തിരുവനന്തപുരം: ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ള. മതമാണ്, മതമാണ്, മതമാണ് പ്രശ്നം…മതം മാത്രമാണ് പ്രശ്നം എന്ന ഒറ്റ ഉത്തരം. ഉസ്ബക്കിസ്ഥാനില്‍ മെഡിക്കല്‍ വിദ്യാർത്ഥിനിയായ ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്ത്നെ അവിടുത്തെ സഹപാഠി പെരിന്തല്‍മണ്ണ സ്വദേശി സദറുല്‍ അനം മതം മാറാൻ വിസമ്മതിച്ചതിനെ തുടർന്ന് തല മുതല്‍ കാല് വരെ അതിക്രൂരമായി അടിച്ചുചതച്ചു കൊല്ലുകയായിരുന്നു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സ്വന്തം മണ്ഡലത്തിൽ ആയിട്ട് പോലും ആരും എത്തിയില്ല. കാരണം മറ്റൊന്നുമല്ല, സാവരിയ ലവ് ജിഹാദിന്റെ ഇരയായി കൊല്ലപ്പെട്ടു എന്നത് തന്നെ. സിപിഎമ്മോ, സിപിഐയോ ആരും അവിടെ പോയില്ല.
ഈ സംഭവത്തില്‍ ഒട്ടേറെ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വരുന്നുണ്ട്. അതില്‍ നരന്‍ എന്ന പേരിലുള്ള ഒരു ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെയ്‌ക്കപ്പെട്ട പോസ്റ്റ് ശ്രദ്ധേയമായി. ആ പോസ്റ്റ് വായിക്കാം:
സാവരിയാ വസന്തന്റെ മൃതശരീരം വിമാനമാർഗം കേരളത്തിൽ എത്തിയപ്പോൾ വിമാനത്താവളത്തിലേക്ക് ഏതെങ്കിലും മന്ത്രി പോയോ?മതേതര പാർട്ടികളുടെ ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ആ വിദ്യാർത്ഥിനിക്ക് അന്തിമ ഉപചാരമർപ്പിക്കാൻ അവിടെ എത്തിയോ?? എത്തില്ല.
ഇവിടെ ഇരയുടെയും വേട്ടക്കാരന്റെയും പേരും മതവും ഒന്ന് മാറിയിരുന്നെങ്കില്‍ കാണാമായിരുന്നുവെന്നാണ് പലരും ഉയര്‍ത്തുന്ന വിമര്‍ശനം. ഇസ്രായേലിൽ വെച്ച് പാലസ്തീൻ ഇസ്ലാമിക തീവ്രവാദികളുടെ മിസൈലാക്രമണത്തിൽ മലയാളി നഴ്സായ ഇടുക്കി സ്വദേശി സൗമ്യ കൊല്ലപ്പെട്ടപ്പോൾ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കും അനുശോചനമറിയിച്ച് ഫെയ്സ്ബുക്കില്‍ എഴുതിയത് മുസ്ലീം സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കേണ്ടി വന്നിരുന്നു. സിസ്റ്റർ സൗമ്യയുടെ ഭൗതിക ശരീരം വിമാനത്തിൽ കേരളത്തിലെത്തിയപ്പോൾ വിമാനത്താവളത്തിൽ മന്ത്രിമാർ പോയിട്ട് ഒരു ഉദ്യോഗസ്ഥനെപ്പോലും മതേതറ സർക്കാർ അയച്ചില്ല ….
ഇവിടെ ഇരയും വേട്ടക്കാരനും ഒന്നു മാറിയിരുന്നെങ്കിൽ എന്തായിരുന്നു പുകിൽ? പ്രതിഷേധ കൊടുംകാറ്റുയർത്തിയേനെ ,സർക്കാർ ലക്ഷങ്ങൾ കുടുംബത്തിന് കൊടുത്തേനെ ,മെഴുകുതിരി കത്തിക്കലും കവിതയെഴുത്തും സാംസ്കാരിക നായിൻ്റ മക്കളുടെ
കോപ്രായവും കേരളം കണ്ടേനെ .
കൊല്ലപ്പെടുന്നവന്റെയും കൊല്ലുന്നവന്റെയും മതം നോക്കിയാണ് പ്രബുദ്ധ കേരള സാംസ്കാരിക നായകൾ പ്രതികരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. പ്രബുദ്ധ മലയാളി വായിൽ പഴം തിരുകി ഉറക്കമാണ്. കാരണം മിണ്ടിയാൽ സംഘടിത മത സാമ്യാജ്യത്വ ശക്തികൾക്ക് ഹാലിളകും .
















