Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവം; എസ്‌എഫ്‌ഐയും സിപിഎമ്മും ആടിനെ പട്ടിയാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2011, 08:11 pm IST
in Kannur

കണ്ണൂറ്‍: കണ്ണൂരില്‍ ഇന്നലെ രാവിലെ അഴിഞ്ഞാടിയ എസ്‌എഫ്‌ഐ അക്രമിസംഘം മാധ്യമപ്രവര്‍ത്തകരെയും വ്യാപകമായി വേട്ടയാടി. സംഭവവുമായി ബന്ധപ്പെട്ട്‌ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ്‌ തുടര്‍ന്ന്‌ പുറത്തിറക്കിയ പ്രസ്താവന ആടിനെ പട്ടിയാക്കുന്നതായി. കോഴിക്കോട്ട്‌ എസ്‌എഫ്‌ഐ മാര്‍ച്ചിനുനേരെയുണ്ടായ പോലീസ്‌ അതിക്രമത്തില്‍ പ്രതിഷേധിക്കാനെന്ന പേരിലാണ്‌ ഇന്നലെ രാവിലെ എസ്‌എഫ്‌ഐക്കാര്‍ നഗരത്തില്‍ അക്രമാസക്തമായി പ്രകടനം നടത്തിയത്‌. പ്രകടനക്കാര്‍ കാല്‍ടെക്സ്‌ ജംഗ്ഷനില്‍ ഏകദേശം ഒരുമണിക്കൂറോളം ദേശീയപാത ഉപരോധിച്ചെങ്കിലും അക്രമം ഭയന്ന്‌ പ്രകടനക്കാരെ നീക്കം ചെയ്യാനോ, അറസ്റ്റ്‌ ചെയ്യാനോ പോലീസ്‌ തയ്യാറായില്ല. തുടര്‍ന്ന്‌ സ്വയം പിരിഞ്ഞുപോയ എസ്‌എഫ്‌ഐക്കാര്‍ വഴിനീളെ അക്രമമഴിച്ചുവിടുകയായിരുന്നു. ട്രാഫിക്ക്‌ പോലീസ്‌ സ്റ്റേഷന്‍ ഡിഐജി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ തുടങ്ങിയവരുടെ ഔദ്യോഗിക വസതികള്‍ എന്നിവയ്‌ക്കുനേരെ വ്യാപകമായ അക്രമം അരങ്ങേറി. ഈ അതിക്രമങ്ങളുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയാണ്‌ അക്രമവും ക്യാമറ തകര്‍ക്കലും അരങ്ങേറിയത്‌. പോലീസിണ്റ്റേയും എസ്‌എഫ്‌ഐ നേതാക്കളുടേയും കണ്‍മുന്നിലാണ്‌ അക്രമം അരങ്ങേറിയത്‌. അക്രമത്തിന്‌ പിന്നില്‍ എസ്‌എഫ്‌ഐ സംഘമാണെന്ന്‌ പകല്‍പോലെ വ്യക്തമായിട്ടും സംഭവത്തില്‍ തങ്ങള്‍ക്ക്‌ യാതൊരു പങ്കുമില്ലെന്നാണ്‌ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ്‌ യാതൊരു ഉളുപ്പുമില്ലാതെ പ്രസ്താവന ഇറക്കിയിരിക്കുന്നത്‌. മാത്രമല്ല അക്രമവുമായി ബന്ധപ്പെട്ട്‌ പാപ്പിനിശ്ശേരിയിലെ അജ്മല്‍ എന്ന പ്രവര്‍ത്തകനെ എസ്‌എഫ്‌ഐയില്‍ നിന്നും പുറത്താക്കിയതായും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. അക്രമത്തില്‍ എസ്‌എഫ്‌ഐക്ക്‌ ബന്ധമില്ലെങ്കില്‍ പിന്നെയെന്തിന്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ അജ്മലിനെ പുറത്താക്കിയെന്നാണ്‌ ജനം ചോദിക്കുന്നത്‌. ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കി കല്ലെറിഞ്ഞുകൊല്ലുകയും ചെയ്യുന്ന എസ്‌എഫ്‌ഐ അടക്കമുള്ള മാര്‍ക്സിസ്റ്റ്‌ സംഘടനകളുടെ ഗീബല്‍സിയന്‍ പ്രചരണ തന്ത്രമാണ്‌ ഇതിലൂടെ വെളിവാകുന്നത്‌. മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തെ സിപിഎം ജില്ലാ സെക്രട്ടറിയും അപലപിക്കുകയും അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്‌. ഇതും സംഭവത്തില്‍ സിപിഎമ്മിണ്റ്റെ കാപട്യം വ്യക്തമാക്കുന്നതായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

Kerala

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി: അപ്പീല്‍ നല്‍കി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്

Kerala

വന്ദേമാതരത്തിൽ ആശങ്കയുള്ളവരാണ് അന്ന് പുതിയ രാജ്യമുണ്ടാക്കി പോയത് ; കൂടുതൽ ആശങ്കയുണ്ടെങ്കിൽ മുഹമ്മദ് റിയാസും അത് തന്നെ ചെയ്താൽ മതി : ടി പി സെൻ കുമാർ

Kerala

പാചകവാതക ഉപഭോക്താക്കളെ ഒരു വിതരണ ഏജന്‍സിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ട് : ഹൈക്കോടതി

Social Trend

മോദി-മെലോണി കൂട്ടുകെട്ടിന്റെ ‘മെലഡി’ ഹിറ്റോട് ഹിറ്റ് ; പാർലെ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ സർവകാല റെക്കോഡിൽ

പുതിയ വാര്‍ത്തകള്‍

സൂര്യ തേജസ്സോടെ ഇന്ത്യൻ സൈന്യത്തിന് കരുത്തേകാനായി സൂര്യാസ്ത്രം എത്തി : ലോംഗ്-റേഞ്ച് റോക്കറ്റ് സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ വിജയകരം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആഗസ്റ്റ് ഒന്നിന് തുടങ്ങും

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

മമത ഉണ്ടെന്ന ധൈര്യത്തിൽ കയ്യേറിയത് കേന്ദ്രസർക്കാർ ഭൂമി ; തൃണമൂൽ ഓഫീസ് ബുൾഡോസർ കൊണ്ട് ഇടിച്ച് തകർത്തു ; പക തീർക്കുകയാണല്ലേയെന്ന് തൃണമൂൽ

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)

അഭിഷേക് ബാനര്‍ജിയ്‌ക്ക് 43 ബിനാമി സ്വത്തുക്കള്‍; തെര.കമ്മീഷനോട് പറഞ്ഞത് 2.3 കോടിയുടെ ആസ്തിയെന്ന്; സയോനി ഘോഷ് കൂട്ടാളി?

ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദം :  ഇന്ത്യയും ഇറ്റലിയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

ഭാര്യാ മാതാവിന്റെ അനാരോഗ്യം :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.