തനിക്ക് പ്രിയപ്പെട്ടവളായ രാധയോടൊപ്പമാണ് ഭഗവാന് മറഞ്ഞത്. കൃഷ്ണനും രാധയും മാത്രമായപ്പോള്‍ കൃഷ്ണന് തന്റെ സ്വകാര്യസമ്പത്താണെന്ന മട്ടിലുള്ള അഹങ്കാരം രാധയ് ക്കും ഉണ്ടായി. അപ്പോള്‍ രാധയുടെ മുന്നില്‍ നിന്നും ഭഗവാന് മറഞ്ഞു. രാധയും മറ്റു ഗോപികമാരും തുല്യദുഃഖിതരായി. എല്ലാവരും അവര്‍ക്കുണ്ടായ അഹങ്കാരത്തില്‍ പശ്ചാത്തപിച്ചു. (നാരായണീയം 67-ാം ദശകം ഗോപി കാ ഗര്‍വശമനം അതിമനോഹരമായി വര്‍ണിക്കുന്നുണ്ട്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: