Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കനത്തമഴ ജില്ലയില്‍ ദുരിതം വിതയ്‌ക്കുന്നു

Janmabhumi Online by Janmabhumi Online
Aug 11, 2011, 05:50 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍ : ജില്ലയില്‍ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. വെള്ളക്കെട്ടും രൂക്ഷമായിട്ടുണ്ട്‌. നഗരത്തിലും, ജില്ലയുടെ വടക്ക്‌ പടിഞ്ഞാറന്‍ പ്രദേശവും വെള്ളക്കെട്ടിലമര്‍ന്നു. ഇന്നലെ പടിഞ്ഞാറെ കോട്ടയില്‍ വീട്‌ തകര്‍ന്നുവീണു. ആളപായമില്ല. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്‌. വടക്കാഞ്ചേരി കരുമത്ര പുന്നംപറമ്പ്‌ പാടശേഖരത്തില്‍ കതിരുവന്ന നെല്‍കൃഷി വെള്ളത്തിലായി. ഈ പ്രദേശങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്‌. കുണ്ടൂകാട്‌ – പനംപിള്ളി നഗറില്‍ പത്തോളം വീടുകളില്‍ വെള്ളംകയറി. ഈ പ്രദേശത്തെ തോടുകള്‍ കരകവിഞ്ഞൊഴുകിയതോടെ വാഴകൃഷിയും മറ്റും നശിച്ചിട്ടുണ്ട്‌. വിയ്യൂര്‍ പോലീസ്‌ സ്റ്റേഷന്‌ മുന്നില്‍ റോഡിലെ വെള്ളക്കെട്ട്‌ മൂലം വഴിയാത്ര ദുസ്സഹമായി. മഴയെ തുടര്‍ന്ന്‌ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടയില്‍ ആറ്‌ കെട്ടിടങ്ങളാണ്‌ തകര്‍ന്നു വീണത്‌.
എന്നാല്‍ വയലുകളില്‍ വെള്ളമൊഴുകിപോവാനുള്ള സൗകര്യങ്ങള്‍ കുറഞ്ഞതും, കൃത്യമായ വെള്ളം കെട്ടി നിറുത്താന്‍ പറ്റാത്തതും വിളയെ കാര്യമായി ബാധിച്ചിട്ടുണ്ട്‌. നഗരത്തിലാകട്ടെ തകര്‍ന്ന റോഡുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത്‌ അപകടത്തിനിടയാക്കിയിട്ടുണ്ട്‌. കെ.എസ്‌. ആര്‍.ടി.സി, പൂത്തോള്‍ റോഡ്‌ എന്നിവിടങ്ങളില്‍ അപകടങ്ങളുമുണ്ടായി.

മഴ കനത്തതു മൂലം പെരിങ്ങല്‍കുത്ത്‌ ഡാമിന്റെ ഷട്ടറുകള്‍ 2.5 അടി വീതം തുറന്നിട്ടുണ്ട്‌. ചേറ്റുവയില്‍ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ വെള്ളക്കെട്ട്‌ ഭീഷണിയിലാണ്‌. നൂറുകണക്കിന്‌ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്‌. പലവീട്ടുകാരും ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റി. ഏത്തായ്‌ നീലിമ ടിമ്പറിന്റേയും പൊതുശ്മനാത്തിലേയും പടിഞ്ഞാറുഭാഗത്തുള്ള കണ്‍വെര്‍ട്ടുകളും കുളങ്ങളും നിറഞ്ഞു കവിഞ്ഞു. പൂച്ചാട്ടില്‍ ബാലകൃഷ്ണന്റെ വീടിനകത്തേക്ക്‌ വെള്ളം കയറിയതിനെത്തുടര്‍ന്ന്‌ വീട്ടുപകരണങ്ങള്‍ നശിച്ചു. ഇതേതുടര്‍ന്ന്‌ ഇവര്‍ ബന്ധുവീട്ടിലേക്ക്‌ താമസം മാറ്റി. ചേറ്റുവ എംഇഎസ്‌ സെന്ററിലെ വ്യവസായ സ്ഥാപനങ്ങളിലെ പരിസരവും നിരവധി വീടുകളും വെള്ളത്തില്‍ മുങ്ങി. ചേറ്റുവ കടലിന്‌ കിഴക്കുഭാഗമുള്ള വി.അബ്ദു, വി.ഹസ്സന്‍, പി.എം.റാഫി തുടങ്ങിയവരുടെ വീടും വെള്ളക്കെട്ട്‌ ഭീഷണിയിലാണ്‌. ചേറ്റുവകോട്ട, ചിപ്ലിമാട്‌, ചേറ്റുവ പടന്ന, വി.എസ്‌.കോളനി തുടങ്ങിയ സ്ഥലങ്ങളിലും വെള്ളക്കെട്ടിനെതുടര്‍ന്ന്‌ പരിസരവാസികള്‍ ദുരിതത്തിലാണ്‌. ചാഴൂര്‍ പഞ്ചായത്തിലെ വാലി, ഹെര്‍ബര്‍ട്ട്‌ കനാല്‍, ഇഞ്ചമുടി, താന്ന്യം പഞ്ചായത്തിലെ ബാപ്പുജി മിച്ചഭൂമി കോളനി, ചെറുവരമ്പ്‌ കോളനി എന്നിവിടങ്ങളിലും വെള്ളക്കെട്ട്‌ ഭീഷണിയുണ്ട്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ ടിടിഇ എംഡിഎംഎയുമായി പിടിയില്‍

Kerala

തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ നിന്ന് ചാടി സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി

Kerala

രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കും

Kerala

മഴ ശക്തമാകും, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത

Entertainment

കേരള ഫിലിം പോളിസി: സിനിമയുടെ സമസ്ത മേഖലകളേയും പരിഗണിക്കും, എല്ലാവരേയും ഉള്‍ക്കൊള്ളിക്കുമെന്നും മന്ത്രി

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിച്ച യുവഅഭിഭാഷകര്‍ സാക്ഷിയുമായി സംഭവസ്ഥലത്തെത്തുന്നു

കൂട്ടക്കൊലപാതകക്കഥയുമായി ധര്‍മ്മസ്ഥല; 400ല്‍ പരം പേര്‍ ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടെന്നും പലരും ബലാത്സംഗത്തിനിരയായെന്നും വാര്‍ത്ത; ഞെട്ടി ലോകം

വ്യാജ വിവാഹ വാഗ്ദാനങ്ങളില്‍ വീഴുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

സ്‌കൂള്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം: യുവാവ് പിടിയില്‍

പാലക്കാട് വീണ്ടും നിപ, സ്ഥിരീകരിച്ചത് രോഗം ബാധിച്ച മരിച്ച വ്യക്തിയുടെ മകന്

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

നെടുമ്പാശേരിയില്‍ പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കി

സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍

ആത്മനിര്‍ഭരത പ്രധാനം;ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിന് കാരണം സ്വന്തം ആയുധങ്ങള്‍, ശത്രുക്കള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം ഊഹിക്കാനാകില്ല: സംയുക്തസേനാമേധാവി

ബസ് ഉടമകളുമായി മന്ത്രി ഗണേഷ് കുമാറിന്റെ ചര്‍ച്ച ഫലം കണ്ടില്ല, സമരവുമായി മുന്നോട്ട് പോകാന്‍ ബസ് ഉടമകള്‍

നവംബര്‍ വരെ മാസത്തില്‍ ഒരു ദിവസം ജനകീയ ശുചീകരണം: ജൂലായ് 19 ന് തുടക്കം

ആറന്മുള വള്ളസദ്യ കഴിക്കാണോ? മുന്‍കൂട്ടി ബുക്ക് ചെയ്യാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies