Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2026, 08:13 am IST
inKerala, News, India

മാഡിസൺ സ്‌ക്വയർ: രിരോധിക്കാനും നിയന്ത്രിക്കാനും ‘മന്താനിമാർ’ ബഹളംകൂട്ടിയ, ആർഎസ്എസ് സർ സംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെ ന്യൂയോർക്ക് പ്രസംഗം നടന്നു. പ്രസംഗത്തിൽ പറഞ്ഞത് വ്യക്തികളുടെ കർമ്മവും ധർമ്മവും ഉത്തരവാദിത്വവും സംബന്ധിച്ചായിരുന്നു. ദിശയും രീതിയും എങ്ങനെയാകണമെന്നായിരുന്നു. മനസ്സും പ്രവൃത്തിയും ഏതു തരത്തിലായിരിക്കണമെന്നായിരുന്നു. ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മന്താനി ഉയർത്തിയ വിവാദം ആർഎസ്എസ് മേധാവി വർഗ്ഗീയ പ്രചാരണത്തിനാണ് എത്തുന്നത് അത് തടയണമെന്നായിരുന്നു. 5000 ഭാരതീയരായ പ്രവാസികളെ അഭി സംബോധന ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഏത് ആശയമാണ്, ഏത് ഉദാഹരണമാണ് സ്വീകരിക്കാൻ പറ്റാത്തത് എന്ന് ഇനി ‘മന്താനി’മാർ പറയണം. അതല്ലെങ്കിൽ നടത്തിയ കുപ്രചാരണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് തിരുത്താനും ഖേദിക്കാനും തയാറാകണം, എന്നാണിപ്പോൾ ഉയരുന്ന അഭിപ്രായങ്ങൾ.

മോഹൻ ഭഗവതിന്റെ പ്രസംഗത്തിലെ പ്രധാന ഉദ്ധരണികൾ ഇതാ:
– ഭാരതത്തിന് നൽകിയിരിക്കുന്ന കടമ എന്താണ്? വൈവിധ്യത്തിലെ ഈ ഏകത്വം തിരിച്ചറിയാനും അതത് കാലത്ത് ലോകത്തെ ബോധ്യപ്പെടുത്താനും ഭാരതീയർ ഇവിടെയുണ്ട്. നമ്മൾ ഒന്നാണ്, വൈവിധ്യം കൊണ്ട് ആ ഏകത്വം അലങ്കരിക്കപ്പെടുന്നു.

ഇതാ നിങ്ങൾക്കായി ഒരു ലളിതമായ പരീക്ഷണം അല്ലെങ്കിൽ വെല്ലുവിളി: നിങ്ങൾ ഉച്ചഭക്ഷണമോ അത്താഴമോ കഴിക്കുമ്പോൾ, വിശക്കുന്ന ഒരു മനുഷ്യൻ നിങ്ങളുടെ മുന്നിൽ നിൽക്കുകയും വിശക്കുന്ന കണ്ണുകളോടെ നിങ്ങളുടെ ഭക്ഷണ പാത്രത്തിലേക്ക് നോക്കുകയും ചെയ്യുന്നുവെന്ന് ധരിക്കുക. അയാൾക്ക് ഭക്ഷണം നൽകാതെ, നിങ്ങൾക്ക് ഭക്ഷണം കഴിക്കാൻ കഴിയില്ല. നിങ്ങൾക്ക് ശ്രമിക്കാം, പക്ഷേ സാധിക്കില്ല, കാരണം നമ്മൾ മനുഷ്യരാണ്.

– നിങ്ങൾ ശരിയായ രീതിയിൽ ചിന്തിച്ചാൽ, നിങ്ങൾ ദൈവത്തോട് കൂടുതൽ അടുക്കും. നിങ്ങൾ തെറ്റായ രീതിയിൽ ചിന്തിച്ചാൽ, നിങ്ങൾ മൃഗരാജ്യത്തോട് കൂടുതൽ അടുക്കും. അതിനാൽ ദിശ പ്രധാനമാണ്. ശരിയായ ദിശയ്‌ക്ക് അനുസൃതമായി തന്റെ ജീവിതം രൂപപ്പെടുത്തുന്ന മനുഷ്യൻ ഈ ദൈവരാജ്യത്തിലെ ഉത്തരവാദിത്വമുള്ള പൗരനായി മാറുന്നു.

– മനുഷ്യർക്ക് ലോകത്തിന്റെ കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്, കാരണം അവർക്ക് ചിന്തയിലൂടെ ശരിയും തെറ്റും മനസ്സിലാക്കാൻ കഴിവുണ്ട്, പരിശീലനം ലഭിക്കുന്നുണ്ട്, അതിനാൽ അവർക്ക് ഈ ഐക്യം മനസ്സിലാക്കാൻ കഴിയും.

– നമുക്കെല്ലാവർക്കും ഭൗതിക സന്തോഷത്തിനുതകുന്ന സൗകാര്യങ്ങൾ ഉണ്ട്, അത് നമ്മെ ശാശ്വതമായി തൃപ്തിപ്പെടുത്താൻ കഴിയില്ല. എനിക്ക് ന്യൂയോർക്കിൽ ഡൗനട്ട് (മധുരപൂരി) കഴിക്കാൻ കിട്ടും. ഞാൻ അത് കഴിക്കും. ഒരു സമയം എനിക്ക് എത്ര ഡോനട്ട്‌സ് കഴിക്കാം? എനിക്കറിയില്ല. പക്ഷേ എന്തായാലും, ഒരു മനുഷ്യന് ഒരേസമയം പരമാവധി 50 ഡോനട്ട്‌സ് കഴിക്കാം. അതിനപ്പുറം അയാൾക്ക് വേണ്ട, അതിലേക്ക് നോക്കാൻ പോലും തോന്നില്ല. ആദ്യം കഴി്ച് അതേ ഡോനട്ട് തന്നെയാണ്. എന്താണ് മാറിയത്? പക്ഷേ പിറ്റേന്നുരാവിലെ ആണെങ്കിൽ 50 എണ്ണം കൂടി കഴിക്കാൻ തയ്യാറാണ്. അതാണ് ഭൗതിക സന്തോഷം. അത് ക്ഷണികമാണ്. തൃപ്തിപ്പെടുത്താൻ കഴിയില്ല. ഭൗതിക സന്തോഷത്തിന്റെ സമൃദ്ധിയുണ്ടെങ്കിൽ, അത് പരാജയപ്പെട്ടേക്കാം. അതിനാൽ, അവർ അനുഭവത്തിലൂടെ പഠിക്കുന്ന ഒരു സംതൃപ്തിയും ഇല്ല.

– ഞാൻ ആ രാജ്യത്ത് നിന്നാണ് വരുന്നത്, നിങ്ങളിൽ പലർക്കും ആ രാജ്യം നിങ്ങളുടെ ജന്മഭൂമിയായി ഉണ്ട് – അവിടെ നാം വൈവിധ്യത്തിൽ ഈ ഏകത്വം മനസ്സിലാക്കുന്നു. ആ വൈവിധ്യത്തെ നാം ഏകത്വത്തിന്റെ അലങ്കാരമായി ആഘോഷിക്കുന്നു. ആ രാജ്യത്ത്, നമ്മൾ സസ്യങ്ങളെ ആരാധിക്കുന്നു. എന്തിനാണ് നമ്മൾ അവയെ ആരാധിക്കുന്നത്? ദിവസേനയല്ല; ഒരു ആരാധന നടത്തുന്ന ഒരു ദിവസമുണ്ട്, മറ്റൊരു ആരാധനയ്‌ക്കായി മറ്റൊരു ദിവസമുണ്ട്. ഇക്കാലത്ത്, നമ്മൾ പിതൃദിനം, മാതൃദിനം മുതലായവ ആഘോഷിക്കുന്നു. എന്തുകൊണ്ട്? കാരണം നമ്മൾ അവരോടുള്ള നമ്മുടെ കടമ ഓർക്കുന്നു. അതുപോലെ, അതുകൊണ്ടാണ് പരിസ്ഥിതിയോടുള്ള നമ്മുടെ കടമ നമ്മൾ ഓർക്കുന്നത്.

– നമ്മുടെ കടമ എന്താണ്? നമ്മൾ അമേരിക്കയിലാണ്. നമ്മൾ അമേരിക്കയിലാണ് ജീവിക്കുന്നത്. നമ്മൾ അമേരിക്കയിൽ സമ്പാദിക്കുന്നു. അതിനാൽ നമ്മൾ അമേരിക്കയാണ്. അതിനാൽ നമ്മൾ അമേരിക്കയോട് സത്യസന്ധമായി പെരുമാറണം. പ്രവാസികൾക്ക് അവരുടെ കർമ്മ ഭൂമിയോട് ഒരു കടമയുണ്ട്. അവർ അത് നിറവേറ്റണം. അവർ അവരുടെ കർമ്മത്തോട് സത്യസന്ധരായിരിക്കണം. ഭാരതം ജന്മഭൂമിയാണ്, നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാനുള്ള പ്രേരണയുണ്ടെങ്കിൽ കർമ്മത്തോടുള്ള കടമ നിറവേറ്റിയ ശേഷം അത് ചെയ്യാം. അത് നിഷിദ്ധമല്ല.

– നമ്മൾ എത്രമാത്രം സമ്പാദിക്കുന്നു എന്നത് പ്രധാനമല്ല. നമ്മൾ എത്രമാത്രം കൊടുക്കുന്നു എന്നത് പ്രധാനമാണ്. നിങ്ങൾ ജോലിയെക്കുറിച്ച് ചിന്തിക്കുന്നു. ഒരു ജോലി എന്നത് പണം ഉണ്ടാക്കാൻ മാത്രമാണോ? ഭൗതിക സന്തോഷം ലഭിക്കാൻ മാത്രമാണോ? അത് നിഷേധിക്കുന്നില്ല. വാസ്തവത്തിൽ, ധർമ്മവും കാമവും ഭൗതിക ജീവിതവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന പുരുഷാർത്ഥങ്ങളാണ്. മോക്ഷത്തിന്റെ പിറകേ മാത്രം പോകരുത് എന്നാണ് നമ്മെ ധർമ്മശാസ്ത്രം പഠിപ്പിക്കുന്നത്. ലോകം മുന്നോട്ട് പോകണമെങ്കിൽ നിങ്ങൾ ഭൗതിക വിജയം നേടണം എന്നാണ്.

– അമേരിക്കയിലോ മറ്റ് രാജ്യങ്ങളിലോ പ്രവാസികളായി താമസിക്കുന്നവർ, അവർ കർമ്മത്തിനായി പ്രവർത്തിക്കും. അവർ സമയം കണ്ടെത്തിയാൽ, മാർഗം കണ്ടെത്തിയാൽ, അവർക്ക് ഭാരതത്തെ പരിപാലിക്കാൻ കഴിയും. എന്നാൽ ഭാരതം അത് പ്രതീക്ഷിക്കുന്നില്ല. ഭാരതം നിങ്ങൾക്ക് ജീവിതത്തെക്കുറിച്ചുള്ള ആശയം നൽകിയതുപോലെ നിങ്ങൾ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു.

– ഇന്ന് നമ്മുടെ ജീവിതത്തിൽ ഈ സങ്കൽപം ഉണ്ടായിരിക്കണം. അത് ശരിയാണ്, ഇതുവരെ സംഭവിച്ചതെന്തായാലും, ഇനി മുതലെങ്കിലും ഞാൻ എന്റെ ജീവിതത്തെക്കുറിച്ച് ചിന്തിക്കും. ഒരു സമയത്ത് ഒരു ചെറിയ കാര്യം, ഒരു സമയത്ത് ഒരു ചെറിയ ചുവട്, ഞാൻ ജീവിതത്തെ ഒരു സുസ്ഥിര ജീവിതമാക്കി മാറ്റും. പഞ്ചപരിവർത്തൻ എന്നൊരു പദ്ധതി ഉണ്ടെന്ന് നമുക്ക് അറിയാം. നാം അത് സമൂഹത്തിലേക്ക് കൊണ്ടുപോകുന്നു. ആദ്യം നമ്മൾ ആ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്തണം, എന്നിട്ട് അവയെ സമൂഹത്തിലേക്ക് കൊണ്ടുപോകണം.
– അവ എന്തൊക്കെയാണ്? മനുഷ്യർ സ്വന്തം ജീവിതം തൃപ്തികരമായി ജീവിക്കാൻ സഹായിക്കുന്ന ഒരു ജീവിതരീതി സൃഷ്ടിക്കുന്ന കാര്യങ്ങളാണവ.

Tags: #UniversalOneness#Speach#RSSMadisonSquare#MohanBhagavatNewYorkCity#Mandani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

Kerala

പുതിയ മാതൃകകൾ ലോകത്തിനായി സൃഷ്ടിക്കണം; അതിന് സ്വയം മാതൃകകളാകണം: സർ സംഘചാലക്

പുതിയ വാര്‍ത്തകള്‍

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.