍ തുടങ്ങിയവ വാങ്ങുന്നതിനുള്ള അഡ്വാന്‍സും നിര്‍ത്തലാക്കും. അവധി എടുക്കുമ്പോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കും. കപ്പല്‍ പെയിലറ്റുമാരുടെ ശമ്പളം നേര്‍പകുതിയാകും. വരുന്ന ഒരുവര്‍ഷത്തേക്ക്‌ യൂണിഫോം നല്‍കില്ല. മെഡിക്കല്‍ ആനുകൂല്യം നിയന്ത്രിക്കുവാനും സാമ്പത്തിക അച്ചടക്ക കരടില്‍ നിര്‍ദ്ദേശമുണ്ട്‌. പോര്‍ട്ട്‌ തൊഴിലാളികളുടെ കടുത്ത പ്രതിഷേധത്തിന്‌ ഇടയാക്കാന്‍ സാദ്ധ്യതയുള്ള നിര്‍ദ്ദേശങ്ങള്‍ തുറമുഖമന്ത്രാലയം അനുവാദം നല്‍കിക്കഴിഞ്ഞു. സാമ്പത്തിക അച്ചടക്കനടപടിയുടെ ഭാഗമായി തുറമുഖത്തെ മുഴുവന്‍ യൂണിയന്‍ പ്രതിനിധികളുമായി പോര്‍ട്ട്‌ ചെയര്‍മാന്‍ തുറമുഖ ആസ്ഥാനത്ത്‌ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. യൂണിയന്‍ പ്രതിനിധികളില്‍ത്തന്നെ ഭിന്നാഭിപ്രായമുള്ളവരെ അനുനയിപ്പിക്കാനും തുറമുഖത്തിന്റെ യഥാര്‍ത്ഥ അവസ്ഥമുന്നില്‍വെച്ച്‌ സാമ്പത്തിക നടപടികള്‍ക്ക്‌ തുറമുഖ സംഘടനാ പ്രതിനിധികളുടെ പിന്തുണ നേടിയെടുക്കാനും ചെയര്‍മാന്‍ നടത്തുന്ന നീക്കമാണ്‌ തിങ്കളാഴ്ച ഉണ്ടാവുകയെന്നും സൂചനയുണ്ട്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

India

പോലീസാവാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ‘പോലീസാ’യ യുവതി അറസ്റ്റില്‍

World

ഇസ്ലാം മതം സ്വീകരിക്കണം : ഘാനയുടെ പ്രസിഡന്റിനോട് പോലും മതം മാറാൻ ആവശ്യപ്പെട്ട് ഇസ്ലാം പുരോഹിതൻ

Malappuram

കാളികാവിലെ കൂട്ടിലാക്കിയ നരഭോജി കടുവയെ വനം വകുപ്പിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്ക്കും സഹതാരം ആന്‍ഡി റോബേര്‍ട്ട്‌സണും കാറപകടത്തില്‍ അന്തരിച്ച ഡീഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്ര സില്‍വയ്ക്കും ആദരമര്‍പ്പിക്കാന്‍ അവര്‍ കളിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ആലേഖനം ചെയ്ത പുഷ്പ മാത്രകയുമായി പോര്‍ച്ചുഗലിലെ ഗൊണ്ടോമറില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയപ്പോള്‍
Football

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

പുതിയ വാര്‍ത്തകള്‍

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

coir

കയര്‍മേഖല അഴിയാക്കുരുക്കില്‍; കയര്‍ത്തൊഴിലാളികളും ക്ഷേമനിധി ബോര്‍ഡും പ്രതിസന്ധിയില്‍

വാന്‍ ഹായ് കപ്പലിലെ തീപ്പിടിത്തം: രക്ഷാസംഘം ആശങ്കയില്‍

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍

1. മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം, 2.വിദ്യാര്‍ത്ഥികള്‍ കിടക്കുന്ന മുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 3. ശുചിമുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 4. മേല്‍ത്തട്ട് വിണ്ടുകീറി 
പൊട്ടിയ നിലയില്‍

മറ്റൊരു ദുരന്തത്തിന് കാത്തിരിക്കുന്നു; കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും അപകടാവസ്ഥയില്‍

പാക് ചാരവനിത ജ്യോതി മൽ​ഹോത്രയുടെ കേരള യാത്ര ടൂറിസം വകുപ്പിന്റെ ചെലവിൽ; കെ. സുരേന്ദ്രന്റെ ആരോപണം ശരിവച്ച് വിവരാവകാശ രേഖ

പാലക്കാട് രഘു: മങ്ങലില്ലാത്ത മൃദംഗമാംഗല്യം

കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരിക്ക്‌

കളികാര്യമായി… വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ അഗ്നിരക്ഷാ സേനാഗംങ്ങള്‍ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies