Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിയാല്‍: അനധികൃത നിയമനത്തിന്‌ പിന്നില്‍ ശര്‍മ്മയും അരുണ്‍കുമാറുമെന്ന്‌ ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2011, 10:56 pm IST
in Kerala

കൊച്ചി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി (സിയാല്‍)യിലെ അനധികൃത നിയമനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഉന്നതര്‍ കുടുങ്ങുമെന്ന്‌ സൂചന. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ്‌ യോഗമാണ്‌ മന്ത്രി കെ. ബാബു അധ്യക്ഷനായി അന്വേഷണത്തിനായി ഉപസമിതിയെ നിയോഗിച്ചത്‌.

സിയാലിലെ നിയമനങ്ങളില്‍ വന്‍ അഴിമതിയാണ്‌ നടക്കുന്നതെന്ന്‌ നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ അന്നത്തെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ചെയര്‍മാനും മുന്‍ മന്ത്രി എസ്‌. ശര്‍മ ഡയറക്ടറുമായിരുന്നു. സിയാലില്‍ നടന്ന എല്ലാ നിയമനങ്ങള്‍ക്കും പിന്നില്‍ ശര്‍മ്മയും വി.എസ്‌. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറുമാണ്‌ ചരട്‌ വലിച്ചിരുന്നതെന്ന്‌ ആരോപണമുയര്‍ന്നിരുന്നു. വലിയ ശമ്പളമുള്ള സിയാലില്‍ ജോലി നല്‍കുന്നതിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 10ഉം 20ഉം ലക്ഷം രൂപയായിരുന്നു വാങ്ങിയിരുന്നതെന്ന്‌ പറയപ്പെടുന്നു. അച്യുതാനന്ദന്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായിരുന്നു വിമാനത്താവളം.

ചില ഡയറക്ടര്‍മാരും ഒരു വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന വന്‍ലോബിയാണ്‌ ഇവിടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്‌. സിയാലിലെ നിയമനത്തിലെ അഴിമതികളെക്കുറിച്ച്‌ വളരെ നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇത്‌ സംബന്ധിച്ച്‌ വിവിധ സംഘടനകള്‍ പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. വ്യാപകമായ ആരോപണങ്ങളെത്തുടര്‍ന്ന്‌ സിയാലിലെ ഇന്റേണല്‍ ഓഡിറ്റ്‌ വിഭാഗം ഇതേക്കുറിച്ച്‌ അന്വേഷിക്കുകയും ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന്‌ നിയമനങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്തുവാന്‍ ഓഡിറ്റ്‌ വിഭാഗം ഡയറക്ടര്‍ ബോര്‍ഡിന്‌ ശുപാര്‍ശ ചെയ്യുകയായിരുന്നു.

നൂറിലേറെ നിയമനങ്ങളില്‍ അഴിമതി നടന്നിട്ടുള്ളതായാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. സിയാലിന്റെ റിക്രൂട്ട്മെന്റ്‌ പ്രമോഷന്‍ പോളിസിക്കെതിരായി തങ്ങള്‍ക്കിഷ്ടമുള്ളവരെ വീണ്ടും തിരുകിക്കയറ്റാനുള്ള നീക്കത്തിനെതിരെ ഒരു ഓഹരി ഉടമ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിരുന്നു. ഇതിനിടയില്‍ സംസ്ഥാനത്ത്‌ യുഡിഎഫ്‌ ഭരണം വരികയും സിയാല്‍ എംഡിയായി വി.ജെ. കുര്യനെ കൊണ്ടുവരികയും ചെയ്ത സാഹചര്യത്തിലാണിപ്പോള്‍ അന്വേഷണം.

ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമായ മന്ത്രി കെ. ബാബു അധ്യക്ഷനായുള്ള ഉപസമിതിയില്‍ ഡയറക്ടര്‍മാരായ സി.വി. ജേക്കബ്‌, എം.എ. യൂസഫലി, എന്‍.പി. ജോര്‍ജ്‌, മാനേജിംഗ്‌ ഡയറക്ടര്‍ വി.ജെ. കുര്യന്‍ എന്നിവരാണ്‌ മറ്റ്‌ അംഗങ്ങള്‍. അതേസമയം ഡയറക്ടര്‍ ബോര്‍ഡ്‌ അംഗീകാരം നല്‍കിയ നിയമനങ്ങളെക്കുറിച്ച്‌ അന്വേഷിക്കുവാന്‍ അതേ ഡയറക്ടര്‍മാര്‍ അംഗങ്ങളായുള്ള ഉപസമിതിയെ നിയോഗിച്ചാല്‍ എത്രകണ്ട്‌ അന്വേഷണം ഫലപ്രദമാകുമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ട്‌. നീതിപൂര്‍വമായ ഒരന്വേഷണം നടന്നാല്‍ മാത്രമേ സത്യം പുറത്തുവരികയുള്ളൂ. രണ്ട്‌ മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുവാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. അന്വേഷണ റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്യുവാന്‍ പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം ചേരും.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.