Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കെ.കെ.രാഗേഷിനെതിരെയും കേസ്‌

Janmabhumi Online by Janmabhumi Online
Jul 5, 2012, 10:33 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്‌: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും പിണറായി വിജയന്റെ വിശ്വസ്തനുമായ കെ.കെ.രാഗേഷിനെതിരെ കേസെടുത്തു. പി.കെ.കുഞ്ഞനന്തനെ ഒളിവില്‍താമസിപ്പിക്കാന്‍ സൗകര്യമൊരുക്കിയതില്‍ രാഗേഷിന്റെ നിര്‍ണ്ണായക പങ്ക്‌ വ്യക്തമായ സാഹചര്യത്തിലാണ്‌ രാഗേഷിനെതിരെ കേസെടുത്തത്‌. കുറ്റാരോപിതനായ വ്യക്തിയെ ഒളിവില്‍ താമസിപ്പിക്കാന്‍ സൗകര്യമൊരുക്കിക്കൊടുത്തതിനാല്‍ ഐപിഎസ്‌ 212 വകുപ്പ്‌ പ്രകാരമാണ്‌ രാഗേഷിനെതിരെ കേസെടുത്തത്‌. കുഞ്ഞനന്തനെ ഒളിവില്‍ താമസിപ്പിച്ചതായി എസ്‌എഫ്‌ഐ കണ്ണൂര്‍ജില്ലാ പ്രസിഡന്റ്‌ സരിന്‍ ശശി അന്വേഷണസംഘത്തിന്‌ മുമ്പാകെ തെളിവ്‌ നല്‍കിയിരുന്നു. പിണറായിപക്ഷത്തിന്റെ കരുത്തനായ നേതാവ്‌ രാഗേഷ്‌ കേസില്‍ പ്രതിയായതോടെ ടി.പി.വധത്തിന്റെ ഗൂഢാലോചനയിലും തുടര്‍ ഇടപെടലുകളിലും സംസ്ഥാന സെക്രട്ടറിയുടെ പങ്കിലേക്കാണ്‌ അന്വേഷണം നീങ്ങുന്നത്‌.

കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയ പാനൂര്‍സ്വദേശികളായ പൊന്നാത്ത്‌ രാജന്‍, പന്നത്ത്‌ കുമാരന്‍, കളത്തില്‍ യൂസഫ്‌ എന്നിവരെ അന്വേഷണസംഘം അറസ്റ്റ്ചെയ്ത്‌ ജാമ്യത്തില്‍വിട്ടു. കൊടിസുനി, എം.സി.അനൂപ്‌, കിര്‍മാണി മനോജ്‌ എന്നിവരെ ഒളിവില്‍ താമസിപ്പിച്ചതിന്‌ അറസ്റ്റിലായ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറി ജനാര്‍ദ്ദനനും ജാമ്യം ലഭിച്ചു.

ജൂണ്‍ 21നാണ്‌ കെ.കെ.രാഗേഷിനോട്‌ ഹാജരാവാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്‌. വടകരയിലെ ക്യാമ്പ്‌ ഓഫീസില്‍ എത്താനായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്‌. എന്നാല്‍ അസുഖമാണെന്ന കാരണം കാണിച്ച്‌ ജൂണ്‍ 27ന്‌ ഹാജരാവാന്‍ കഴിയില്ലെന്നും 20 ദിവസത്തെ അവധി വേണമെന്നായിരുന്നു രാഗേഷിന്റെ നിലപാട്‌. എന്നാല്‍ പാര്‍ട്ടിപരിപാടികളിലും ചാനല്‍ചര്‍ച്ചകളിലും സജീവമായി പങ്കെടുക്കുന്ന രാഗേഷിന്റെ വാദം അംഗീകരിക്കാതെയാണ്‌ അന്വേഷണസംഘം ഇപ്പോള്‍ ഈ നടപടി സ്വീകരിക്കുന്നത്‌.

ചന്ദ്രശേഖരനെതിരെ 2009ല്‍ നടന്ന വധശ്രമക്കേസില്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ചെട്ടിഷാജി, ജന്മന്റവിടെ ബിജു എന്നിവര്‍ക്ക്‌ പങ്കുള്ളതായി അന്വേഷണസംഘം സ്ഥിരീകരിച്ചു.

ഇതിനിടെ റെവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്‌ അന്വേഷണം അറസ്റ്റിലായിരിക്കുന്ന സിപിഎം കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയേറ്റംഗം പി.മോഹനനില്‍ മാത്രം ഒതുങ്ങുമെന്ന്‌ കരുതുന്നില്ലെന്ന്‌ ആര്‍എംപി ഒഞ്ചിയം ഏരിയാ സെക്രട്ടറി എന്‍.വേണുവും ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറി കെ.എസ്‌.ഹരിഹരനും പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇതുവരെയുള്ള പോലീസിന്റെ അന്വേഷണവും തുടര്‍നടപടികളും കാര്യക്ഷമമാണെന്നതിനാല്‍ അഭ്യൂഹങ്ങളെ വിശ്വസിക്കേണ്ട കാര്യമില്ല. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക്‌ സംരക്ഷണം കൊടുത്തത്‌ സി.പി.എമ്മിന്റെ ഉന്നത നേതൃത്വമാണെന്നത്‌ വ്യക്തമായിക്കഴിഞ്ഞു. സിപിഎമ്മിന്റെ ഏതൊക്കെ ഉന്നതനേതാക്കള്‍ക്ക്‌ ടി.പി.വധത്തില്‍ എന്താണ്‌ പങ്കെന്ന്‌ അന്വേഷണത്തിലൂടെയാണ്‌ പുറത്ത്‌ വരേണ്ടത്‌. സിപിഎമ്മിന്റെ സംഘടനാപരമായ സ്വഭാവം വെച്ചുനോക്കുമ്പോള്‍ പല ഉന്നതനേതാക്കളും സംശയത്തിന്റെ നിഴലിലാവുന്ന സാഹചര്യമാണുള്ളത്‌, നേതാക്കള്‍ പറഞ്ഞു.

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഇടുക്കി മെഡി. കോളജിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതരവീഴ്ച; പുതിയ കെട്ടിടത്തിന് അഗ്നിശമന സേനയുടെ എന്‍ഒസി ഇല്ല

ഇടതു സംഘടനകൾ ആവശ്യപ്പെടുന്ന മിനിമം കൂലി 26000 രൂപ, കേരളത്തിലെ സ്ഥിതി എന്തെന്ന് ഇവർ വ്യക്തമാക്കണം; രാഷ്‌ട്രീയപ്രേരിത പണിമുടക്ക് തള്ളി ബിഎംഎസ്

ദേശീയ പണിമുടക്കിനെ തള്ളി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ രംഗത്ത്; കെഎസ്ആർടിസി നാളെ സർവീസ് നടത്തും

കേരളത്തില്‍ നടക്കുന്നത് തൊഴിലാളിവിരുദ്ധ നിലപാടുകള്‍; സമരം കേന്ദ്രത്തിനെതിരെ

അയാള്‍ ആസ്വദിക്കട്ടെ, പക്ഷേ അത് പരിഹാസ്യമാണ് : മസ്‌കിന്‌റെ രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെ വിമര്‍ശിച്ച് ട്രംപ്

സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമര്‍ശത്തില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി

ഭാരതത്തിലെ സ്വർണ്ണശേഖരം എത്ര ടൺ ആണെന്നോ? 10 ലോകരാജ്യങ്ങളുടെ ആകെ ശേഖരത്തേക്കാൾ കൂടുതൽ

ഇസ്രയേൽ സന്ദർശിച്ച് വിവിധ രാജ്യങ്ങളിലെ ഇസ്‍ലാമിക പണ്ഡിതർ: ‘ഇസ്രയേൽ മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതിനിധി’

ഇവന് ഭ്രാന്താണ്, ജനങ്ങൾ കല്ലെറിയും.:ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല’മണിയൻപിളള രാജു

ഡാർക്ക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ്, മിൽക്ക് ചോക്ലേറ്റ് എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്, ഏത് ചോക്ലേറ്റാണ് ഏറ്റവും ഗുണം ചെയ്യുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies