Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കീ്റോ പ്രക്ഷോഭം നാലാം ദിവസത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2011, 10:51 pm IST
in World

കീ്റോ: ഈജിപ്റ്റിലെ സൈനിക ഭരണത്തിനെതിരെ കീ്റോയില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ മൂന്നാം ദിവസവും തുടരുകയാണ്‌. പ്രകടനക്കാര്‍ കീ്റോയിലെ തഹ്‌റിര്‍ ചത്വരത്തില്‍ തമ്പടിച്ചിരിക്കുന്നു. ഈയാഴ്ച പ്രകടനക്കാരും സുരക്ഷാ ഭടന്മാരുമായുള്ള ഏറ്റുമുട്ടലില്‍ 22 ആളുകള്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഭടന്മാര്‍ കഴിഞ്ഞ ദിവസം തഹ്‌റിര്‍ ചത്വരത്തില്‍നിന്ന്‌ പ്രകടനക്കാരെ ഒഴിപ്പിച്ചെങ്കിലും ഒരു മണിക്കൂറിനുശേഷം വീണ്ടും അവര്‍ തിരിച്ചെത്തി. അടുത്ത ആഴ്ച തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ്‌ അനിഷ്ടസംഭവങ്ങള്‍ അരങ്ങേറുന്നത്‌.

ഫെബ്രുവരിയില്‍ പ്രസിഡന്റ്‌ ഹോസ്നി മുബാറക്കിനെ പുറത്താക്കിയതിനുശേഷം നടക്കുന്ന ഏറ്റവുമധികം കാലം നീണ്ടുനിന്ന പ്രതിഷേധസമരങ്ങളാണ്‌ ഇപ്പോള്‍ അരങ്ങേറുന്നത്‌. ഈജിപ്റ്റിലെ സേനകളുടെ സുപ്രീം കൗണ്‍സില്‍ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതായി തങ്ങള്‍ ഭയപ്പെടുന്നുവെന്ന്‌ പ്രകടനക്കാര്‍ അറിയിച്ചു. മുബാറക്കിന്റെ ഏകാധിപത്യ ഭരണത്തിന്റെ മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷവും ഫീല്‍ഡ്‌ മാര്‍ഷല്‍ മൊഹമ്മദ്‌ തന്ത്‌വിയുടെ നേതൃത്വത്തിലുള്ള പട്ടാളഭരണകൂടം രാജ്യത്തെ ജനാധിപത്യത്തിലേക്ക്‌ നയിക്കാന്‍ തയ്യാറാവുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. രാത്രിയില്‍ ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ തെരുവുകളിലുള്ള താല്‍ക്കാലിക ക്ലിനിക്കുകളിലേക്കു മാറ്റി.

ഞായറാഴ്ച സുരക്ഷാ ഭടന്മാര്‍ക്കു നേരെ കല്ലുകളും പെട്രോള്‍ ബോംബുകളുമെറിഞ്ഞ ജനക്കൂട്ടത്തെ റബര്‍ വെടിയുണ്ടകളും കണ്ണീര്‍വാതകവുംകൊണ്ടാണ്‌ അവര്‍ നേരിട്ടത്‌. തഹ്‌റിര്‍ ചത്വരത്തിന്റെ പ്രകടനക്കാരെ നീക്കം ചെയ്ത നൂറു കണക്കിന്‌ സുരക്ഷാ ഭടന്മാര്‍ അവരുടെ തലയില്‍ ലാത്തികൊണ്ടടിക്കുകയായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ഇതോടനുബന്ധിച്ച്‌ തലസ്ഥാനമായ കീ്റോയ്‌ക്കു പുറമെ അലക്സാണ്‍ഡ്രിയ, സൂയസ്‌, ആസ്‌വാന്‍ എന്നീ നഗരങ്ങളിലും ലഹളകളുണ്ടായി. ശനിയാഴ്ച രണ്ട്‌ പേരും ഞായറാഴ്ച 11 പേരും കഴിഞ്ഞ ദിവസം 9 പേരുംഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. 40 സുരക്ഷാ ഭടന്മാരടക്കം 900 ത്തോളം പേര്‍ക്ക്‌ പരിക്കേറ്റതായി ആരോഗ്യവകുപ്പ്‌ അധികൃതര്‍ അറിയിച്ചു. ഒരാഴ്ചയ്‌ക്കുള്ളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ നിര്‍ബാധം നടക്കുമെന്ന്‌ ക്യാബിനറ്റിന്റെ പ്രസ്താവന വ്യക്തമാക്കി. സുരക്ഷാ ഭടന്മാര്‍ പ്രകടനക്കാര്‍ക്കുനേരെ പുലര്‍ത്തുന്ന സംയമനത്തേയും ക്യാബിനറ്റ്‌ പ്രശംസിച്ചു. മുന്‍ പ്രസിഡന്റ്‌ മുബാറക്കിനെതിരെ പ്രതിഷേധിച്ച തഹറിര്‍ ചത്വരത്തില്‍ സ്ഥാനം പിടിക്കാനായിരുന്നു ഇപ്രാവശ്യം പ്രകടനക്കാരുടെ ശ്രമം. എന്നാല്‍ ഈ ആഴ്ച മാത്രമാണ്‌ അവര്‍ക്ക്‌ അവിടെ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞത്‌. മേറ്റ്ല്ലാ ദിവസങ്ങളിലും ചത്വരത്തില്‍നിന്ന്‌ പോലീസ്‌ പ്രകടനക്കാരെ ഒഴിപ്പിക്കുകയായിരുന്നു. നവംബര്‍ 28-ാ‍ം തീയതിയാണ്‌ ഈജിപ്റ്റില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്‌. ഈ പ്രക്രിയ മൂന്നു മാസത്തോളം നീണ്ടുനില്‍ക്കും. ഈ മാസമാദ്യം ഭരണത്തിലിരിക്കുന്ന സൈനിക കൗണ്‍സില്‍ ഒരു പുതിയ ഭരണഘടനയുടെ കരട്‌ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം സാധാരണ ജനങ്ങള്‍ക്ക്‌ സൈന്യത്തിനുമേല്‍ നിയന്ത്രണാധികാരം ഉണ്ടായിരിക്കില്ല. ഇക്കാരണത്താല്‍ തന്നെ ഈജിപ്റ്റിന്റെ ജനാധിപത്യം നിലനില്‍ക്കുമോ എന്ന്‌ പ്രകടനക്കാര്‍ക്ക്‌ ആശങ്കയുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്
India

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

India

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍
Kerala

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
Parivar

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

പുതിയ വാര്‍ത്തകള്‍

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.