Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുസ്തക പരിചയം: മന്നത്തിന്റെ ആവനാഴി

വിനീത വേണാട്ട് by വിനീത വേണാട്ട്
May 25, 2025, 12:06 pm IST
in Varadyam, Literature
FacebookTwitterWhatsAppTelegramLinkedinEmail

ഭാരതത്തിലെ നവോത്ഥാന നായകരില്‍ മുന്‍നിരയിലുള്ള ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ജീവിതത്തെ ആധാരമാക്കി ഉണ്ണി കോയിക്കല്‍ രചിച്ച നോവലാണ് മന്നത്തിന്റെ ആവനാഴി. മന്നത്തിന്റെ ജീവിതയാത്രയെ ലളിതമായ ഭാഷയില്‍ വായനക്കാരിലേക്ക് എത്തിക്കുകയാണ് നോവലിസ്റ്റ്. ദാരിദ്ര്യം നിറഞ്ഞ ജീവിത പരിസരത്തുനിന്ന് ഹിന്ദു സമൂഹത്തിന്റെ, വിശിഷ്യാ നായര്‍ സമുദായത്തിന്റെ ഉന്നമനത്തിനായി മന്നം എപ്രകാരം ഉയിര്‍ത്തെഴുന്നേറ്റുവെന്ന് ഈ നോവല്‍ വരച്ചിടുന്നു. അദ്ധ്യാപകന്‍, അഭിഭാഷകന്‍ എന്നീ നിലകളില്‍ ശോഭിച്ച മന്നത്തിന്റെ ബാല്യം മുതല്‍ മരണം വരെയുള്ള കാലം ഈ നോവലില്‍ തെളിയുന്നു.

വിവാഹത്തിനും അടിയന്തരത്തിനും പുലവാലായ്മകള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും ഉത്സവം നടത്തിപ്പിനുമൊക്കെയായി വസ്തുവകകള്‍ ധൂര്‍ത്തടിച്ചും വിറ്റഴിച്ചും സ്വയം നാശത്തിലേക്ക് വഴുതിവീണ നായര്‍ സമുദായത്തിന് നേര്‍വഴികാട്ടിയ മന്നത്തിന്റെ ആദര്‍ശം ആര്‍എസ്എസ് ദര്‍ശനത്തില്‍ അധിഷ്ഠിതമായിരുന്നുവെന്ന് നോവലിസ്റ്റ് അടിവരയിടുന്നു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപനം, പ്രജാസഭയിലേക്ക് നായര്‍ സമുദായാംഗത്തെ നിര്‍ത്തി വിജയിപ്പിക്കല്‍, വൈക്കം സത്യഗ്രഹത്തിന്റെ വിജയത്തിനായി ഹൈന്ദവ ഐക്യം രൂപപ്പെടുത്തല്‍, ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിനായി കഠിന പ്രയത്‌നത്തിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രൂപീകരിക്കല്‍, ഹൈന്ദവാചാര പരിഷ്‌കരണം തുടങ്ങി നിരവധി കര്‍മ്മ പദ്ധതികള്‍ മന്നത്ത് പത്മനാഭന്‍ വിജയകരമായി നടപ്പാക്കി.

ചൈന ഭാരതത്തെ ആക്രമിച്ച വേളയില്‍ ദേശീയ പ്രതിരോധ ഫണ്ടിലേക്ക് പാരിതോഷികമായി സുഹൃത്തുക്കള്‍ നല്കിയ സ്വര്‍ണം സംഭാവന ചെയ്തും പന്തളത്തെ പോളിടെക്‌നിക്കും, പാലക്കാട്ടെ എന്‍ജിനീയറിങ് കോളജും യുദ്ധോപകരണ നിര്‍മാണശാലകളാക്കി രൂപാന്തരപ്പെടുത്തുന്നതിനുള്ള സമ്മതം ഭാരത സര്‍ക്കാരിനെ അറിയിച്ചും ദേശസ്‌നേഹം പ്രകടിപ്പിച്ച മന്നം തികഞ്ഞ ദേശീയവാദിയായിരുന്നു എന്നതില്‍ തര്‍ക്കമില്ല.

ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാറും ദ്വിതീയ സര്‍സംഘ ചാലക് ഗുരുജി ഗോള്‍വല്‍ക്കറും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. മന്നത്തിന് രോഗം കലശലായ വേളയിലായിരുന്നു ഗുരുജിയുമായുള്ള സമാഗമം. അങ്ങ് എല്ലാ അര്‍ത്ഥത്തിലും പൂര്‍ണകാമനാണ് എന്നാണ് മന്നത്തിന്റെ ജീവിതത്തെ അടയാളപ്പെടുത്തിക്കൊണ്ട് ഗുരുജി പറഞ്ഞത്. ആരേയും കൂസാതെ സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി നിലകൊണ്ട മന്നത്ത് പത്മനാഭനെന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ ജീവിതം പറയുകയാണ് മന്നത്തിന്റെ ആവനാഴിയിലൂടെ ഉണ്ണി കോയിക്കല്‍.

Tags: Book ReviewMannath Padmanabhanമന്നത്തിന്റെ ആവനാഴി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പുസ്തകപരിചയം: മലയാള സിനിമയുടെ ആധികാരിക ചരിത്രം

Varadyam

ബായും ബാപ്പുവും പവിത്രബന്ധത്തിന്റെ പ്രതിബിംബങ്ങള്‍

Literature

അദ്ധ്യാത്മരാമായണത്തിന്റെ അകപ്പൊരുള്‍

Literature

വായന, അതല്ലേ എല്ലാം

Literature

ഭവ്യയുടെ ലോകം, ഭാവിയുടേതും

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 7 മരണം

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies