Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

സിപിഎമ്മിന്റെ കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയുടെ നേര്‍ദൃഷ്ടാന്തമായി സദാനന്ദന്‍മാസ്റ്റര്‍ രാജ്യസഭയിലേക്ക് നടക്കുകയാണ്. മോദി സര്‍ക്കാരിന്റെ രാഷ്‌ട്രീയമായ മറ്റൊരു നീക്കം കൂടി. സിപിഎമ്മിന്റെ ക്രൂരമായ കൊലപാതകരാഷ്‌ട്രീയം ഇതോടെ ദേശീയശ്രദ്ധ നേടും.

Janmabhumi Online by Janmabhumi Online
Jul 13, 2025, 09:20 pm IST
in Kerala
കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സിപിഎമ്മിന്റെ കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയുടെ നേര്‍ദൃഷ്ടാന്തമായി സദാനന്ദന്‍മാസ്റ്റര്‍ രാജ്യസഭയിലേക്ക് നടക്കുകയാണ്. മോദി സര്‍ക്കാരിന്റെ രാഷ്‌ട്രീയമായ മറ്റൊരു നീക്കം കൂടി. സിപിഎമ്മിന്റെ ക്രൂരമായ കൊലപാതകരാഷ്‌ട്രീയം ഇതോടെ ദേശീയശ്രദ്ധ നേടും.

ഒരു നേതാവിന്റെ രണ്ടു കാലുകളും മുട്ടിനു താഴെ വെട്ടിക്കളയുന്ന ക്രൂരത സിപിഎമ്മിനെ സാധിക്കൂ. ഒരു കുടുംബത്തിന്റെ വിളക്കായ വ്യക്തിയെ ശാരീരികമായി നശിപ്പിക്കുന്നതിലൂടെ അയാളുടെ ശബ്ദം കെടുത്തിക്കളയാമെന്ന ദുഷ്ടചിന്ത. പക്ഷെ ദൈവനിശ്ചയം മറ്റൊന്നായി. ആ ശബ്ദം ഇനി രാജ്യസഭയിലാണ് അലയടിക്കാന്‍ പോകുന്നത്. എപ്പോഴും രാഷ്‌ട്രീയം ചിന്തിയ്‌ക്കുന്ന, എതിരാളികള്‍ക്കെതിരെ പഴുതുകള്‍ തിരയുന്ന മോദിയ്‌ക്കും സദാനന്ദന്‍ മാസ്റ്ററുടെ രാജ്യസഭാ പ്രവേശം സിപിഎമ്മിനെതിരായ ആയുധമാക്കാമെന്ന് തോന്നിയിരിക്കാം. കേരളത്തിലും സിപിഎമ്മിന്റെ കൊലപാതകരാഷ്‌ട്രീയത്തിന് കിട്ടുന്ന വലിയ ആഘാതമായിരിക്കും ഇത്. അദ്ദേഹത്തിന്റെ കാലുകളറ്റ ശരീരവും മൂര്‍ച്ചയേറിയ നാവും രാജ്യസഭയില്‍ നിന്നും ഇന്ത്യയാകെ മുഴങ്ങും. സിപിഎമ്മിന് ദേശീയ തലത്തില്‍ തന്നെ തല താഴ്‌ത്തേണ്ടിവരും. “നെഗറ്റീവായി ഒന്നും പറയാനില്ലാത്ത ആള്‍. പക്ഷെ അക്കാലത്ത് കണ്ണൂര്‍ ജില്ലയില്‍ കാന്തം പോലെ യുവാക്കളെ ആകര്‍ഷിക്കുന്ന പ്രാസംഗികനും വ്യക്തിയുമായിരുന്നു അദ്ദേഹം.വേദന കടിച്ചമര്‍ത്തുമ്പോള്‍ ഗണഗീതം പാടുകയായിരുന്നു അദ്ദേഹം.” അദ്ദേഹത്തോടൊപ്പം തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച അരുണ്‍ ലക്ഷ്മണിന്റെ വാക്കുകള്‍.

എന്തായാലും തേജസ്സാര്‍ന്ന അദ്ദേഹത്തിന്റെ മുഖത്തെ ശോഭ കെടുത്താന്‍ ഈ ആക്രമണത്തിനൊന്നും കഴിഞ്ഞില്ല. നിശ്ചയദാര്‍ഡ്യവും തെളിഞ്ഞ ചിന്തയും ലക്ഷ്യബോധവും ഉള്ള അദ്ദേഹത്തിന്റെ മനസ്സ് ആ ആക്രമണത്തിന് ശേഷം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയായിരുന്നു. കാരണം അദ്ദേഹത്തിന്റെ മനസ്സിന് ഊര്‍ജ്ജം പകരാന്‍ സനാതനധര്‍മ്മചിന്തയും രാഷ്‌ട്രീയാവബോധവും ഉണ്ടായിരുന്നു.

Tags: modibjpcpimRajyasabha MPSadanandan MasterCPIM crueltykilling politics
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)
Kerala

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

Vicharam

സംഘ മന്ത്രം അഗ്നിയായി ജ്വലിപ്പിച്ച…

Kerala

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

Kerala

സദാനന്ദന്‍ മാസ്റ്റര്‍ക്ക് മാര്‍ക്കിടാന്‍ രമേശ് ചെന്നിത്തലയ്‌ക്ക് എന്ത് അവകാശവും യോഗ്യതയുമാണുളളതെന്ന് എന്‍ ഹരി

Kerala

ഭഗവ പതാക കയ്യിലേന്തിയത് ചെറിയ പ്രായത്തിലാണ് ; അതുയര്‍ത്തിയതിന് തല്ല് കൊണ്ടിട്ടുണ്ട് ; മരിക്കുമ്പോഴും ആ പതാകയില്‍ പൊതിഞ്ഞേ ശരീരം തീയെടുക്കൂ

പുതിയ വാര്‍ത്തകള്‍

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാകിസ്ഥാൻ ഭരണത്തിൻ കീഴിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല ; ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം : ബലൂച് നേതാവ് ഖാസി ദാദ് മുഹമ്മദ് റെഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies