Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യയുടെ സുസ്ഥിരതയുടെ പ്രതീകമായി മോദി;  സദ്ഭരണത്തിന്റെ പര്യായമായി  ബിജെപി

Janmabhumi Online by Janmabhumi Online
Dec 31, 2024, 05:52 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

2024 ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ലഭിച്ച ചരിത്രപരമായ മൂന്നാം വിജയം അദ്ദേഹത്തിന്റെ വ്യക്തിപരമായ പാരമ്പര്യത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) ആധിപത്യത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇന്ന് പ്രധാനമന്ത്രി മോദി ഇന്ത്യയുടെ സുസ്ഥിരതയുടെ പ്രതീകമായി മാറുകയും, അതോടൊപ്പം ബിജെപി സദ്ഭരണത്തിന്റെ പര്യായമായ പാര്‍ട്ടിയായി ഉയര്‍ന്നുവരികയും ചെയ്തിരിക്കുന്നു.

2024ല്‍, ഭരണ വിരുദ്ധതയുടെ ആഗോള തരംഗം പ്രമുഖ ജനാധിപത്യ രാജ്യങ്ങളില്‍ ആഞ്ഞടിക്കുകയും, ഭരണാധികാരികള്‍ കനത്ത തോല്‍വികള്‍ നേരിടുകയും ചെയ്തു. അമേരിക്കന്‍ ഐക്യനാടുകളില്‍ ഡെമോക്രാറ്റുകള്‍ക്ക് പ്രസിഡണ്ട് സ്ഥാനവും പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും നിയന്ത്രണവും നഷ്ടപ്പെട്ടു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ (ടോറികള്‍) അന്തിമമായി അധികാരത്തില്‍ നിന്ന് പുറത്താക്കുന്നത് യുകെ കണ്ടു. അതുപോലെ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, പോളണ്ട് എന്നിവിടങ്ങളില്‍ ഭരണകക്ഷികള്‍ സ്ഥാനഭ്രഷ്ടരായി. ഈ ആഗോള പ്രവണതയില്‍ നിന്നും വ്യത്യസ്തമായി, ഇന്ത്യയില്‍ നരേന്ദ്ര മോദി അധികാരം നിലനിര്‍ത്തുക മാത്രമല്ല, ചരിത്രപരമായ മൂന്നാം തവണയും അത് ആവര്‍ത്തിക്കുകയും ചെയ്തു. 2014, 2019 വര്‍ഷങ്ങളിലെ അദ്ദേഹത്തിന്റെ വ്യക്തമായ വിജയങ്ങള്‍ക്ക് ശേഷവും ഇന്ത്യന്‍ ജനത മോദിക്ക് വീണ്ടും ശക്തമായ ജനവിധി നല്‍കിക്കൊണ്ട്, അന്താരാഷ്‌ട്ര ഭരണ വിരുദ്ധ തരംഗത്തിന് അപവാദമായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ വിജയങ്ങളില്‍ ഏറ്റവും വലിയ വിജയമായി 2024 അടയാളപ്പെടുത്തപ്പെട്ടു. അങ്ങനെ പ്രധാനമന്ത്രി മോദി തന്റെ ചരിത്രപരമായ മൂന്നാം വിജയവും ഉറപ്പിച്ചു. 1962 ന് ശേഷം മറ്റൊരു നേതാവും തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ചിട്ടില്ല എന്നതുകൊണ്ട് തന്നെ ഈ നേട്ടം ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

2024 ലെ തിരഞ്ഞെടുപ്പ്, ശക്തമായ വോട്ടര്‍ സഹകരണവും പൗരബോധമുള്ള പെരുമാറ്റവും കൊണ്ട് അടയാളപ്പെടുത്തിയ കെട്ടുറപ്പുള്ള ഒരു ജനാധിപത്യ രാജ്യമായി ഇന്ത്യയെ ഉയര്‍ത്തിക്കാട്ടി. ഇവിഎമ്മുകള്‍ക്ക് നേരെയുള്ള കരുതിക്കൂട്ടിയ ആക്രമണങ്ങളും കൊടും ചൂടും ഉണ്ടായിരുന്നിട്ടും, ആളുകള്‍ വലിയ ആവേശം പ്രകടിപ്പിച്ചു കൊണ്ട് വന്‍തോതില്‍ വോട്ട് ചെയ്യാന്‍ എത്തി. കന്നി വോട്ടര്‍മാര്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെ, ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ വളരെ ഉത്സാഹത്തോടെ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്തു.
1996ന് ശേഷം ആദ്യമായാണ് കശ്മീരില്‍ ഇങ്ങനെ ഒരു വലിയ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയത്. ഇത് ജനാധിപത്യ പ്രക്രിയയോടുള്ള വിശ്വാസത്തിന്റെ തിരിച്ചുവരവിന് അടയാളമാണ്.
ലിംഗ പ്രാതിനിധ്യം ശക്തിപ്പെടുത്തിക്കൊണ്ട് കൂടുതല്‍ വനിതകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തതോടെ ഇന്ത്യന്‍ രാഷ്‌ട്രീയം കൂടുതല്‍ ഉള്‍ച്ചേര്‍ക്കലിന് സാക്ഷിയായി. യുവജന പങ്കാളിത്തവും ഗണ്യമായി വര്‍ദ്ധിക്കുകയും ഇത് രാജ്യത്തിന്റെ രാഷ്‌ട്രീയ രംഗത്തേയ്‌ക്ക് പുതിയ കാഴ്ചപ്പാടുകള്‍ കൊണ്ടുവരികയും ചെയ്തു. 2024ലെ തിരഞ്ഞെടുപ്പ്, പൗരന്മാര്‍ അവരുടെ മുന്‍ഗണനകളെയും അവരുടെ നേതാക്കളില്‍ നിന്നുള്ള പ്രതീക്ഷകളെയും കുറിച്ച് എങ്ങനെ കൂടുതല്‍ ബോധവാന്മാരാണെന്ന് എടുത്തുകാട്ടുന്ന തരത്തിലുള്ള ഇന്ത്യയുടെ ജനാധിപത്യ പക്വതയെ പ്രകടമാക്കി. 2047ഓടെ വികസിത് ഭാരത് എന്ന കാഴ്ചപ്പാടിന് പിന്നില്‍ ജനങ്ങള്‍ ഉറച്ചു നിന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര പ്രതിനിധി സംഘം ഇതാദ്യമായി ഈ വര്‍ഷം ഇന്ത്യയുടെ പൊതുതിരഞ്ഞെടുപ്പ് നേരിട്ടുകണ്ട് മതിപ്പ് പ്രകടിപ്പിച്ചു. ചിലര്‍ തെരെഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ പ്രശംസിച്ചപ്പോള്‍ മറ്റുള്ളവര്‍ ഹരിത പോളിംഗ് സ്‌റ്റേഷനുകള്‍ പോലെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംരംഭങ്ങള്‍ ശരിക്കും പ്രചോദനം നല്‍കുന്നതായി കണ്ടെത്തി.
വികസനം, വൈവിധ്യം, നിശ്ചയദാര്‍ഢ്യം എന്നിവയ്‌ക്ക് ലഭിച്ചതായിരുന്നു ഈ ജനവിധി. ചതിയുടെയും വഞ്ചനയുടെയും ഭിന്നിപ്പിന്റെയും രാഷ്‌ട്രീയത്തെ ജനങ്ങള്‍ പാടെ തള്ളിക്കളഞ്ഞു.
തങ്ങളുടേത് പക്വതയുള്ള ജനാധിപത്യമാണെന്ന് ഇന്ത്യ തെളിയിക്കുകയും തുടര്‍ച്ചയായി മൂന്ന് തവണ അധികാരം നേടിയ തെരഞ്ഞെടുക്കപ്പെട്ട ആഗോള നേതാക്കളുടെ ഗണത്തില്‍ പ്രധാനമന്ത്രി മോദിയെ ഉള്‍പ്പെടുത്തുകയും ചെയ്തു.
2014ല്‍ ആരംഭിച്ച ഇന്ത്യയുടെ രാഷ്‌ട്രീയ ഭൂപ്രകൃതിയിലെ വിശാലമായ മാറ്റത്തിന്റെ ഭാഗമാണ് തങ്ങളെന്ന് കാണിക്കുന്ന സംസ്ഥാനതല വിജയങ്ങളും 2024ല്‍ കണ്ടു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍, മുന്‍കാലങ്ങളില്‍ ബിജെപിക്ക് സ്വാധീനം നേടാന്‍ പ്രയാസമായിരുന്ന ഒഡീഷ, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂട്ടുകക്ഷി ഭരണം സാധ്യമാക്കിക്കൊണ്ട് ബിജെപി അതിന്റെ സ്വാധീനം വിപുലമാക്കി.

Tags: modibjpNarendra ModiPICK
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വെടിയുണ്ട’ പ്രസ്താവനയെ പാകിസ്ഥാൻ എന്തിനാണ് ഭയപ്പെടുന്നത് ? ഭീഷണി മുഴക്കിയ ബിലാവൽ ഭൂട്ടോ അസ്വസ്ഥനാകുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയും പരാഗ്വേ പ്രസിഡന്റ് 
സാന്റിയാഗോ പെനയും ന്യൂദല്‍ഹിയില്‍
India

ഭാരതവും പരാഗ്വേയും സാമ്പത്തിക, വ്യാപാരബന്ധം വര്‍ദ്ധിപ്പിക്കും; പരാഗ്വേ വിലപ്പെട്ട പങ്കാളിയെന്ന് പ്രധാനമന്ത്രി

Kerala

നിലമ്പൂരിൽ പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാ‍ർത്ഥി അഡ്വ.മോഹൻ ജോർജ്ജ്

Main Article

വികസിത ഭാരതത്തിന്റെ കാണാപ്പുറങ്ങള്‍

India

‘ മമത ദീദി മുസ്ലീം പ്രീണനത്തിന്റെ എല്ലാ പരിധികളും ലംഘിച്ചു , ഹിന്ദുക്കളെ കുരുതി കൊടുത്തു , ഇനി അനുവദിക്കില്ല : തുറന്നടിച്ച് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ദേശീയപാത 66 ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കും,  നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: മന്ത്രി റിയാസ്

വേടനോട് അഭ്യർത്ഥനയുമായി മൂൺ വാക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകന്റെ സോഷ്യൽ മീഡിയാ കുറിപ്പ് ശ്രെദ്ധ നേടുന്നു

ചെനാബ് നദിക്ക് കുറുകെ ഇന്ത്യയിലുള്ള സലാം അണക്കെട്ടിന്‍റെ എല്ലാ ഗേറ്റുകളും അടച്ചിരിക്കുന്നു. ഇതിനാല്‍ ചെനാബ് നദിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. .

ഇന്ത്യയുടെ വാട്ടര്‍ ബോംബ് പൊട്ടുമോ? പാകിസ്ഥാനിലെ പഞ്ചാബില്‍ കര്‍ഷകര്‍ അസ്വസ്ഥര്‍; വെള്ളം 50 ശതമാനം മാത്രം;സമ്മര്‍ദ്ദമേറി പാക് സര്‍ക്കാര്‍

വാൾട്ടർ ആയി നിവിൻ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ; ‘ബെൻസ്’ കാരക്ടർ വീഡിയോ പുറത്ത്

താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

മുസ്‌ലിങ്ങളെ ഇന്ത്യയിൽ പൈശാചികവത്കരിക്കുന്നുവെന്ന് ബിലാവൽ ഭൂട്ടോ; പ്രസ്താവന പൊളിച്ചടുക്കി മാധ്യമപ്രവർത്തകൻ; ഇളിഭ്യനായി പാക് നേതാവ്

ഗുരുദ്വാര നിന്നിടത്ത് മസ്ജിദായിരുന്നു ; വിട്ടു നൽകണമെന്ന് ഡൽഹി വഖഫ് ബോർഡ് ; പറ്റില്ല , ആ അവകാശവാദം ഉപേക്ഷിച്ചേക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ഐ പി എല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ സ്വീകരണ ചടങ്ങിനിടെ തിക്കും തിരക്കും: 11 മരണം

കമല്‍ ഹാസനെതിരെ കന്നട പ്രവര്‍ത്തകര്‍ (വലത്ത്)

‘കന്നടയും തമിഴും സഹോദരിമാര്‍,ഒന്ന് മറ്റൊന്നില്‍ നിന്നും ജനിച്ചു എന്ന് പറയാന്‍ കഴിയില്ല’: കമല്‍ഹാസനെ പ്രതിരോധത്തിലാക്കി ഭാഷാ വിദഗ്ധര്‍

ഹിന്ദുവിശ്വാസങ്ങളെ നെഞ്ചിലേറ്റിയ യൂറോപ്പിലെ സമ്പൂർണ്ണ ഹൈന്ദവ ​ഗ്രാമം : കുട്ടികളടക്കം പഠിക്കുന്നത് സംസ്കൃതവും വേദവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies