Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരിയയുടെ അന്ത്യകര്‍മത്തിന്‌ മകനെത്തുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2011, 10:52 pm IST
in Kerala

കൊച്ചി: ജീവിതത്തിന്റെ സായന്തനത്തില്‍ ഏകാകിനിയായി വിടപറഞ്ഞ ജര്‍മന്‍ വനിതയുടെ അന്ത്യകര്‍മം ചെയ്യാന്‍ മകനെത്തുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. കഴിഞ്ഞ 14 നാണ്‌ ജര്‍മന്‍ വനിതയായ ഷെമീദ്‌ ആല്‍ഫ്രഡ്‌ മരിയ (85) അന്തരിച്ചത്‌. ഏതാണ്ട്‌ ഒരു പതിറ്റാണ്ടോളമായി ഇവര്‍ ഇന്ത്യയില്‍ എത്തിയിട്ട്‌. കഴിഞ്ഞ ഒമ്പത്‌ വര്‍ഷമായി ദിവാന്‍സ്‌ റോഡിലെ റെസിഡന്‍സി ഹോട്ടലിലാണ്‌ താമസം. ഹോട്ടലില്‍ വച്ച്‌ തന്നെയായിരുന്നു അന്ത്യം.

ചെന്നൈയിലെ ജര്‍മന്‍ കോണ്‍സുലേറ്റ്‌ വഴി മരിയയ്‌ക്ക്‌ ബന്ധുക്കളാരെങ്കിലുമുണ്ടോയെന്ന്‌ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ജര്‍മന്‍ എംബസിയില്‍നിന്നും ഇതുവരെ മറുപടി ഒന്നും ലഭിച്ചിട്ടില്ല. ഇന്നലെയെങ്കിലും ഇതുസംബന്ധിച്ച്‌ മറുപടി ലഭിക്കുമെന്നാണ്‌ പ്രതീക്ഷിച്ചിരുന്നെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ലെന്ന്‌ സ്പെഷ്യല്‍ ബ്രാഞ്ചിലെ വിദേശവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജര്‍മന്‍ എംബസിയുമായി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ട്‌. എത്രയും പെട്ടെന്ന്‌ മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌. ജനറല്‍ ആശുപത്രിയിലെ ഫ്രീസറിലാണ്‌ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്‌. സംസ്ക്കരിക്കുന്നതിന്‌ നിയമതടസങ്ങളൊന്നുമില്ല.

ഏതെങ്കിലും ബന്ധുക്കള്‍ ജീവിച്ചിരിപ്പുണ്ടോയെന്ന്‌ അറിയുവാനുള്ള കാത്തിരിപ്പിലാണിപ്പോഴും കൊച്ചി പോലീസ്‌. എന്തായാലും ജര്‍മന്‍ എംബസിയുടെ മറുപടി ലഭിച്ചശേഷമേ സംസ്ക്കാരം നടത്തുകയുള്ളൂ. മറുപടി ഇനിയും വൈകല്ലേയെന്ന പ്രാര്‍ത്ഥനയാണ്‌ പോലീസിനും കൊച്ചിക്കാര്‍ക്കും.

ജൂത വംശജയായ മരിയയുടെ മാതാപിതാക്കള്‍ ഹിറ്റ്ലറുടെ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബന്ധുക്കളുടെ സംരക്ഷണത്തില്‍ വളര്‍ന്ന മരിയ പാക്കിസ്ഥാനിലെ ജര്‍മന്‍ എംബസിയിലെ ഉദ്യോഗസ്ഥയായി. പാക്കിസ്ഥാന്‍ പൗരനായ പട്ടാളക്കാരനെ പ്രണയിച്ച്‌ വിവാഹം കഴിച്ചു. എന്നാല്‍ ഒരു പോരാട്ടത്തില്‍ ഭര്‍ത്താവ്‌ കൊല്ലപ്പെട്ടു. മുതിര്‍ന്നപ്പോള്‍ ഏക മകനും ഉപേക്ഷിച്ചു. പാക്‌ എംബസിയില്‍നിന്നും വിരമിക്കുമ്പോള്‍ ജനിച്ചനാട്‌ തീര്‍ത്തും അന്യമായിരുന്നു. ഒരു ബാല്യകാല സുഹൃത്ത്‌ മാത്രമായിരുന്നു നാടിനോട്‌ ബന്ധപ്പെടാനുള്ള കണ്ണി. പാക്കിസ്ഥാനില്‍നിന്നും ചികിത്സയ്‌ക്കായാണ്‌ ഇന്ത്യയിലേക്ക്‌ എത്തിയത്‌. വടക്കേ ഇന്ത്യയിലെല്ലാം യാത്ര ചെയ്ത ശേഷമാണ്‌ കൊച്ചിയിലെത്തുന്നത്‌. ജൂത പാരമ്പര്യമുറങ്ങുന്ന മട്ടാഞ്ചേരിയും കൊച്ചിയുമെല്ലാം മരിയയ്‌ക്ക്‌ ഗൃഹാതുര സ്മരണകളുണര്‍ത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ കൊച്ചി ഇവര്‍ക്ക്‌ ഏറെ ബോധിച്ചു. ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.
ഹോട്ടലിലായിരുന്നു കഴിഞ്ഞ ഒമ്പതുവര്‍ഷം താമസിച്ചിരുന്നതും അവസാനശ്വാസം വലിച്ചതും. പെന്‍ഷന്‍ തുകയായിരുന്നു ഇവരുടെ ഏകവരുമാനം. ഇടക്കിടെ ജര്‍മനിയിലെ ഏതോ സുഹൃത്തിന്റെ കത്ത്‌ വരാറുണ്ടായിരുന്നതായി ഹോട്ടലുകാര്‍ ഓര്‍ക്കുന്നു.

കൊച്ചിയുടെ സംസ്ക്കാരത്തില്‍ അലിഞ്ഞുചേര്‍ന്ന മരിയയ്‌ക്ക്‌ ഇവിടെത്തന്നെ അവസാനനിമിഷവും ചെലവഴിച്ച്‌ തന്റെ ചിതാഭസ്മം കൊച്ചി കായലില്‍ ഒഴുക്കണമെന്നായിരുന്നു ആഗ്രഹം. മരിയയുടെ ആഗ്രഹസാഫല്യത്തിന്‌ തടസങ്ങളൊന്നുമില്ലെങ്കിലും ബന്ധുക്കളാരെങ്കിലും എത്തുമെന്ന കാത്തിരിപ്പിലാണ്‌ ഒരാഴ്ചയായി കൊച്ചി പോലീസ്‌.

-എന്‍.പി.സജീവ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

Kerala

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

Kerala

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

Kerala

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

Kerala

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.