ശ്രീകുമാരന്‍ തമ്പി

ശ്രീകുമാരന്‍ തമ്പി

പാട്ടുകാരിയല്ല, എന്റെ നേര്‍പെങ്ങള്‍; വാണി സംഗീതത്തിനപ്പുറംവളര്‍ന്ന സാഹോദര്യം: ശ്രീകുമാരന്‍ തമ്പി

ഞാനെഴുതിയ നൂറിലേറെ പാട്ടുകള്‍ ആ സ്വരമാധുരിയില്‍ പിറന്നു. വാണി ജയറാം എന്ന പാട്ടുകാരി മലയാളത്തില്‍ ഏറ്റവുമധികം പാടിയത് എന്റെ രചനയില്‍ പിറന്ന പാട്ടുകള്‍ എന്നത് ഞാനിന്നും അഭിമാനത്തോടെ...

ഈ നാദം ഈശ്വരന്റെ മായാവിലാസം

മഹലിലെ 'ആയേഗാ ആനേവാലാ...', മധുമതിയിലെ 'ആജാരെ...പരദേശി...', വഹ് കോന്‍ ഥീ യിലെ 'ലഗ് ജാ ഗെലേ...', ദോ ആംഖേം ബാരഹ് ഹാഥിലേ 'ഹേ മാലിക് തെരെ ബന്ദെ...

ആരോടും മത്സരിക്കാത്ത ഗാനരചയിതാവ്

ബിച്ചു ആരോടും നോ പറയില്ല. സിനിമയില്‍ അതാണ് ആവശ്യവും. സാഹിത്യ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച ബിച്ചുവിന് സംഗീത വാസനയുണ്ടായിരുന്നു. അതു കൊണ്ടുതന്നെ ട്യൂണ്‍ കിട്ടിയാല്‍ വരികളെഴുതി പാട്ട്...

അനവദ്യ സംഗീതാലാപനം…

''താമരത്തോണിയില്‍ താലോലമാടി താനേ തുഴഞ്ഞുവരും പെണ്ണേ....'' എന്ന ഗാനം ജനിക്കുന്നത് 1966ലാണ്. ശ്രീകുമാരന്‍ തമ്പിയെന്ന ചലച്ചിത്ര ഗാന രചയിതാവിന്റെ ജനനം കൂടിയായിരുന്നു അത്.  ''...താരമ്പനനുരാഗത്തങ്കത്തില്‍ തീര്‍ത്തൊരു താരുണ്യക്കുടമല്ലേ...

പുതിയ വാര്‍ത്തകള്‍