Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭൂമിയിലേക്ക് തിരികെ എത്തുന്നവര്‍ കൂടുന്നു; ചിന്നക്കനാലില്‍ നടപടിയുമായി റവന്യൂ വകുപ്പ് രംഗത്ത്

2003ലാണ് ചിന്നക്കനാലിലെ വിവിധ മേഖലകളിലായി വനവാസികളുടെ പുനരധിവാസത്തിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒരേക്കര്‍ വീതം 301 പേര്‍ക്ക് പതിച്ചു നല്‍കിയ സ്ഥലമാണ് 301 കോളനി എന്ന പേരിലറിയപ്പെടുന്നത്. കാട്ടാന ശല്യമോ മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങളോ പഠിക്കാതെ അന്നത്തെ സര്‍ക്കാര്‍ ചെയ്ത നടപടികളാണ് പാളിയത്.

Janmabhumi Online by Janmabhumi Online
Apr 8, 2022, 11:14 am IST
in Idukki
ചിന്നക്കനാലില്‍ തിരികെയെത്തിവര്‍ നിര്‍മ്മിച്ച ഷെഡ്ഡ്‌

ചിന്നക്കനാലില്‍ തിരികെയെത്തിവര്‍ നിര്‍മ്മിച്ച ഷെഡ്ഡ്‌

FacebookTwitterWhatsAppTelegramLinkedinEmail

കെ.എസ്. പുരുഷോത്തമന്‍

രാജാക്കാട്: ചിന്നക്കനാലില്‍ വനവാസികള്‍ക്ക് വിതരണം ചെയ്ത ഭൂമിയില്‍ സ്ഥിരതാമസമില്ലാത്തവരുടെ പട്ടയം റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് റവന്യൂ വകുപ്പ് തുടക്കം കുറിച്ചു. ഇപ്പോള്‍ ഇത്തരത്തിലുള്ള ഭൂമിയുടെ കരം സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.  

ഭൂമിയില്‍ കൃഷി ചെയ്തില്ലെങ്കില്‍ പട്ടയം റദ്ദാക്കുമെന്നറിയിച്ച് കൊണ്ട് റവന്യൂ വകുപ്പ് കത്തയച്ചിരിക്കുകയാണ്. കാട്ടാന ശല്യം രൂക്ഷമായപ്പോള്‍ 301 കോളനിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാറിപ്പോയവരില്‍ പലരും ഇപ്പോള്‍ തിരികെ വരാന്‍ തുടങ്ങിയിട്ടുണ്ട്.  

പുതിയതായി നിര്‍മ്മിച്ച ഷെഡ്ഡുകള്‍ക്ക് നേരെയും ആനയുടെ ആക്രമണമുണ്ടായി. 2003ലാണ് ചിന്നക്കനാലിലെ വിവിധ മേഖലകളിലായി വനവാസികളുടെ പുനരധിവാസത്തിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒരേക്കര്‍ വീതം 301 പേര്‍ക്ക് പതിച്ചു നല്‍കിയ സ്ഥലമാണ് 301 കോളനി എന്ന പേരിലറിയപ്പെടുന്നത്. കാട്ടാന ശല്യമോ മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങളോ പഠിക്കാതെ അന്നത്തെ സര്‍ക്കാര്‍ ചെയ്ത നടപടികളാണ് പാളിയത്. കാട്ടാന ശല്യത്തെ തുടര്‍ന്ന് ഭൂരിഭാഗം കുടുംബങ്ങളും ഇവിടെ നിന്നും പാലായനം ചെയ്തിരുന്നു. നിലവില്‍ 50ല്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. താമസമില്ലാത്തവരുടെ പട്ടയം റദ്ദ് ചെയ്യുമെന്ന സ്ഥിതിയിലെത്തിയപ്പോള്‍ പലരും മറ്റ് ജില്ലകളില്‍ നിന്ന് ഇപ്പോള്‍ തിരികെയെത്തി തുടങ്ങിയിട്ടുണ്ട്.  

ഇങ്ങനെ 17 പേര്‍ ഇപ്പോള്‍ തന്നെ എത്തിക്കഴിഞ്ഞു. ഇനിയും പലരുമെത്തുമെന്നാണറിയുന്നത്. ഇതില്‍ പലരുടെയും ഭൂമി പാട്ടവ്യവസ്ഥയില്‍ മറ്റ് ചിലര്‍ കൈവശം വെച്ചിട്ടുള്ളതായും സൂചനകള്‍ പുറത്ത് വരുന്നുണ്ട്. അടുത്ത ദിവസം തന്നെ റവന്യൂ- വനം വകുപ്പ് ഉദ്യോഗസ്ഥര്‍ 301 കോളനിയിലെ യഥാര്‍ത്ഥ പട്ടയ ഉടമകളായ ആദിവാസികളുമായി കൂടിക്കാഴ്ചക്കു വേണ്ടി തീരൂമാനിച്ചിട്ടുണ്ട്. ചിന്നക്കനാലിലെ ഭൂ മാഫിയകളുടെയഥാര്‍ത്ഥ ചിത്രം വരും ദിവസങ്ങളില്‍ വെളിച്ചത്തുവരും.

Tags: idukkiചിന്നക്കനാല്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകന്റെ മുന്നിൽ വെച്ച് ഭർത്താവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു

എഡിസണ്‍
Kerala

ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖല: സംഘത്തിലുള്‍പ്പെട്ട യുവതിയെ ചോദ്യം ചെയ്തു; ഇടുക്കിയില്‍ അറസ്റ്റിലായത് എഡിസന്റെ സുഹൃത്തായ റിസോര്‍ട്ടുടമ

Kerala

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കി

Kerala

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala

അഗ്‌നിവീര്‍ : തിരുവനന്തപുരം മുതല്‍ ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഇടുക്കിയില്‍

പുതിയ വാര്‍ത്തകള്‍

വിംബിള്‍ഡണ്‍ ടെന്നിസ്: പവ്‌ലുചെങ്കോവ ക്വാര്‍ട്ടറില്‍

ക്ലബ്ബ് ലോകകപ്പ്ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിന്റെ കിലിയന്‍ എംബാപ്പെ വിജയഗോള്‍ നേടിയപ്പോള്‍

ക്ലബ്ബ് ലോകകപ്പ്: ഫ്രഞ്ച് ക്ലബ്ബ് പാരിസ് സാന്റ് ഷാര്‍മെയ്‌ന്(പിഎസ്ജി) സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് എതിരാളി

ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ചട്ടവിരുദ്ധനടപടി: രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതിൽ റിപ്പോർട്ട് തേടി ഗവർണർ

ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഭാരത ബൗളര്‍ ആകാശ് ദീപിനെ സഹതാരങ്ങള്‍ അഭിനന്ദിക്കാന്‍ ഓടിയടുത്തപ്പോള്‍

ഭാരതത്തിന് 336 റണ്‍സ് ജയം, പരമ്പരയില്‍ ഇംഗ്ലണ്ടിനൊപ്പം

നെല്ല് സംഭരണത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇടപെടും: കുമ്മനം

കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്: മുഖ്യപ്രതി ഉന്നത തൃണമൂല്‍ നേതാക്കളെ വിളിച്ചതായി പോലീസ് കണ്ടെത്തി

കുതിപ്പിനൊരുങ്ങി ഗതാഗത മേഖല: വരുന്നൂ ഹൈപ്പര്‍ലൂപ്പ്, റോപ്വേയ്സ്, കേബിള്‍ ബസുകള്‍; സുപ്രധാന പദ്ധതികള്‍ ഉടനെന്ന് നിതിന്‍ ഗഡ്കരി

പൗരാവകാശം പോലെ പ്രധാനമാണ് പൗരധർമ്മം; ബാലഗോകുലം പ്രമേയം

ഹെലികോപ്റ്റർ ഇറക്കാനായില്ല: ഉപരാഷ്‌ട്രപതിയുടെ ഗുരുവായൂർ യാത്ര തടസ്സപ്പെട്ടു, കനത്ത മഴ തുടരുന്നു

സ്‌റ്റേഷന്‍ മാസ്റ്ററുടെ ചുമതല ഇനി ട്രെയിനുകളുടെ നിയന്ത്രണവും സുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies