Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം താലൂക്ക്‌ സപ്ളൈ ഓഫീസില്‍ കാഷ്വല്‍ ലീവിണ്റ്റെ പേരില്‍ തര്‍ക്കം: വനിതാ അസി. താലൂക്ക്‌ സപ്ളൈ ഓഫീസര്‍ക്ക്‌ തലചുറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2011, 11:35 pm IST
in Kottayam

കോട്ടയം: താലൂക്ക്‌ സപ്ളൈ ഓഫീസില്‍ കാഷ്വല്‍ ലീവിനെ സംബന്ധിച്ച്‌ വാക്കുതര്‍ക്കം. അസി.താലൂക്ക്‌ സപ്ളൈ ഓഫീസര്‍ക്ക്‌ തലചുറ്റി. സപ്ളൈ ഓഫീസിലെ എല്‍ഡി ക്ളാര്‍ക്ക്‌ ഒരു വര്‍ഷം ഇരുപത്‌ കാഷ്വല്‍ ലീവ്‌ എടുക്കാമെന്നിരിക്കെ ഇരുപത്തി ഒന്ന്‌ കാഷ്വല്‍ ലീവെടുത്തത്‌ അസി.താലൂക്ക്‌ സപ്ളൈ ഓഫീസര്‍ ഇരുപത്തിമൂന്നാക്കി കൂട്ടാന്‍ നടത്തിയ ശ്രമമാണ്‌ പ്രശ്നത്തിനു കാരണമായിത്തീര്‍ന്നതെന്നാണ്‌ ജീവനക്കാര്‍ പറയുന്നത്‌. ഇതിനെച്ചൊല്ലി നടന്ന വാക്കേറ്റത്തിനിടെയാണ്‌ കോട്ടയം അസി.താലൂക്ക്‌ സപ്ളൈ ഓഫീസറായ കായംകുളം സ്വദേശിനി റഷീദാബീവി തലചുറ്റി വീണത്‌. ഇവരെ പിന്നീട്‌ വനിതാ ജീവനക്കാര്‍ ചേര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം താലൂക്ക്‌ സപ്ളൈ ഓഫീസിലെ പല ജീവനക്കാരെക്കുറിച്ചും വ്യാപകപരാതികളുണ്ട്‌. റേഷന്‍കാര്‍ഡില്‍ പ്രിണ്റ്റിംഗ്‌ തകരാറുകൊണ്ട്‌ തെറ്റുകള്‍ പറ്റിയാല്‍ രണ്ടുമിനിട്ടുകൊണ്ട്‌ കാര്‍ഡ്‌ തിരുത്തിക്കൊടുക്കാമെന്നിരിക്കെ തെറ്റു തിരുത്തിക്കൊടുക്കാന്‍ മാസങ്ങള്‍ എടുക്കുന്ന നടപടിയില്‍ അസി.താലൂക്ക്‌ സപ്ളൈ ഓഫീസര്‍ക്കെതിരെ ജനങ്ങളില്‍ നിന്നും പരാതിയുയരുന്നുണ്ട്‌. താലൂക്ക്‌ അസി.സപ്ളൈ ഓഫീസര്‍ കായംകുളം സ്വദേശിനിയായതിനാല്‍ മൂന്നേകാലിനുള്ള ട്രെയിനിലാണ്‌ ദിവസവും ഡ്യൂട്ടി കഴിഞ്ഞു പോകുന്നതെന്നും മൂന്നു മണിക്ക്‌ ഓഫീസ്‌ വിട്ടിറങ്ങുമെന്നും ഇത്തരത്തില്‍ 3 ദിവസം ഡ്യൂട്ടി സമയംതീരുന്നതിനു മുമ്പു പോയാല്‍ ഒരുദിവസത്തെ ലീവ്‌ മാര്‍ക്കു ചെയ്യേണ്ടതുണ്ട്‌. അത്‌ മാര്‍ക്കു ചെയ്യാത്ത ആള്‍ 21 ദിവസം ലീവെടുത്തതിണ്റ്റെ പേരില്‍ തണ്റ്റെ ലീവ്‌ 23 ദിവസമാക്കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്തതാണ്‌ തലചുറ്റല്‍ നാടകം അരങ്ങേറാന്‍ കാരണമായതെന്ന്‌ എല്‍ഡി ക്ളാര്‍ക്ക്‌ പറഞ്ഞു. എന്തായാലും കോട്ടയംതാലൂക്ക്‌ സപ്ളൈ ഓഫീസിനെക്കുറിച്ച്‌ നിരവധി ആരോപണങ്ങളാണുയരുന്നത്‌. റേഷന്‍ കടക്കാരുടെ പടി 5-ാംതീയതിക്കു മുമ്പ്‌ കിട്ടിയിരിക്കണമെന്ന താക്കീത്‌ നല്‍കിയ സംഭവം റേഷന്‍ കടക്കാരുടെ ഇടയില്‍ സംസാരവിഷയമാണ്‌. ഈ ഓഫീസിലെ ഒരു പ്യൂണ്‍ 20ലക്ഷം രൂപയുടെ വീടുവച്ചതുംവിവാദമാണ്‌. ജനങ്ങളുടെ പ്രശ്നങ്ങള്‍ സുതാര്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും കോട്ടയം താലൂക്ക്‌ സപ്ളൈ ഓഫീസിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥരും അവരുടെ സില്‍ബന്ധികളും ജനങ്ങളുടെ കാര്യത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായുള്ള ആക്ഷേപം വര്‍ദ്ധിച്ചു വരികയാണ്‌. ഇതിനെതിരെ പല രാഷ്‌ട്രീയ സാമൂഹിക സംഘനടനകളും പ്രത്യക്ഷസമരവുമായി രംഗത്തെത്തിയിരിക്കുന്നതായാണറിവ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Kerala

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

Kerala

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

പുതിയ വാര്‍ത്തകള്‍

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.