Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേവതകളില്‍നിന്ന്‌ പരമേശ്വരനിലേക്ക്‌

Janmabhumi Online by Janmabhumi Online
Nov 16, 2011, 11:02 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഭക്തന്‌ അരൂപസത്യത്തെ മനസ്സിലാക്കാന്‍ വിഷമം; സ്വരൂപദേവത അയാളുടെ താത്ത്വികബോധത്തെ തൃപ്തിപ്പെടുത്തുന്നുമില്ല. അതുകൊണ്ട്‌ സ്വരൂപവും അരൂപവുമായ സത്യത്തെ ആരാധിക്കുക എന്നത്‌ ഉയര്‍ന്ന ആദ്ധ്യാത്മിക സാധനാ സമ്പ്രദായങ്ങളിലെല്ലാം പരക്കെ കാണുന്നു. കൃഷ്ണന്‍, രാമന്‍, ശിവന്‍, വിഷ്ണു, ദുര്‍ഗ്ഗ, കാളി എന്നീ ദേവതകളെ ആരാധിക്കുന്നവരെല്ലാം ഇതാണ്‌ ചെയ്യുന്നത്‌.

ഒരു ദേവതയെ, അഥവാ അവതാരപുരുഷനെ, ആരാധിക്കുന്നതിന്‌ ആദ്ധ്യാത്മിക ജീവിതത്തില്‍ അനിഷേധ്യമായ സ്ഥാനമുണ്ട്‌. മിക്ക സാധകന്മാര്‍ക്കും അതൊഴിവാക്കാന്‍ വയ്യ. ഗീതയില്‍ ഭഗവാന്‍ പറയുന്നതുപോലെ കേവലത്തിന്റെയും അവ്യക്തത്തിന്റെയും മാര്‍ഗ്ഗം ദുര്‍ഗ്ഗമമാണ്‌. അതുകൊണ്ട്‌ പല മതങ്ങളിലും സാധകന്‍ ഈശ്വരനെ, ഒരു ദേവതയെ ആരാധിക്കുന്നതായി നാം കാണുന്നു. തന്റെ കര്‍മ്മങ്ങളെല്ലാം അയാള്‍ അവിടുത്തേക്ക്‌ സമര്‍പ്പിക്കുന്നു; അവിടുത്തെ ഭക്തിയോടും എകാഗ്രതയോടും കൂടി ധ്യാനിക്കുന്നു. ജീവിതത്തിന്റെ പരമലക്ഷ്യമാണ്‌ അവിടുന്ന്‌ കൂടി ധ്യാനിക്കുന്നു; അവിടുത്തെ ഭക്തിയോടും ഏകാഗ്രതയോടും കൂടി ധ്യാനിക്കുന്നു; ജീവിതത്തിന്റെ പരമലക്ഷ്യമാണ്‌ അവിടുന്ന്‌ എന്ന്‌ കരുതുന്നു. എന്നാല്‍ യഥാര്‍ത്ഥഭക്തന്‍ ഈശ്വരന്റെ മാനുഷരൂപം ആരാധിക്കുന്നതില്‍മാത്രമായി തന്റെ സാധന അവസാനിപ്പിക്കുന്നില്ല. താനാരാധിക്കുന്ന ദിവ്യരൂപം ഏതെങ്കിലും വിധത്തില്‍ പരമസത്യത്തെ വെളിപ്പെടുത്തുന്ന മഹനീയഗുണങ്ങളെ മൂര്‍ത്തിയായി കാണാന്‍ അയാള്‍ പഠിക്കുന്നു. ആ ദിവ്യരൂപത്തെ ഒരു ദിവ്യാശത്തിന്റെ എല്ലാറ്റിനും പിന്നിലുള്ള സത്യവസ്തുവിന്റെ പ്രതീകമായി കാണാനും അയാള്‍ ശീലിക്കുന്നു.

ഹിന്ദുക്കള്‍ പലരും ആരാധിക്കുന്ന ഒരു ദേവനാണ്‌ ശിവന്‍. സൂക്ഷ്മതത്ത്വമറിയാത്ത ഭക്തന്‍ അവിടുത്തെ വിജനപര്‍വ്വതങ്ങളിലോ ശ്മശാനത്തിലോ നിവസിക്കുന്ന സംഹാരദേവതയായി കരുതിയേക്കാം. എന്നാല്‍ ഉയര്‍ന്നതരം ഭക്തന്‌ അവിടുന്ന്‌ ത്യാഗമൂര്‍ത്തിയും ദോഷനാശകനുമാണ്‌; ധ്യാനത്തിന്റെയും ദിവ്യബോധതതിന്റെയും മൂര്‍ത്തിയാണ്‌. കൂടുതല്‍ പുരോഗമിച്ച ഭക്തന്‍ അവിടുത്തെ ഇങ്ങനെ കീര്‍ത്തിക്കുന്നു.

ലൗകികമനസ്കനായ ഭക്തന്‍ വിഷ്ണുവിനെ രക്ഷാകര്‍ത്താവായ ഈശ്വരനായി കാണുന്നു; അവിടുന്ന്‌ തന്റെ അനന്തകാരുണ്യത്താല്‍ ഭക്തന്മാരുടെ ശ്രേയസ്സിനായി അവതരിക്കുന്നു. എന്നാല്‍ ഏറ്റവും ഉയര്‍ന്ന ഭക്തന്‍ അവിടുത്തെ പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന ദിവ്യതത്ത്വത്തിന്റെ പ്രതീകമായിട്ടാണ്‌ കാണുന്നത്‌. സൃഷ്ടിസ്ഥിതിലയങ്ങളടങ്ങിയ ഈ പ്രപഞ്ചലീല നടക്കുന്നത്‌ വിഷ്ണുവിലാണ്‌.

യതീശ്വരാനന്ദസ്വാമികള്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

Kerala

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

Kerala

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

സഹിച്ചത് കൊടും പീഡനം : ഭീഷണിയ്‌ക്ക് വഴങ്ങി ഇസ്ലാമായ യുവതികൾ വിഎച്ച്പിയുടെ സഹായത്തോടെ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

ദിയ കൃഷ്ണയ്‌ക്ക് ആണ്‍കുഞ്ഞ്

മുഹറം ഘോഷയാത്രയ്‌ക്കിടെ മുസ്ലീം സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി ; നിരവധി പേർ ആശുപത്രിയിൽ ; ആറ് പേർ അറസ്റ്റിൽ

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

‘ജയ് ബജ്രംഗ് ബലി’ മുഴക്കി ചൈനീസ് ക്യാമ്പിലെത്തി അടിച്ച ഇന്ത്യൻ സിംഹകുട്ടികൾ :  ചൈനീസ് സൈനികരുടെ കഴുത്ത് ഒടിച്ച കമാൻഡോകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies