Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാഹനാപകടം തളര്‍ത്തിയ ശരീരവുമായി ഒന്നരപ്പതിറ്റാണ്ട്‌

Janmabhumi Online by Janmabhumi Online
Jun 21, 2011, 10:49 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: ഒന്നരപ്പതിറ്റാണ്ടിലേറെ കട്ടിലില്‍ ജീവച്ഛവമായി മറ്റുളളവരുടെ കാരുണ്യം കൊണ്ടും ദൈവത്തിന്റെ കൃപകൊണ്ടും ജീവിതം അനുഭവിച്ച്‌ തീര്‍ക്കുന്ന പ്രഭാകരന്‍ സന്‍മനസ്സുള്ളവരുടെ നൊമ്പരമാകുന്നു. റോഡപകടങ്ങള്‍ നിത്യസംഭവമായി മാറിക്കഴിഞ്ഞ നമ്മുടെ നാട്ടില്‍ പ്രഭാകരനെന്ന പാവം ചായക്കടക്കാരന്റെ ജീവിതം ഇത്രമേല്‍ ദുരിതപൂര്‍ണമാക്കിയതും ഒരു വാഹനാപകടം തന്നെ. പതിനാറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുളള ആ യാത്ര പ്രഭാകരന്‌ ഇപ്പോഴും മറക്കാനാകുന്നില്ല. സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം കീഴ്മേല്‍ മറിഞ്ഞ ആ യാത്ര പ്രഭാകരനില്‍ ഇപ്പോഴും ഞെട്ടലുണ്ടാക്കുന്നു.

തൃപ്രയാര്‍ കിഴക്കേനടയില്‍ കളപ്പറമ്പില്‍ പ്രഭാകരന്‍ എന്ന 63കാരന്‍16 വര്‍ഷം മുമ്പ്‌ ചേര്‍പ്പില്‍ നിന്നും ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക്‌ വരുന്നതിനിടയിലാണ്‌ ചിറക്കല്‍ കുറുമ്പിലാവില്‍ വെച്ച്‌ എതിരെ വന്ന കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ നട്ടെല്ലും കാല്‍മുട്ടും തകര്‍ന്ന പ്രഭാകരന്‍ അന്നുമുതല്‍ ഇപ്പോഴും ഒരു മുറിയില്‍ കട്ടിലില്‍ ഒരേ കിടപ്പാണ്‌. എഴുന്നേല്‍ക്കുവാന്‍ പോലും സാധിക്കാതെ പതിനാറ്‌ വര്‍ഷമായി കിടക്കുന്ന പ്രഭാകരനെ ബന്ധുക്കളുടെ കാരുണ്യമാണ്‌ ഇപ്പോഴും ജീവന്‍ നിലനിര്‍ത്തികൊണ്ടുപോകാന്‍ സഹായമാകുന്നത്‌.

അപകടം പറ്റുന്നതിന്‌ അഞ്ചു വര്‍ഷം മുമ്പ്‌ ഭാര്യ മരിച്ച പ്രഭാകരന്‌ മക്കളില്ല. അകന്ന ബന്ധത്തിലുള്ള വാഴക്കുളത്ത്‌ ദയാനന്ദന്റെ മക്കളാണ്‌ ഇപ്പോള്‍ പ്രഭാകരന്‌ എല്ലാം. നിരവധി ചികിത്സ നടത്തിയെങ്കിലും എഴുന്നേറ്റ്‌ നടക്കാന്‍ സാധിക്കാത്ത വിധത്തില്‍ എല്ലാം തളര്‍ന്നു. ബന്ധുവിന്റെ ഓടിട്ട വീടിനുള്ളിലെ ഒറ്റമുറിയില്‍ കിടപ്പാണ്‌ പ്രഭാകരന്‍. ദിവസവും ദയാനന്ദന്റെ മകളായ നീന നല്‍കുന്ന ഭക്ഷണവും വീട്ടില്‍ വരുത്തുന്ന ഒരു പത്രവും കൂടാതെ അയല്‍വാസികള്‍ കൊണ്ടുകൊടുക്കുന്ന പത്രങ്ങളും വായിച്ചുകൊണ്ടാണ്‌ പ്രഭാകരന്‍ ഇപ്പോള്‍ ലോകത്തെ അറിയുന്നത്‌. അന്ന്‌ പ്രഭാകരന്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷക്ക്‌ ഇന്‍ഷൂറന്‍സ്‌ ഇല്ലാതിരുന്നതും സഹായം ലഭിക്കുന്നതിന്‌ തടസ്സമായി. തുടര്‍ന്ന്‌ മറ്റുള്ളവരുടെ കാരുണ്യം കൊണ്ടാണ്‌ ചികിത്സ നടത്തിയിരുന്നത്‌.

ഇപ്പോള്‍ പത്രത്താളുകളില്‍ അപകടവാര്‍ത്തകള്‍ കാണുമ്പോള്‍ പ്രഭാകരന്റെ ഉള്ളില്‍ ഞെട്ടലും പകപ്പുമാണ്‌. തന്റെ ഗതി മറ്റാര്‍ക്കും വരുത്തരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ്‌ ഓരോ ദിവസവും പ്രഭാകരന്‍ അപകടവാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കുന്ന പത്രം തുറക്കുന്നത്‌. തന്നെ പ്രാണനു തുല്യം സ്നേഹിച്ച്‌ പരിചരിക്കുന്നവരുടെ കാലില്‍ ഒരു മുള്ളുപോലും കൊള്ളരുതേയെന്നാണ്‌ പ്രഭാകരന്റെ പ്രാര്‍ത്ഥന. പ്രതീക്ഷകള്‍ അസ്തമിച്ച്‌ കട്ടിലില്‍ തളര്‍ന്ന്‌ കിടക്കുന്ന പ്രഭാകരന്‌ ഇനിയും തുടര്‍ചികിത്സ നല്‍കിയാല്‍ പഴയജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്ന്‌ ബന്ധുക്കള്‍ വിശ്വസിക്കുന്നു. അവരുടെ പ്രതീക്ഷ കാണുമ്പോള്‍ പ്രഭാകരന്റെ കണ്ണുകള്‍ നിറയുകയാണ്‌. അതില്‍ ജീവിക്കാനുളള ഒരു മനുഷ്യന്റെ ആഗ്രഹം നിറഞ്ഞു നില്‍ക്കുന്നുണ്ട്‌.

-കൃഷ്ണകുമാര്‍ ആമലത്ത്‌

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സദാനന്ദന്‍ മാസ്റ്റര്‍ക്ക് മാര്‍ക്കിടാന്‍ രമേശ് ചെന്നിത്തലയ്‌ക്ക് എന്ത് അവകാശവും യോഗ്യതയുമാണുളളതെന്ന് എന്‍ ഹരി

Kerala

ഭഗവ പതാക കയ്യിലേന്തിയത് ചെറിയ പ്രായത്തിലാണ് ; അതുയര്‍ത്തിയതിന് തല്ല് കൊണ്ടിട്ടുണ്ട് ; മരിക്കുമ്പോഴും ആ പതാകയില്‍ പൊതിഞ്ഞേ ശരീരം തീയെടുക്കൂ

India

അജ്മൽ കസബെന്ന ഇസ്ലാം ഭീകരനെ തൂക്കുകയറിന് മുന്നിലെത്തിച്ച അഭിഭാഷകൻ :  ഉജ്ജ്വൽ നിഗം ഇനി രാജ്യസഭയിലേയ്‌ക്ക്

Kerala

കെ ജി ശിവാനന്ദന്‍ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി

Astrology

വാരഫലം ജൂലൈ 14 മുതല്‍ 20 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, സുഖവും സമ്പത്തും വര്‍ധിക്കും

പുതിയ വാര്‍ത്തകള്‍

ആലംബമാകും ആലത്തിയൂര്‍ ഹനുമാന്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) തലയ്ക്കുമുകളില്‍ നൂറായിരം വയറുകള്‍ തൂങ്ങുന്ന ദല്‍ഹി റോഡ് (ഇടത്ത്)

റോഡില്‍ തലയ്‌ക്ക് മുകളില്‍ തൂങ്ങുന്ന വയറുകള്‍ ഒഴിവാക്കുന്ന പദ്ധതിയുമായി ദല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്ത; തല ഉയര്‍ത്തിയാല്‍ ഇനി നീല ആകാശം

വായന: പ്രകാശം പരത്തുന്ന ജീവിതം

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം,പൊലീസ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് കത്തയച്ചു

ബാലഗോകുലം ദക്ഷിണകേരളം സുവർണ്ണജയന്തി സമ്മേളനത്തിന്റെ പൊതുസഭയിൽ  കേരള ഗവർണ്ണർ  രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്‌ഘാടനം ചെയ്യുന്നു

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിക്കൊപ്പം 
പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഭാര്യ രത്‌നമണി ദേവിയും

എഴുത്തിന്റെ ചിന്മയശൃംഗങ്ങള്‍

അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഗായിക കെ.എസ്. ചിത്ര; സംഗീതസാന്ദ്രമായി മുത്തപ്പന്റെ മടപ്പുര

ജീവിതാനുഭവങ്ങളും പ്രതിസന്ധികളും അടയാളപ്പെടുത്തുമ്പോള്‍

പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

മിനിക്കഥ: നിളയുടെ തേങ്ങല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies